Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിന്റെ സമ്മര്‍ദതന്ത്രം; തീരുമാനം ജലീലിന് വിടുന്നു

ജലീലിനെ മന്ത്രിസഭയിലെടുത്തതും പ്രാമുഖ്യം നല്‍കിയതും വിശേഷ കഴിവുകൊണ്ടല്ല, സമുദായ പരിഗണനയിലായിരുന്നു. മുസ്ലിം വോട്ടുബാങ്ക് രാഷ്‌ട്രീയത്തില്‍ വിള്ളലുണ്ടാക്കാനുള്ള ലക്ഷ്യമായിരുന്നു. അതുകൊണ്ടുതന്നെ മന്ത്രിയെ പുറത്താക്കാനോ രാജിയാവശ്യപ്പെടാനോ മുഖ്യമന്ത്രി പിണറായി വിജയനോ പാര്‍ട്ടിയോ ആവശ്യപ്പെട്ട് സമുദായത്തിന്റെ പിണക്കം നേടില്ല. ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന കാന്തപുരം മുസ്ലിം വിഭാഗത്തിന്റെ പ്രീതിയാണ് ലക്ഷ്യം. ജലീലിനെ നിയമസഭയില്‍ മുഖ്യമന്ത്രി ന്യായീകരിച്ചത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റും ഈ നിലപാട് ആവര്‍ത്തിച്ചു.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Sep 14, 2020, 11:36 am IST
in Kerala

കൊച്ചി: നിയമസഭയില്‍ മുഖ്യമന്ത്രിയും രാഷ്‌ട്രീയതലത്തില്‍ പാര്‍ട്ടിയും സര്‍ക്കാരില്‍ മന്ത്രി എ.കെ. ബാലനും പിന്തുണയ്‌ക്കുന്നുവെന്ന പ്രതീതി ഉണ്ടാക്കിയത് മന്ത്രി കെ.ടി. ജലീലിന് പുറത്തേക്കുള്ള സുരക്ഷിത വഴിയൊരുക്കാന്‍. പാര്‍ട്ടിയോ മുഖ്യമന്ത്രിയോ മന്ത്രി ജലീലിനോട് രാജി ആവശ്യപ്പെടില്ല, എന്നാല്‍ മന്ത്രിക്ക് സ്വയം രാജി പ്രഖ്യാപിക്കാനുള്ള അവസരം ഒരുക്കുകയാണ് ലക്ഷ്യം.  

ജലീലിനെ മന്ത്രിസഭയിലെടുത്തതും പ്രാമുഖ്യം നല്‍കിയതും വിശേഷ കഴിവുകൊണ്ടല്ല, സമുദായ പരിഗണനയിലായിരുന്നു. മുസ്ലിം വോട്ടുബാങ്ക് രാഷ്‌ട്രീയത്തില്‍ വിള്ളലുണ്ടാക്കാനുള്ള ലക്ഷ്യമായിരുന്നു. അതുകൊണ്ടുതന്നെ മന്ത്രിയെ പുറത്താക്കാനോ രാജിയാവശ്യപ്പെടാനോ മുഖ്യമന്ത്രി പിണറായി വിജയനോ പാര്‍ട്ടിയോ ആവശ്യപ്പെട്ട് സമുദായത്തിന്റെ പിണക്കം നേടില്ല. ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന കാന്തപുരം മുസ്ലിം വിഭാഗത്തിന്റെ പ്രീതിയാണ് ലക്ഷ്യം. ജലീലിനെ നിയമസഭയില്‍ മുഖ്യമന്ത്രി ന്യായീകരിച്ചത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റും ഈ നിലപാട് ആവര്‍ത്തിച്ചു.

ഇഡിയുടെ ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കിയതിന്റെ പേരില്‍ മന്ത്രി രാജിവെക്കേണ്ടതില്ല എന്നും ഇപ്പോള്‍ രാജിവെക്കാന്‍ ആവശ്യപ്പെടില്ലെന്നും മന്ത്രി എ.കെ. ബാലന്‍ ഇന്നലെ പറഞ്ഞതും ജലീലിനെ സമ്മര്‍ദത്തിലാക്കാനാണ്.  

ജലീലിന് ധാര്‍മികമായ നിലപാട് എടുക്കാന്‍ അവസരം നല്‍കുകയാണ് പിണറായി. വലം കൈയായ മന്ത്രി ബാലനെക്കൊണ്ട് അത് പരസ്യമായി പറയിക്കുകയും ചെയ്തു. പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഉയരുന്ന എതിര്‍പ്പുകള്‍ തിരിച്ചറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍  ജലീലുമായി ഇക്കാര്യത്തില്‍ ആശയ വിനിമയം നടത്തിക്കഴിഞ്ഞുവെന്നാണ് സൂചന. ആരോപണത്തിന്റെ പേരില്‍ സ്വയം രാജി, അതിലൂടെ പ്രതിച്ഛായ നേടുക, അതിന് മതച്ഛായ കൊടുക്കുക. ആറു മാസമാണ് ഇനി സര്‍ക്കാരിന് ശേഷിക്കുക. രാജി, അല്ലെങ്കില്‍ ആരോപണ വിമുക്തനാവുന്നതുവരെ മന്ത്രിസ്ഥാനത്തുനിന്ന് വിട്ടു നില്‍ക്കുക.

ഇതിനുള്ള മുന്നൊരുക്കമായി തീരുമാനത്തിന് മതപരിവേഷം നല്‍കാനാണ് ‘ധര്‍മ യുദ്ധം’ എന്നും ‘മതഗ്രന്ഥം വിതരണം ചെയ്യുന്നത് കുറ്റമല്ല’ എന്നും മന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. ബിജെപി സര്‍ക്കാരിന്റെ ‘ഖുറാന്‍ വിരോധം’ എന്ന പ്രചാരണമാവും പാര്‍ട്ടി നടത്തുക. പക്ഷേ, ‘മതഗ്രന്ഥ’ത്തേയും ‘ധര്‍മയുദ്ധ’ത്തേയും ‘മരിക്കാനുള്ള സന്നദ്ധത’യേയും  കുറിച്ചു മന്ത്രിയുടെ വര്‍ത്തമാനങ്ങള്‍ക്ക് ‘ജിഹാദി’ സ്വരമാണെന്ന ആക്ഷേപങ്ങളും മത വിശ്വാസികളില്‍നിന്ന് ഉയരുന്നുണ്ട്.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍കെ.ടി. ജലീല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

Kerala

മുഹമ്മദ് റിയാസിനെ ചടങ്ങിൽ ക്ഷണിച്ചില്ല, പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്ന് പിണറായിയും സർക്കാരും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.