Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിടിച്ച ശമ്പളം പിഎഫില്‍ ലയിപ്പിക്കുന്നത് വന്‍ തട്ടിപ്പ്; നിലവിലെ ഓര്‍ഡിനന്‍സ് നീട്ടും

ഒരുമാസത്തെ ശമ്പളം പിഎഫില്‍ നിക്ഷേപിക്കും. അതിന് ഏപ്രില്‍ വരെയുള്ള പലിശ 9 ശതമാനം നിരക്കില്‍ നല്‍കും എന്നാണ് തീരുമാനം. എന്നാല്‍ ഇത് വഞ്ചനയാണെന്ന് ജീവനക്കാര്‍ പറയുന്നു. ഈ തുക ജീവനക്കാര്‍ക്ക് ഇപ്പോള്‍ ലഭിക്കില്ല. ആറ് മാസം കഴിഞ്ഞ് ഏപ്രിലില്‍ ലോണായി മാത്രമേ എടുക്കാനാകൂ.

അനീഷ് അയിലം by അനീഷ് അയിലം
Sep 17, 2020, 05:35 pm IST
in Kerala

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്നും പിടിച്ച തുക പിഎഫില്‍ ലയിപ്പിക്കാനുള്ള മന്ത്രിസഭ തീരുമാനം വന്‍ തട്ടിപ്പ്. ആറു ദിവസത്തെ ശമ്പളമാണ് അഞ്ചു മാസങ്ങളിലായി പിടിച്ചത്. ഒന്‍പതു ശതമാനം പലിശയോടെ ഈ തുക പിഎഫില്‍ ലയിപ്പിക്കുമെന്നാണ് ഇന്നലത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.  

ഒരുമാസത്തെ ശമ്പളം പിഎഫില്‍ നിക്ഷേപിക്കും. അതിന് ഏപ്രില്‍ വരെയുള്ള പലിശ 9 ശതമാനം നിരക്കില്‍ നല്‍കും എന്നാണ് തീരുമാനം. എന്നാല്‍ ഇത് വഞ്ചനയാണെന്ന് ജീവനക്കാര്‍ പറയുന്നു. ഈ തുക ജീവനക്കാര്‍ക്ക് ഇപ്പോള്‍ ലഭിക്കില്ല. ആറ് മാസം കഴിഞ്ഞ് ഏപ്രിലില്‍ ലോണായി മാത്രമേ എടുക്കാനാകൂ. ഇപ്പോള്‍ തുക നിക്ഷേപിക്കുന്നു എന്നത് ട്രഷറി കടലാസുകളിലെ രേഖ മാത്രമായിരിക്കും. ഏപ്രിലിലാകും ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഉണ്ടാകുക. ലോണെടുത്താല്‍ അത് പലിശ സഹിതം തിരികെ അടയ്‌ക്കണം. അതിനാല്‍ തന്നെ ആരും വളരെപ്പെട്ടെന്ന് പണം പിന്‍വലിക്കില്ല. സര്‍വീസ് കഴിയുമ്പോഴോ മറ്റ് ആവശ്യങ്ങള്‍ക്കായുള്ള ലോണായോ മാത്രമേ എടുക്കുകയുള്ളൂ. അല്ലെങ്കില്‍ സര്‍വീസ് അവസാനിച്ച് പിഎഫ് പിന്‍ വലിക്കേണ്ടി വരും. അതുവരെ സര്‍ക്കാരിന് പണം തിരികെ നല്‍കേണ്ടിവരില്ല.  

കഴിഞ്ഞ മെയ് മാസത്തില്‍ ആദ്യഘട്ട സാലറി കട്ടിനുള്ള സംബന്ധിച്ച് ഓഡിനന്‍സ് ഇറങ്ങുമ്പോള്‍ എന്ന് തുക തിരികെ നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നില്ല. തുടര്‍ന്ന് സര്‍വീസ് സംഘടനയായ ഫെറ്റോ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് തുക എന്ന് നല്‍കുമെന്ന് ആറ് മാസത്തിനുള്ളില്‍  വ്യക്തമാക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. അതിനാലാണ് ആറ് മാസം കവിയുന്ന സാഹചര്യത്തില്‍ പിഎഫില്‍ ലയിപ്പിക്കാനുള്ള തീരുമാനം എടുത്തത്.

ഒന്‍പതു ശതമാനം പലിശ വന്‍ ബാധ്യത

ഒന്‍പതു ശതമാനം പലിശ നല്‍കുന്നത് സര്‍ക്കാരിന് നഷ്ടമാണെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. മൂന്ന് ശതമാനത്തില്‍ താഴെ പലിശയ്‌ക്ക് വരെ സര്‍ക്കാരിന് കടം എടുക്കാം. കേന്ദ്രസര്‍ക്കാര്‍ വായ്‌പാപരിധി ഉയര്‍ത്തിയിട്ടുമുണ്ട്. എന്നിട്ടും 12 മാസത്തോളം ഒന്‍പതു ശതമാനം പലിശ നല്‍കുന്നതെന്തിനാണെന്നും ജീവനക്കാര്‍ ചോദിക്കുന്നു.  

