Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പെട്ടിമുടി ദുരന്തം; ജലരേഖയായി 65 കുടുംബങ്ങളുടെ താമസവും പുനരധിവാസവും

55 ലയങ്ങള്‍ കൈമാറിയെന്നാണ് കമ്പനി ജില്ലാ കളക്ടറെ അറിയിച്ചത്. എന്നാല്‍ ഇതില്‍ 20ല്‍ താഴെ കുടുംബങ്ങള്‍ക്ക് മാത്രമാണ് താമസ സൗകര്യം കിട്ടിയത്. അവശേഷിക്കുന്ന കുട്ടികളടക്കമുള്ളവര്‍ ബന്ധുവീടുകളില്‍ തുടരുകയാണ്.

അനൂപ് ഒ.ആര്‍ by അനൂപ് ഒ.ആര്‍
Sep 6, 2020, 10:45 am IST
in Kerala
പെട്ടിമുടി ദുരന്തത്തമുണ്ടായ സ്ഥലത്ത് നിലവില്‍ അവശേഷിക്കുന്ന തകര്‍ന്ന വാഹനങ്ങള്‍

പെട്ടിമുടി ദുരന്തത്തമുണ്ടായ സ്ഥലത്ത് നിലവില്‍ അവശേഷിക്കുന്ന തകര്‍ന്ന വാഹനങ്ങള്‍

FacebookTwitterWhatsAppTelegramLinkedinEmail

ഇടുക്കി: കണ്‍മുന്നില്‍ ബന്ധുക്കളും സുഹൃത്തുക്കളും മരിക്കുന്നത് കണ്ട് നോക്കി നില്‍ക്കേണ്ടി വന്ന ഒരു കൂട്ടം ജനതയാണ് പെട്ടിമുടിയിലേത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളുടെ മനസിലെ ഉണങ്ങാത്ത മുറിവായി അവിടുത്തെ കാഴ്ചകള്‍ ഇന്നും അവശേഷിക്കുന്നു.

അപകടം നടന്ന് ഒരുമാസം പിന്നിടുമ്പോഴും രക്ഷപ്പെട്ട 65 കുടുംബങ്ങളുടെ താമസവും പുനരധിവാസവും ജലരേഖയാണ്. കമ്പനി ചെയ്യണമെന്ന നിലപാട് സര്‍ക്കാര്‍ എടുക്കുമ്പോള്‍ കൈമാറിയെന്ന് പറയുന്ന താമസ സ്ഥലം പോലും ഇവര്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ജന്മഭൂമിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. 55 ലയങ്ങള്‍ കൈമാറിയെന്നാണ് കമ്പനി ജില്ലാ കളക്ടറെ അറിയിച്ചത്. എന്നാല്‍ ഇതില്‍ 20ല്‍ താഴെ കുടുംബങ്ങള്‍ക്ക് മാത്രമാണ് താമസ സൗകര്യം കിട്ടിയത്. അവശേഷിക്കുന്ന കുട്ടികളടക്കമുള്ളവര്‍ ബന്ധുവീടുകളില്‍ തുടരുകയാണ്.  

വീടുകള്‍ കൊടുക്കാതിരിക്കാനുള്ള ശ്രമമാണ് നിലവില്‍ നടക്കുന്നതെന്നാണ് വിവരം. അപകടം നടന്ന സ്ഥലത്തേക്ക് തന്നെ ആളുകളെ തിരിച്ചെത്തിക്കാനുള്ള ശ്രമവും ഇതിന് പിന്നിലായി നടക്കുന്നുണ്ട്. ഇത്തരത്തിലുള്ള നീക്കം വലിയ പ്രശ്‌നമുണ്ടാക്കുമെന്നും എല്ലാവരും ദുരന്തം നേരില്‍ കണ്ടവരാണെന്നും മാനസിക ബുദ്ധിമുട്ട് വളരെ വലുതാണെന്നും വിലയിരുത്തലുണ്ട്. കമ്പനിയുടെ നേരിട്ടുള്ള തൊഴിലാളികള്‍ക്കാണ് വീടുകള്‍ കിട്ടിയത്.  

എല്ലാവര്‍ക്കും വീട് കിട്ടിയിട്ടില്ലെന്ന് സ്ഥലം എംഎല്‍എ എസ്. രാജേന്ദ്രനും പറയുന്നു. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് വീട് കിട്ടാനുള്ള സാധ്യതയും ഇതോടെ മങ്ങുകയാണ്. എല്ലാവര്‍ക്കും വീട് കൊടുത്തതായി പറയുമ്പോഴും പലര്‍ക്കും വീട് കിട്ടിയിട്ടില്ല. ആദ്യം യോഗത്തിന് പങ്കെടുത്ത കമ്പനി പിന്നീട് യോഗങ്ങളില്‍ വന്നിട്ടില്ല. കളക്ടര്‍ അവസാനം വിളിച്ച യോഗത്തിലും കമ്പനി പ്രതിനിധികള്‍ എത്തിയിട്ടില്ല. നാല് കുട്ടികളുടെ പഠനം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

കമ്പനി സ്ഥലം കണ്ടെത്തി നല്‍കിയാല്‍ വീട് വെച്ച് നല്‍കാമെന്ന് ജില്ലാ ഭരണകൂടം നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കമ്പനി അധികൃതര്‍ ഇതിന് തയ്യാറായിട്ടില്ല. സ്വന്തമായി വീടില്ലാത്തതും സ്ഥലമില്ലാത്തതുമാണ് തൊഴിലാളികളേയും അവരുടേയും കുടുംബത്തെ ബാധിക്കുന്നത്. ജോലി നല്‍കിയ കമ്പനി തന്നെയാണ് തൊഴിലാളികള്‍ക്ക് താമസ സൗകര്യവും വീട് നിര്‍മ്മിക്കാന്‍ വേണ്ട സഹായവും ചെയ്ത് നല്‍കേണ്ടതെന്നാണ് സര്‍ക്കാര്‍ വാദം. മൂന്ന് മുതല്‍ നാല് കുടുംബം വരെയാണ് ഇപ്പോള്‍ ഒരു വീട്ടില്‍ താമസിക്കുന്നത്. ഇതില്‍ പെണ്‍കുട്ടികളും ഗര്‍ഭിണികളും വയോധികരുമുണ്ട്. വിട്ടുനല്‍കിയ സ്ഥലത്ത് അറ്റുകുറ്റപണി നടക്കുകയാണ് ഇതിനാലാണ് ഇവിടേക്ക് മാറ്റിപാര്‍പ്പിക്കാന്‍ സാധിക്കാത്തതെന്നാണ് കമ്പനിയുടെ വാദം. എന്നാല്‍ ഇവിടെ നിന്ന് മാറ്റുന്നവര്‍ക്ക് അതാത് സ്ഥലത്ത് പണി നല്‍കണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. 

Tags: കുടുംബംപെട്ടിമുടി ദുരന്തം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ലോകം ഒരു കുടുംബം

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

Samskriti

രാമായണത്തിലെ കുടുംബിനീ സങ്കല്‍പ്പങ്ങള്‍

Kerala

ഒപ്പമുണ്ട്, അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും; ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് കൈത്താങ്ങുമായി നടന്‍ സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies