Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശബരിമല മണ്ഡല, മകരവിളക്ക് ഒരുക്കം; കരാറുകാർക്ക് പിന്നാലെ ദേവസ്വം ബോർഡ്, അവലോകന യോഗം 28ന്

മണ്ഡല-മകരവിളക്ക് ഉത്സവത്തിന് 220 തോളം സാധനങ്ങളുടെ ലേലമാണ് നടക്കേണ്ടത്. എന്നാൽ ഇവയിലൊന്നും തന്നെ പൂർണ്ണമായി ലേലത്തിൽ പോയിട്ടില്ലെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് മുൻവർഷത്തെ കരാറുകാർക്ക് തന്നെ ലേലം കൊടുക്കാൻ ബോർഡ് തീരുമാനിച്ചത്.

Janmabhumi Online by Janmabhumi Online
Sep 19, 2020, 10:03 am IST
in Pathanamthitta
FacebookTwitterWhatsAppTelegramLinkedinEmail

തിരുവല്ല: വരുന്ന ശബരിമല മണ്ഡല,മകരവിളക്ക് ഉത്സവത്തിനായി വഴിപാട് സാധനങ്ങളുടെ അടക്കം ലേലം പ്രതിസന്ധിയിൽ ആയതോടെ കരാറുകാർക്ക് പിന്നാലം ദേവസ്വം ബോർഡ് .മുൻവർഷത്തെ കരാറുകാർക്ക് തന്നെ കുത്തക ലേലം തരാമെന്ന നിർദ്ദേശം ബോർഡ് മുന്നോട്ട് വച്ചെങ്കിലും അവർക്ക്  സ്വീകാര്യമായില്ല. കോവിഡ് പശ്ചാത്തലത്തിൽ തീർത്ഥാടകരുടെ എണ്ണം പരിമതപ്പെടുത്താൻ ബോർഡ് തീരുമാനിച്ച സാഹചര്യത്തിൽ ലേലം പിടിക്കുന്നത് നഷ്ടമാകുമെന്നാണ് കരാറുകാർ പറയുന്നത്.

മണ്ഡല-മകരവിളക്ക് ഉത്സവത്തിന് 220 തോളം സാധനങ്ങളുടെ ലേലമാണ് നടക്കേണ്ടത്. എന്നാൽ ഇവയിലൊന്നും തന്നെ പൂർണ്ണമായി ലേലത്തിൽ പോയിട്ടില്ലെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് മുൻവർഷത്തെ കരാറുകാർക്ക് തന്നെ ലേലം കൊടുക്കാൻ ബോർഡ് തീരുമാനിച്ചത്. ഉണ്ണിയപ്പം,അരവണ എന്നിവയുടെ നിർമാണത്തിന് അടക്കം ബോർഡ് ടെണ്ടർ വിളിച്ചിരുന്നു.

അതേ സമയം ദേവസ്വം ബോർഡിന് വരുമാനം ഏറ്റവും കൂടുതൽ വരുമാനം നേടിതരുന്ന സ്ഥല ലേലത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്.ഹോട്ടലുകൾ അടക്കം സ്ഥാപിക്കാൻ വൻതുകയായിരുന്നു ലേലത്തിലൂടെ ബോർഡിന് കിട്ടിയിരുന്നത്.സന്നിധാനത്തിന് സമീപം ഒരു കോടിക്ക് മുകളിലുളള തുകയ്‌ക്കാണ് ഹോട്ടലിനായി സ്ഥല ലേലം കൊണ്ടത്. ഇത്തവണ അതിന്റെ പകുതി പോലും കിട്ടുമെന്ന പ്രതീക്ഷ ബോർഡിനില്ല. ശബരിമലയിലെയും പമ്പയിലെയും മാത്രമല്ല ഇടത്താവളങ്ങളിലെ ലേലവും നടക്കേണ്ടതാണ്. എരുമേലിയിൽ നിന്ന് അടക്കം ലക്ഷങ്ങളാണ് ലേലത്തിലൂടെ ബോർഡിന് കിട്ടിക്കൊണ്ടിരുന്നത്.

ശബരിമലയിലെ മാത്രമല്ല ബോർഡിന്റെ കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളുടെ വഴിപാട് സ്റ്റാളുകളുടെ ലേലത്തിലും പ്രതിസന്ധി നേരിട്ടിരുന്നു. ഇതിനെ തുടർന്ന് സ്റ്റാൾ നടത്തിക്കൊണ്ടിരുന്നവർക്ക് തുകയിൽ ഇളവ് വരുത്തി തുടരാൻ അനുവദിക്കുകയായിരുന്നു. ശബരിമലയിലെ ലേലം പ്രതിസന്ധിയിലായതോടെ ബോർഡിന്റെ സാമ്പത്തിക സ്ഥിതിയും കൂടുതൽ പരുങ്ങലിലാകും.ഇപ്പോൾ നടക്കുന്ന ലേലത്തിലൂടെ 50 കോടിയുടെ വരുമാനമാണ് ബോർഡ് പ്രതീക്ഷിച്ചത്. ഇത് കിട്ടാതെ വരുന്നതോടെ ശമ്പളവും പെൻഷനും മുടങ്ങുന്ന അവസ്ഥയിലെത്തുമെന്നാണ് ദേവസ്വം ബോർഡ് ജീവനക്കാർ പറയുന്നത്.