18ന് കരിദിനം: ഫെറ്റോ

തിരുവനന്തപുരം: ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം അഞ്ച് മാസം കൊണ്ട് പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് നാളെ കരിദിനമായി ആചരിക്കുമെന്ന് ഫെഡറേഷന്‍ ഓഫ് എംപ്ലോയിസ് ആന്‍ഡ്് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍സ് (ഫെറ്റോ) സംസ്ഥാന പ്രസിഡന്റ് എം. ശിവദാസും അറിയിച്ചു.  

ഇന്ന് കരിദിനം: എന്‍ജിഒ സംഘ്

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് തുടരാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് സി. സുരേഷ് കുമാറും സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എന്‍. രമേശും അറിയിച്ചു. സര്‍ക്കാര്‍ ബലമായി പിടിച്ചെടുത്ത ശമ്പളം പണമായി തന്നെ തിരികെ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Tags: കേരള സര്‍ക്കാര്‍Thomas Isaac
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പലസ്തീൻ കാമ്പയിനൊക്കെ നടത്തിയിട്ടും നമ്മൾ തോറ്റുപോയല്ലോ ; ഇതുപോലൊരു തിരിച്ചടി ഉണ്ടാകുമെന്ന് കരുതിയില്ലെന്ന് തോമസ് ഐസക്ക്

Kerala

മസാല ബോണ്ട് ഇടപാട് എല്ലാ നിയമങ്ങളും പാലിച്ച്; ഇഡി നടത്തുന്നത് രാഷ്‌ട്രീയ കളി: പ്രതികരണവുമായി തോമസ ഐസക്

Kerala

പുന്നപ്ര-വയലാര്‍; ആയിരങ്ങള്‍ രക്തസാക്ഷികളെന്ന സിപിഎം അവകാശവാദം പൊളിയുന്നു, അപൂര്‍ണ വിവരങ്ങളുമായി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ തയാറാക്കിയ ‘ഡയറക്ടറി’

Kerala

കിഫ്ബി മസാല ബോണ്ട്: തോമസ് ഐസക്കിനെതിരെ തെളിവുകള്‍ ശേഖരിച്ച് ഇ ഡി

Kerala

വീണ്ടും ഡെമോക്ലീസിന്റെ വാള്‍പോലെ ഇഡി സമന്‍സ്; ഫെമ നിയമലംഘനം അന്വേഷിക്കാന്‍ ഇഡി; ഇഡിക്ക് അതിന് അധികാരമില്ലെന്ന് ഐസക്കിന്റെ വക്കീല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്വർണ വിലയിൽ ഇടിവ്

ശിവമൊഗ്ഗയിലെ മൃഗശാലയിൽ ഹിപ്പൊപ്പൊട്ടാമസിന്റെ കടിയേറ്റ് യുവഡോക്ടർക്ക് ദാരുണാന്ത‍്യം

ഓണ്‍ലൈന്‍ ചൂതാട്ടം – വാതുവെപ്പ്: 300 വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും കേന്ദ്രം നിരോധിച്ചു

നവോത്ഥാനത്തിന് ഏറെ സംഭാവന ചെയ്തത് നാല് സംന്യാസിമാര്‍: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാധവ്ജി ജന്മശതാബ്ദിയോടനുബന്ധിച്ച് ക്ഷേത്രസംരക്ഷണസമിതി സംഘടിപ്പിച്ച സെമിനാര്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. എം. മോഹനന്‍, എല്‍. കുസുമകുമാരി, അഡ്വ. ടി. അരുണ്‍ജോഷി, അനില്‍കുമാര്‍ വള്ളില്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സമീപം

സംസ്ഥാന ദേവസ്വം ബോര്‍ഡ് രൂപീകരിക്കണം: സ്വാമി ചിദാനന്ദപുരി

സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കാളികളായി : ഇറാനിൽ 19 കാരനായ ഗുസ്തി താരം ഉൾപ്പെടെ മൂന്ന് പേരെ ജനക്കൂട്ടത്തിന് മുന്നിൽ തൂക്കിക്കൊന്നു

ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്

കൺട്രോൾ റൂം

പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടലംഘനം അറിയിക്കാം; സി വിജില്‍ ആപ്പിലൂടെ, പരാതികള്‍ കൈകാര്യം ചെയ്യാൻ കൺട്രോൾ റൂം സജ്ജം

അലുവ അതുല്‍ കൊലപാതകം; പ്രതികള്‍ക്ക് ഒളിത്താവളം സിനിമാ നിര്‍മാതാവിന്റെ ക്വാറിയില്‍, പൊലീസ് വിവരം മറച്ചുവച്ചു

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നെ തഴഞ്ഞു: ഡോ. കെ.കെ.എന്‍. കുറുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.