Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്മഭൂമി ഇംപാക്ട്: ഇൻ്റലിജൻസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച കേസിൽ അഞ്ച് വനം വകുപ്പ് വാച്ചർമാർ പിടിയിൽ

കേസിൽ രണ്ട് വനിതകൾ കൂടി ഇനിയും പിടിയിലാവാനുണ്ട്. വനം വകുപ്പ് ഇന്റലിജന്‍സ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സുജിത്തിനും സഹായികളായ രണ്ട് താല്‍ക്കാലിക വാച്ചര്‍മാർക്കുമാണ് മർദ്ദനമേറ്റത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Sep 17, 2020, 12:11 pm IST
in Kerala
പിടിയിലായ വനം വകുപ്പ് ഉദ്യോഗസ്ഥരായ പ്രതികൾ

പിടിയിലായ വനം വകുപ്പ് ഉദ്യോഗസ്ഥരായ പ്രതികൾ

ഇടുക്കി: വനംകൊള്ള അന്വേഷിക്കാനെത്തിയ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ വനംവകുപ്പ് വാച്ചര്‍മാരും വനവാസികളും ചേര്‍ന്ന് തല്ലിയ കേസിൽ അഞ്ച് പേർ പിടിയിൽ. മാസങ്ങളായി അന്വേഷണം ഇഴഞ്ഞ് നീങ്ങിയ കേസിൽ നടപടി ജന്മഭൂമി വാർത്തയുടെ അടിസ്ഥാനത്തിൽ.

വനം വകുപ്പ് സ്ഥിര വാച്ചർമാരും പെരിയാർ വള്ളക്കടവ് വഞ്ചിവയൽ സ്വദേശികളുമായ പുന്നയ്‌ക്കൽ സതീഷ് (39) , വിഷ്ണുഭവനിൽ വിഷ്ണു(30), താൽക്കാലിക വാച്ചർമാരായ നെല്ലിയ്‌ക്കൽ അജയൻ(42), ഈട്ടിക്കുന്നേൽ ബിജു(32), പാലുംമൂട്ടിൽ രഞ്ജിത്ത് (26)  എന്നിവരെയാണ് കട്ടപ്പന ഡിവൈഎസ്പി എൻ.സി. രാജ് മോഹന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിൽ രണ്ട് വനിതകൾ കൂടി ഇനിയും പിടിയിലാവാനുണ്ട്.

വനം വകുപ്പ് ഇന്റലിജന്‍സ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സുജിത്തിനും സഹായികളായ രണ്ട് താല്‍ക്കാലിക വാച്ചര്‍മാർക്കുമാണ് മർദ്ദനമേറ്റത്.  ഡിവൈഎസ്പി തന്ത്രപരമായി വിളിച്ച് വരുത്തിയ ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിയ സുജിത്ത് തിരിച്ചറിയുകയായിരുന്നു.

ജനുവരി 25ന് പെരിയാർ കടുവ സങ്കേതത്തിന്റെ ഈസ്റ്റ് ഡിവിഷനിലെ വള്ളക്കടവ് തൊണ്ടിയാര്‍ സെക്ഷനിലെ മൂലക്കയത്തിന് സമീപത്താണ് സംഭവമുണ്ടായത്. ഏറെ പ്രമാദമായ കേസിൽ നടപടി ഇഴയുന്നതായി കാട്ടി കഴിഞ്ഞ മാസം 21 ന് ജന്മഭൂമി വാർത്ത നൽകിയിരുന്നു.

സ്വാതന്ത്രദിനത്തിൽ രാഷ്‌ട്രീയ പ്രസംഗം നടത്തി വിവാദത്തിലകപ്പെട്ട റേഞ്ച് ഓഫീസര്‍ നോക്കി നില്‍ക്കെയാണ് സ്ത്രീകള്‍ അടക്കമുള്ളവര്‍ ഉദ്യോഗസ്ഥരെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തിന് പിന്നിൽ ഈ ഉദ്യോഗസ്ഥനാണെന്ന ആക്ഷേപവും ആദ്യം മുതൽ തന്നെ ഉണ്ട്.