അവലോകന യോഗം 28ന് ; കോവിഡ് മാനദണ്ഡങ്ങൾ ചർച്ചയാകും

മണ്ഡല,മകരവിളക്ക് ഉത്സവത്തിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ 28ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും. തുലാമാസ പൂജകൾക്ക് നട തുറക്കുമ്പോൾ മുതൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഭക്തരെ പ്രവേശിപ്പിക്കാമെന്നാണ് ബോർഡിന്റെ തീരുമാനം.എന്നാൽ കോവിഡ് ബാധിതരുടെ എണ്ണം നാലായിരവും കടന്ന് കുതിക്കുമ്പോൾ എങ്ങനെ ഭക്തരെ പ്രവേശിപ്പിക്കാമെന്നായിരിക്കും യോഗത്തിലെ മുഖ്യ അജണ്ട.ഈ യോഗത്തിൽ ഭക്തർക്കുള്ള കോവിഡ് പ്രോട്ടോക്കോളും തീരുമാനിച്ചേക്കും. ദിവസം 5,000 ഭക്തരെ വീതം പ്രവേശിപ്പിക്കാനാണ് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്തിരിക്കുന്നത്. നിലയ്‌ക്കലിൽ ഭക്തർക്ക് ആന്റിജൻ പരിശോധന നടത്തി രോഗമില്ലെന്ന് കണ്ടെത്തുന്നവരെ സന്നിധാനത്തേക്ക് കടത്തി വിടാനാണ് തീരുമാനം. വെർച്യുൽ ക്യൂ വഴിയായിരിക്കും പ്രവേശനം. അതേ സമയം ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്തർക്ക് ക്വാറന്റൈൻ വേണമെന്നോ അടക്കമുള്ള കാര്യങ്ങളിലും തീരുമാനം വേണ്ടി വരും.  

Tags: ദേവസ്വം ബോര്‍ഡ്festivalശബരിമല
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രണ്ടര നൂറ്റാണ്ടിനു ശേഷം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ താഴികക്കുടം സമര്‍പ്പണം; മഹാകുംഭാഭിഷേകം ജൂണ്‍ 8ന്

Kerala

ഉത്സവ പറമ്പില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം; മരണം ശ്വാസംമുട്ടിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Thiruvananthapuram

ഉത്സവം അലങ്കോലപ്പെടുത്താന്‍ നാടന്‍ ബോംബുമായി എത്തിയ ഗുണ്ടാ സംഘം പിടിയിലായി

Kerala

കൊല്ലത്ത് ഉത്സവത്തിനിടെ എടുപ്പ് കുതിരയ്‌ക്കടിയില്‍പ്പെട്ട് യുവാവ് മരിച്ചു

Kerala

ക്ഷേത്രോത്സവത്തിനിടെ യുവതിയുടെ ചുരിദാറിന്റെ ടോപ്പ് വലിച്ചു കീറിയ പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയ മകനെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി

ഫര്‍ഹാനും സഹോദരി സോയയും

64 പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ എടുത്ത ഫര്‍ഹാന്‍; ലവ് ജിഹാദിനായി ഇരകളായ പെണ്‍കുട്ടികളെ ഫര്‍ഹാന്റെ സഹോദരി സോയ സമീപിക്കും

ഞാറയ്‌ക്കല്‍ വളപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ 2 വിദേശ വിദ്യാര്‍ഥികളെ കാണാതായി

എംഎംഡിഎംഎ യുമായി ആലപ്പുഴയില്‍ ഭാര്യയും ഭര്‍ത്താവും പിടിയില്‍

നിലമ്പൂരില്‍ 12 സ്ഥാനാര്‍ത്ഥികള്‍, പി വി അന്‍ വറിന് 52 കോടി രൂപയുടെ ആസ്തി

വിശ്വാസികള്‍ സ്ഥാപിച്ച കുരിശ് പൊളിച്ചുമാറ്റിയ സംഭവം : ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറെ സ്ഥലം മാറ്റി

മുനമ്പത്ത് യുവാവ് പങ്കാളിയെ വെട്ടിക്കൊലപ്പെടുത്തി

ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി-വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി

ബംഗ്ലാദേശ് മുന്‍ മേജര്‍ ജനറലും ഇപ്പോള്‍ മുഹമ്മദ് യൂനസിന്‍റെ പ്രതിരോധഉപദേശകനുമായ ഫസ് ലൂര്‍ റഹ്മാന്‍ (വലത്ത്) നാല് ദിവസത്തെ ചൈനാസന്ദര്‍ശന വേളയില്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിനൊപ്പം മുഹമ്മദ് യൂനസ് (ഇടത്ത്)

ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ആക്രമിക്കുമെന്ന ഫസ്ലൂര്‍ റഹ്മാന്റെ ഭീഷണി മുഹമ്മദ് യൂനസും ചൈനയും ആസൂത്രണം ചെയ്ത ഗൂഢപദ്ധതിയോ?

ജൂണ്‍ 15 ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies