Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാകാതെ പാരമ്പര്യ നെയ്‌ത്ത് തൊഴിലാളികള്‍

കൈത്തറി മേഖലയിലെ തൊഴിലാളികളില്‍ മൂന്നില്‍ രണ്ട് ഭാഗവും 46 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരാണ്. സംസ്ഥാനത്ത് മറ്റ് തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൊവിഡ് കാലത്ത് പല ആനുകൂല്യങ്ങളും ലഭിച്ചിട്ടും പാരമ്പര്യ നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഒന്നും ലഭിച്ചില്ല. പാരമ്പര്യമായി ഈ തൊഴില്‍ മേഖലയില്‍ ഉറച്ച് നിന്നവര്‍, മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്ന നിരാശയിലാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 24, 2020, 05:43 am IST
inArticle
നെയ്ത്ത് തൊഴിലാളികളായ കൃഷ്ണന്‍, ശങ്കരന്‍ എന്നിവര്‍

നെയ്ത്ത് തൊഴിലാളികളായ കൃഷ്ണന്‍, ശങ്കരന്‍ എന്നിവര്‍

നാദാപുരം: ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാകാതെ പാരമ്പര്യ നെയ്‌ത്ത് തൊഴിലാളികള്‍. കൊവിഡ് ദുരിതവുമായതോടെ പ്രതിസന്ധി ഇരട്ടിയായി. ആറുമാസത്തിനിടെ തൊഴില്‍ കേന്ദ്രങ്ങള്‍ തുറന്നത് വിരലില്‍ എണ്ണാവുന്ന ദിവസങ്ങളില്‍ മാത്രം.

ലോക്ഡൗണിനെ തുടര്‍ന്ന് നൂലുകള്‍ കിട്ടാതായതോടെയാണ് തുച്ഛമായ വരുമാനവും നിലച്ചത്. രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം അഞ്ച് വരെ ജോലി ചെയ്താല്‍ ലഭിക്കുന്നത് നൂറ്റമ്പത് മുതല്‍ ഇരുന്നൂറ് രൂപയാണ്. കോയമ്പത്തൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് നൂലുകള്‍ എത്തിയിരുന്നത്. ഒരു പാവില്‍ എട്ടു മണിക്കൂര്‍ കഠിന ജോലി ചെയ്താല്‍ 35 മീറ്റര്‍ നീളമുള്ള തുണിയാണ് നെയ്‌തെടുക്കാന്‍ കഴിയുക. മാസം 25 തൊഴില്‍ ദിനങ്ങള്‍ ലഭിച്ചാല്‍ 4000 മുതല്‍ 5000 രൂപ വരെയാണ് ലഭിക്കുക. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള യൂണിഫോം, ബെഡ്ഷീറ്റ്, ഷര്‍ട്ടിംഗ് എന്നിവയായിരുന്നു പ്രധാനമായും നിര്‍മ്മിച്ചിരുന്നത്. സ്‌കൂളുകള്‍ തുറക്കുന്നത് അനിശ്ചിതത്വത്തിലായതോടെ യൂണിഫോം നിര്‍മ്മാണം ഇതേവരെ ആരംഭിച്ചിട്ടില്ല. നെയ്‌തെടുക്കുന്ന വസ്ത്രങ്ങള്‍ സൊസൈറ്റികള്‍ വഴി നടത്തുന്ന എക്‌സിബിഷനുകളിലൂടെയാണ് പ്രധാനമായും തൊഴിലാളികള്‍ക്ക് വിറ്റഴിച്ചിരുന്നത്. ഓണം, വിഷു, റംസാന്‍ വേളകളിലെ വില്‍പ്പന വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ കൊവിഡ് കാരണം ഇതുനടന്നില്ല. തിരുവോണമായിരുന്നു ഏക പ്രതീക്ഷ. ഓണക്കാല വില്‍പ്പനയും ഉണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. സൊസൈറ്റികളില്‍ നിന്ന് വിരമിച്ചവര്‍ക്ക് ലഭിക്കാനുള്ള ഗ്രാറ്റിവിറ്റി പോലും ഏറെക്കാലമായി ലഭിക്കാത്തവരുമുണ്ട്.

വരുമാനത്തിന്റെ കുറവും അധ്വാനവും കാരണം ഈ മേഖലയിലേക്ക് പുതുതലമുറ കടന്നു വരുന്നില്ല. കൈത്തറി മേഖലയിലെ തൊഴിലാളികളില്‍ മൂന്നില്‍ രണ്ട് ഭാഗവും 46 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരാണ്. സംസ്ഥാനത്ത് മറ്റ് തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൊവിഡ് കാലത്ത് പല ആനുകൂല്യങ്ങളും ലഭിച്ചിട്ടും പാരമ്പര്യ നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഒന്നും ലഭിച്ചിട്ടില്ല. പാരമ്പര്യമായി ഈ തൊഴില്‍ മേഖലയില്‍ ഉറച്ച് നിന്നവര്‍ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്ന നിരാശയിലാണ്.  

നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടുമ്പോള്‍ ബാങ്കില്‍ നിന്നും കടം വാങ്ങി നിര്‍മ്മിച്ച വീടിന്റെ തിരിച്ചടവ് ചിന്തിക്കാനാകില്ലെന്നാണ് എടച്ചേരി ചുണ്ടയിലെ നെയ്‌ത്തു തൊഴിലാളി എഴുപത്തിമൂന്നുകാരനായ ശങ്കരന്‍ പറയുന്നത്. ഏഴാം ക്ലാസ്സില്‍ പഠിക്കുന്നതിനിടെ അമ്മാവന്റെ നിര്‍ബന്ധത്തില്‍ പഠനം ഉപേക്ഷിച്ചാണ് ഈ മേഖലയില്‍ പ്രവേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. കയര്‍ മേഖല കഴിഞ്ഞാല്‍ കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളില്‍ രണ്ടാം സ്ഥാനം കൈത്തറിക്കാണ്. സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ വഴി ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നതല്ലാതെ ഈ മേഖലയില്‍ ഏറെയും അവഗണനയാണെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.

മാര്‍ച്ച് വരെയുള്ള കുടിശ്ശിക പോലും ലഭിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന റിബേറ്റ് തുക യഥാസമയം ലഭിക്കാത്തതിനാല്‍ സൊസൈറ്റികളും പ്രതിസന്ധിയിലാണെന്ന് ഇവര്‍ പറയുന്നു.

സജീവന്‍ നാദാപുരം

Tags: crisis
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

News

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

India

ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, 30 ട്രെയിനുകൾ ഓടിക്കും

Kerala

ഐ എച്ച് ആര്‍ ഡി യില്‍ സാമ്പത്തിക പ്രതിസന്ധി: സ്വയം വിരമിയ്‌ക്കലിന് അപേക്ഷ ക്ഷണിച്ചു

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.