പെരിയാര്‍ കടുവാ സങ്കേതം ഈസ്റ്റ് ഡിവിഷന്‍ വള്ളക്കടവ് റേഞ്ച് ഓഫീസര്‍ സി. അജയൻ നോക്കി നിൽക്കെയാണ് ക്രൂരമായ ആക്രമണം അരങ്ങേറിയത്. കീഴ്ജീവനക്കാരെ പിടിച്ച് മറ്റാനോ ഇവർക്കെതിരെ വകുപ്പ്തല നടപടി എടുക്കാനോ ഇദ്ദേഹം തയ്യാറായതുമില്ല.

ഫോണ്‍, ഐഡി കാര്‍ഡ് എന്നിവ പിടിച്ച് വാങ്ങുന്നതും പലതവണ നിലത്തിട്ട് മൂവരെയും മുഖത്തടക്കം മര്‍ദ്ദിക്കുന്നതും ചവിട്ടുന്നതുമെല്ലാം ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ച വീഡിയോയിലുണ്ട്.

സംഭവത്തില്‍ പ്രതികൾക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും മര്‍ദ്ധിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. അതേ സമയം വനവാസികളെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്ന് കാട്ടിയും പരാതി നല്‍കി. പിന്നീട് കട്ടപ്പന ഡിവൈഎസ്പി ഇത് വ്യാജമാണെന്ന് കണ്ടെത്തി കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. 7 മാസത്തിന് ശേഷമാണ് കേസിൽ റേഞ്ചറുടെ അടക്കം മൊഴി പോലീസ് എടുത്തത്.

പ്രതികളെ വൈദ്യ പരിശോധനകൾക്ക് വിധേയരാക്കിയ ശേഷം രാത്രിയോടെ കോടതിയിൽ ഹാജരാക്കി. കേസിന് പിന്നിലെ മറ്റ് സാധ്യതകൾ നിലവിൽ പരിഗണിക്കുന്നില്ല, വനംവകുപ്പും ഇതേ വകുപ്പിലെ ഇൻ്റലിജൻസുമായുള്ള കുടി പകയാണ് ആക്രമണത്തിന്ന് കാരണമായതെന്നാണ് പോലീസ് നൽകുന്ന വിവരം.വനംകൊള്ള അന്വേഷിക്കാനെത്തിയ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ വനംവകുപ്പ് വാച്ചര്‍മാരും വനവാസികളും ചേര്‍ന്ന് തല്ലിയ കേസിൽ അഞ്ച് പേർ പിടിയിൽ. മാസങ്ങളായി അന്വേഷണം ഇഴഞ്ഞ് നീങ്ങിയ കേസിൽ നടപടി ജന്മഭൂമി വാർത്തയുടെ അടിസ്ഥാനത്തിൽ.

വനം വകുപ്പ് സ്ഥിര വാച്ചർമാരും പെരിയാർ വള്ളക്കടവ് വഞ്ചിവയൽ സ്വദേശികളുമായ പുന്നയ്‌ക്കൽ സതീഷ് (39) , വിഷ്ണുഭവനിൽ വിഷ്ണു(30), താൽക്കാലിക വാച്ചർമാരായ നെല്ലിയ്‌ക്കൽ അജയൻ(42), ഈട്ടിക്കുന്നേൽ ബിജു(32), പാലുംമൂട്ടിൽ രഞ്ജിത്ത് (26)  എന്നിവരെയാണ് കട്ടപ്പന ഡിവൈഎസ്പി എൻ.സി. രാജ് മോഹന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിൽ രണ്ട് വനിതകൾ കൂടി ഇനിയും പിടിയിലാവാനുണ്ട്.

വനം വകുപ്പ് ഇന്റലിജന്‍സ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സുജിത്തിനും സഹായികളായ രണ്ട് താല്‍ക്കാലിക വാച്ചര്‍മാർക്കുമാണ് മർദ്ദനമേറ്റത്.  ഡിവൈഎസ്പി തന്ത്രപരമായി വിളിച്ച് വരുത്തിയ ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിയ സുജിത്ത് തിരിച്ചറിയുകയായിരുന്നു.

