Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അടിമാലി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ തമ്മില്‍ തര്‍ക്കം; രോഗിയുടെ ശസ്ത്രക്രിയ മുടങ്ങി

ഇന്നലെ രാവിലെ വീണ്ടും ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്‌ക്ക് രോഗിയെ തയ്യാറാക്കി ഓപ്പറേഷന്‍ തിയേറ്ററില്‍ എത്തിച്ചു. എന്നാല്‍ അനസ്‌തേഷ്യ വിഭാഗത്തിലെ വനിതാ ഡോക്ടര്‍ വീണ്ടും രോഗിയുടെ സര്‍ജറി ചെയ്യാന്‍ തയ്യാറാകാഞ്ഞതാണ് ഡോക്ടര്‍മാര്‍ തമ്മില്‍ വാക്കേറ്റത്തിന് കാരണമായത്.

അനൂപ് ഒ.ആര്‍ by അനൂപ് ഒ.ആര്‍
Aug 29, 2020, 09:30 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

അടിമാലി: രണ്ട് ദിവസം മുമ്പ് അപകടത്തില്‍ കാലിന് ഗുരുതരമായി പരിക്ക് പറ്റിയ പൂപ്പാറ സ്വദേശിയായ തോട്ടം തൊഴിലാളിയെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് ചികിത്സയ്‌ക്കായി കൊണ്ട് വന്നത്. രോഗിയുടെ കാലിന്റെ അസ്ഥി പൊട്ടി പുറത്തുവന്ന അവസ്ഥയിലായിരുന്നു.  

രോഗിക്ക് പ്രാഥമിക ചികിത്സനല്‍കിയ ശേഷം ശസ്ത്രക്രിയ നടത്തുന്നതിന് മുന്‍പായി രോഗികളുടെ കൊറോണ പരിശോധന അനിവാര്യമായ സാഹചര്യത്തെ തുടര്‍ന്നു രോഗിയുടെ സ്രവ സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയച്ചു.

വ്യാഴാഴ്ച രോഗിയുടെ കൊറോണ പരിശോധനാഫലം വന്നിരുന്നു, നെഗറ്റീവ് ആയതിനെ തുടര്‍ന്ന് അന്നേദിവസം ആറുമണിക്ക് ശേഷം ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്‌ക്ക് തയ്യാറാവുകയും അനസ്‌തേഷ്യ നല്‍കുന്നതിനായി ഡോക്ടറോട് വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍ ആറുമണിക്ക് ശേഷം സര്‍ജറി ചെയ്യില്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെ വീണ്ടും ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്‌ക്ക് രോഗിയെ തയ്യാറാക്കി ഓപ്പറേഷന്‍ തിയേറ്ററില്‍ എത്തിച്ചു. എന്നാല്‍ അനസ്‌തേഷ്യ വിഭാഗത്തിലെ വനിതാ ഡോക്ടര്‍ വീണ്ടും രോഗിയുടെ സര്‍ജറി ചെയ്യാന്‍ തയ്യാറാകാഞ്ഞതാണ് ഡോക്ടര്‍മാര്‍ തമ്മില്‍ വാക്കേറ്റത്തിന് കാരണമായത്. വാക്കേറ്റം വഷളായതോടെ കാലിന് പരിക്ക് പറ്റിയ രോഗിയെ ഈ ഹോസ്പിറ്റലില്‍ നിന്ന് റഫര്‍ ചെയ്യാന്‍ ഓര്‍ത്തോ വിഭാഗം ഡോക്ടറോട് സൂപ്രണ്ട് ആവശ്യപ്പെട്ടതായും സൂചനയുണ്ട്.  

ഇതിന് മുതിരാതെ ഇരുന്നതിനെ തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് തന്നെ കാലിന് ഗുരുതരമായി പരിക്ക്പറ്റിയ രോഗിയെ ശസ്ത്രക്രിയ ചെയ്യുന്നതിന് വേണ്ടി ജില്ലക്ക് പുറത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണ് ഉണ്ടായത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ രോഗിയുടെ ശസ്ത്രക്രിയ നിഷേധിച്ച വനിതാ ഡോക്ടറുടെ നടപടി ഏറെ അധിക്ഷേപങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

Tags: doctorAdimali
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒ പി ഇല്ലെന്ന് അറിയിച്ച് മെഡിക്കല്‍ ഓഫീസര്‍ ആശുപത്രി വിട്ടു, നയ്യാര്‍ ഡാം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നാട്ടുകാരുടെ പ്രതിഷേധം

Kerala

ഡോക്ടറായി വിലസിയ മെയില്‍ നഴ്‌സ് അറസ്റ്റില്‍, ചികില്‍സ നടത്തിയത് വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍

Kerala

വനിതാ ഡോക്ടര്‍മാര്‍ താമസിക്കുന്ന കെട്ടിടത്തില്‍ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റില്‍

Kerala

തമിഴ്നാട്ടില്‍ ട്രക്കിംഗിനിടെ മലയാളി യുവ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

US

അമേരിക്കയില്‍ അഞ്ചാംപനി പടരുന്നു; യുവഡോക്ടര്‍മാര്‍ കാണുന്നത് ഇതാദ്യം, രോഗബാധിതരായവരില്‍ ഭൂരിഭാഗവും കുട്ടികൾ

പുതിയ വാര്‍ത്തകള്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies