Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുസ്ലീം ലീഗ് മുഖംമൂടി അഴിച്ചുവച്ചു; വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യത്തെ രൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്കസഭ; ജാഗ്രത നിര്‍ദേശവുമായി കെസിബിസി

സാമുദായിക സ്വഭാവമാണ് ലീഗിനുള്ളതെങ്കിലും പാന്‍ ഇസ്ലാമിക് മതരാഷ്‌ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നതായി തോന്നിയിട്ടില്ല. അതിനാല്‍ തീവ്ര മുസ്ലീം രാഷ്‌ട്രീയത്തിന്റെ വക്താക്കളായ ജമാ അത്തെ ഇസ്ലാമിയുമായി ലീഗ് കൈകോര്‍ക്കുന്നത് നിസ്സാരമായി തള്ളാവുന്നതല്ല.

കെ.സുജിത്byകെ.സുജിത്
Aug 23, 2020, 04:51 pm IST
inKerala

കൊച്ചി: ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയ മുസ്ലിം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്കാ സഭ. ലീഗ് രാഷ്‌ട്രീയം പൂര്‍ണമായും മാറുകയാണെന്നും ഇത്രനാളും അണിഞ്ഞിരുന്ന സെക്കുലര്‍ മുഖംമൂടി അവര്‍ അഴിച്ചുവെക്കുകയാണെന്നും കെസിബിസി പ്രസിദ്ധീകരണമായ ജാഗ്രത കുറ്റപ്പെടുത്തി. സാമുദായിക സ്വഭാവമാണ് ലീഗിനുള്ളതെങ്കിലും പാന്‍ ഇസ്ലാമിക് മതരാഷ്‌ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നതായി തോന്നിയിട്ടില്ല. അതിനാല്‍ തീവ്ര മുസ്ലീം രാഷ്‌ട്രീയത്തിന്റെ വക്താക്കളായ ജമാ അത്തെ ഇസ്ലാമിയുമായി ലീഗ് കൈകോര്‍ക്കുന്നത് നിസ്സാരമായി തള്ളാവുന്നതല്ല. മുസ്ലീം രാഷ്‌ട്രീയത്തിന്റെ മുഖ്യധാരയില്‍ തീവ്രമതരാഷ്‌ട്രീയത്തിന് സ്വീകാര്യത ലഭിക്കുകയാണ്. ഹാഗിയ സോഫിയ വിഷയത്തില്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ അത് പ്രഖ്യാപിക്കുകയും ചെയ്തു. ഡപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് എഴുതിയ ലേഖനത്തില്‍ പറയുന്നു.

മുസ്ലിം ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കൈകോര്‍ക്കുന്നുവെന്ന വാര്‍ത്ത കേരളത്തില്‍ ഒരു പാര്‍ട്ടിയെയും മുന്നണിയെയും ആശ്ചര്യപ്പെടുത്തിയതായി കണ്ടില്ല. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ നിലപാടിനെ വെള്ളപൂശാന്‍ കേരളത്തിലെ പുരോഗമന സെക്കുലര്‍ കാഴ്ചപ്പാടുള്ളവരെന്ന് പൊതുസമൂഹം കരുതുന്നവര്‍ പോലും ശ്രമം നടത്തുന്നു. സംഘപരിവാര്‍ രാഷ്‌ട്രീയത്തെ വിമര്‍ശിക്കാനും എതിര്‍ക്കാനും എന്ന പേരില്‍ ഇസ്ലാം മതരാഷ്‌ട്രീയത്തെ പ്രോത്സാഹിപ്പിച്ചു വളര്‍ത്തുന്ന സാംസ്‌കാരിക രാഷ്‌ട്രീയ ബുദ്ധിജീവികള്‍ യഥാര്‍ത്ഥത്തില്‍ ഒരു പ്രത്യേക മതസാംസ്‌കാരിക നിയമ വ്യവസ്ഥയിലേക്ക് രാജ്യത്തെയും ലോകത്തെയും ചുരുക്കിക്കൊണ്ടുപോവുകയാണ്.

സ്വത്വരാഷ്‌ട്രീയം പടര്‍ന്നു പന്തലിച്ച കശ്മീരിന്റെ മാതൃകയില്‍ കേരളവും സമീപഭാവിയില്‍ പ്രത്യേക നിയമങ്ങളും പ്രത്യേക ദേശീയഗാനവും പ്രത്യേക ദേശീയ പതാകയുമൊക്കെയുള്ള പ്രദേശമായിക്കാണാന്‍ കേരളത്തിന്റെ സെക്കുലര്‍ ജനാധിപത്യ ബോധം തയ്യാറാകുമോ. കശ്മീരില്‍ നീക്കം ചെയ്യപ്പെട്ട ഇത്തരം പ്രത്യേകതകളെപ്പറ്റിയുള്ള ഉത്കണ്ഠകളാണ് കേരളത്തിന്റെ സാംസ്‌കാരിക രംഗത്തെ ഈയിടെ ഏറെ അസ്വസ്ഥമാക്കിയത്. വാരിയംകുന്നന്‍മാരെ നെഞ്ചേറ്റി ലാളിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പശ്ചാത്തലമുള്ളവര്‍പ്പോലും ആമിതാവേശം കാട്ടുന്ന കാലത്ത് മതരാഷ്‌ട്രം എന്ന സ്വപ്‌നം ലാളിക്കുന്നവരുടെ എണ്ണം കൂടിവരുന്നതില്‍ അത്ഭുതമില്ല. ബിജെപിയുടെ സവര്‍ണ ഹിന്ദു രാഷ്‌ട്രീയത്തെ ചെറുക്കാന്‍ വിശാലമായ ദളിത്മുസ്ലിംപിന്നോക്ക ഐക്യം എന്ന മുദ്രാവാക്യത്തോടു കൂടിയാണ് സ്വത്വരാഷ്‌ട്രീയത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമായത്. ഇതില്‍ പതിയിരിക്കുന്ന അപകടം ചെറുതല്ല. സ്വത്വ രാഷ്‌ട്രീയം എന്ന ലേബലില്‍ ഇസ്ലാമിക രാഷ്‌ട്രീയത്തെ അവതരിപ്പിക്കുകയും അത് കേരള രാഷ്‌ട്രീയത്തിന്റെ മുഖ്യധാരയില്‍ത്തന്നെ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ദളിത് പിന്നോക്ക മുദ്രാവാക്യങ്ങളാകട്ടെ ഉപരിപ്ലവമായി നില്‍ക്കുക മാത്രം ചെയ്യുന്നു. ലേഖനം വിശദീകരിക്കുന്നു.

Tags: Muslim Leagueകെസിബിസി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

Kerala

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് വർ​ഗീയമുഖമെന്ന് സിപിഎം, ജമാഅത്തെ ഇസ്ലാമിയുടെ ആശയ പ്രചാരണങ്ങൾ പോലും ഏറ്റുപിടിച്ചു

Kerala

സമസ്ത നേതൃത്വം ഇടപെട്ടു : മുസ്ലീം ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം മാറ്റി

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.