ജനുവരി 25ന് പെരിയാർ കടുവ സങ്കേതത്തിന്റെ ഈസ്റ്റ് ഡിവിഷനിലെ വള്ളക്കടവ് തൊണ്ടിയാര്‍ സെക്ഷനിലെ മൂലക്കയത്തിന് സമീപത്താണ് സംഭവമുണ്ടായത്. ഏറെ പ്രമാദമായ കേസിൽ നടപടി ഇഴയുന്നതായി കാട്ടി കഴിഞ്ഞ മാസം 21 ന് ജന്മഭൂമി വാർത്ത നൽകിയിരുന്നു.

സ്വാതന്ത്രദിനത്തിൽ രാഷ്‌ട്രീയ പ്രസംഗം നടത്തി വിവാദത്തിലകപ്പെട്ട റേഞ്ച് ഓഫീസര്‍ നോക്കി നില്‍ക്കെയാണ് സ്ത്രീകള്‍ അടക്കമുള്ളവര്‍ ഉദ്യോഗസ്ഥരെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തിന് പിന്നിൽ ഈ ഉദ്യോഗസ്ഥനാണെന്ന ആക്ഷേപവും ആദ്യം മുതൽ തന്നെ ഉണ്ട്.

പെരിയാര്‍ കടുവാ സങ്കേതം ഈസ്റ്റ് ഡിവിഷന്‍ വള്ളക്കടവ് റേഞ്ച് ഓഫീസര്‍ സി. അജയൻ നോക്കി നിൽക്കെയാണ് ക്രൂരമായ ആക്രമണം അരങ്ങേറിയത്. കീഴ്ജീവനക്കാരെ പിടിച്ച് മറ്റാനോ ഇവർക്കെതിരെ വകുപ്പ്തല നടപടി എടുക്കാനോ ഇദ്ദേഹം തയ്യാറായതുമില്ല.

ഫോണ്‍, ഐഡി കാര്‍ഡ് എന്നിവ പിടിച്ച് വാങ്ങുന്നതും പലതവണ നിലത്തിട്ട് മൂവരെയും മുഖത്തടക്കം മര്‍ദ്ദിക്കുന്നതും ചവിട്ടുന്നതുമെല്ലാം ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ച വീഡിയോയിലുണ്ട്.

സംഭവത്തില്‍ പ്രതികൾക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും മര്‍ദ്ധിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. അതേ സമയം വനവാസികളെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്ന് കാട്ടിയും പരാതി നല്‍കി. പിന്നീട് കട്ടപ്പന ഡിവൈഎസ്പി ഇത് വ്യാജമാണെന്ന് കണ്ടെത്തി കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. 7 മാസത്തിന് ശേഷമാണ് കേസിൽ റേഞ്ചറുടെ അടക്കം മൊഴി പോലീസ് എടുത്തത്.

പ്രതികളെ വൈദ്യ പരിശോധനകൾക്ക് വിധേയരാക്കിയ ശേഷം രാത്രിയോടെ കോടതിയിൽ ഹാജരാക്കി. കേസിന് പിന്നിലെ മറ്റ് സാധ്യതകൾ നിലവിൽ പരിഗണിക്കുന്നില്ല, വനംവകുപ്പും ഇതേ വകുപ്പിലെ ഇൻ്റലിജൻസുമായുള്ള കുടി പകയാണ് ആക്രമണത്തിന്ന് കാരണമായതെന്നാണ് പോലീസ് നൽകുന്ന വിവരം.

ആഗസ്റ്റ് 21ന് ജന്മഭൂമി പ്രസിദ്ധീകരിച്ച വാർത്ത
Tags: for
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

തൈക്കാട്ടുശേരിയിലെ ലേക്ക്‌വ്യു പാര്‍ക്ക് കാടു കയറുന്നു

രത്‌നാകര മല്ലമൂല വീട്ടുമുറ്റത്ത് നിര്‍മിച്ച മഴവെള്ള സംഭരണക്കുളം
Kerala

വീട്ടുമുറ്റത്ത് മഴക്കുളം, പക്ഷിസങ്കേതത്തിനായി ചെറുവനം; ഇത് രത്‌നാകരന്റെ മാതൃക, ഇനി പൂർത്തിയാകാനുള്ളത് പരമ്പരാഗത രീതിയിലുള്ള വീട്

Kerala

വനം കുറഞ്ഞില്ല, ആനയും കടുവയും കുറഞ്ഞു

Palakkad

കാട്ടുപന്നി ഓട്ടോയിലിടിച്ച് വനിതാ ഡ്രൈവര്‍ മരിച്ച സംഭവം; വനംവകുപ്പ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

India

മുഖത്ത് മൂത്രമൊഴിച്ച സംഭവം: പ്രതിയെ വിട്ടയയ്‌ക്കണമെന്ന് ഇരയായ വനവാസി യുവാവ്

പുതിയ വാര്‍ത്തകള്‍

നീറ്റ്-യുജി പുനഃപരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതായി വ്യാജ പ്രചാരണം, പിന്നില്‍ പാറ്റ പാര്‍ട്ടിയെന്ന് സംശയം

ഞാന്‍ പാകിസ്ഥാനിലല്ല നില്‍ക്കുന്നത്, എന്റെ മണ്ണിലാ…എന്നിട്ടും കലിമ ചൊല്ലാത്തതിന് എന്റെ അച്ഛന്‍….പഹല്‍ഗാമില്‍ അച്ഛന്‍ നഷ്ടപ്പെട്ട ആരതി പറയുന്നു

ഖമേനിയുടെ മരണത്തിൽ കരഞ്ഞവർ ഇന്ത്യൻ നാവികന്റെ മരണം ആഘോഷമാക്കുന്നു ; അച്ഛൻ ഇസ്രായേലിനെ പിന്തുണച്ചതിന് അള്ളാഹു ശിക്ഷിച്ചതാണെന്ന് ഇസ്ലാമിസ്റ്റുകൾ

ഒരു ലാബില്‍ നിന്നും എടുത്ത തലയോട്ടിയുമായി വന്ന് ഇത് ധര്‍മ്മസ്ഥലയില്‍ നിന്നുള്ളതാണെന്നും ആയിരക്കണക്കിന് സ്ത്രീകളുടെ തലയോട്ടികള്‍ അവിടെ ഉണ്ടെന്നും നുണ പറഞ്ഞ് ധര്‍മ്മസ്ഥലയെ വിവാദഭൂമിയാക്കിയ ചിന്നയ്യ (ഇടത്ത്) ഏതോ ഗവേഷണലാബില്‍ നിന്നും ചിന്നയ്യ കൊണ്ടുവന്ന തലയോട്ടി (നടുവില്‍) ധര്‍മ്മസ്ഥലയില്‍ ആയിരക്കണക്കിന് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവാദം തുടക്കം മുതലേ ആളിക്കത്തിച്ച, കഴിഞ്ഞ ദിവസം വീണ്ടും ഇതേ ആരോപണം ആവര്‍ത്തിച്ച ലോറി ഉടമ മനാഫ് (വലത്ത്)

ലോറി ഉടമ മനാഫിന് മാത്രം കിട്ടിയ എക്സ്ക്ലൂസീവ്;ധര്‍മ്മസ്ഥലയില്‍ നിന്നും ആയിരം അസ്ഥിക്കൂടം കണ്ടെത്തിയത്രെ, നുണപറയിച്ച പ്രകാശ് രാജ് കണ്ടം വഴി ഓടുന്നു

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ; തീയതികൾ പ്രഖ്യാപിച്ച് ഇറാൻ

മമതയ്‌ക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് സുദിപ് ബന്ദോപാധ്യായയും വിമതപക്ഷത്തേക്ക്; ഇതോടെ മമ്‌തയ്‌ക്കെതിരെ 20 എംപിമാർ

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

ആപ്പിള്‍ ഐ ഫോണ്‍ മോഷ്ടിച്ചവര്‍ വിയര്‍ക്കുന്നു; പുതിയ ഫീച്ചര്‍ അടിപൊളി; മോഷ്ടിച്ച ഐ ഫോണുകള്‍ റീസെറ്റ് ചെയ്യാനാവില്ല

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേനാ മേധാവി; സ്ഥാനമേൽക്കുന്നത് ജൂൺ 30-ന്

ധർമ്മസ്ഥലയിലെ വെളിപ്പെടുത്തൽ: താൻ സ്ഥലത്തില്ല, രണ്ട് ദിവസത്തിന് ശേഷം മാധ്യമങ്ങളെ നേരിട്ട് കണ്ട് സംസാരിക്കുമെന്ന് പ്രകാശ് രാജിന്റെ പ്രതികരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.