Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വാതന്ത്ര്യ ദിനത്തിലെ വിവാദ പ്രസംഗം; വള്ളക്കടവ് റേഞ്ച് ഓഫീസര്‍ നോക്കിനില്‍ക്കെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ തല്ലിയ കേസും മുക്കി

സുജിത്തിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യം, സമീപത്തായി റേഞ്ച് ഓഫീസറെയും വാച്ചര്‍മാരെയും കാണാം

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Aug 21, 2020, 11:46 am IST
in Kerala

ഇടുക്കി: വനംകൊള്ള അന്വേഷിക്കാനെത്തിയ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ വനംവകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ താല്‍ക്കാലിക വാച്ചര്‍മാരും വനവാസികളും ചേര്‍ന്ന് തല്ലിയ സംഭവത്തില്‍ നടപടി ഇഴയുന്നു. സംഭവം നടന്ന് ഏഴ് മാസം ആകുമ്പോഴും വീഡിയോ തെളിവ് അടക്കം ലഭിച്ചിട്ടും ഇതുവരെയും ഒരാളെപോലും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

സ്വാതന്ത്രദിന സന്ദേശത്തില്‍ രാഷ്‌ട്രീയ പ്രസംഗം നടത്തി വിവാദത്തിലകപ്പെട്ട റേഞ്ച് ഓഫീസര്‍ ഉള്‍പ്പെട്ട വനപാലക സംഘം നോക്കി നില്‍ക്കെയാണ് സ്ത്രീകള്‍ അടക്കമുള്ളവര്‍ ഉദ്യോഗസ്ഥരെ ക്രൂരമായി മര്‍ദിച്ചത്. കഴിഞ്ഞ ജനുവരി 25ന് പെരിയാര്‍ വന്യജീവി സങ്കേതത്തിലെ വള്ളക്കടവ് റേഞ്ചില്‍ തൊണ്ടിയാര്‍ സെക്ഷനിലെ മൂലക്കയത്തിന് സമീപത്താണ് സംഭവം നടന്നത്. 80 ഇഞ്ചോളം വണ്ണമുള്ള കാട്ടുപ്ലാവ് മുറിച്ച് കടത്തിയതറിഞ്ഞാണ് വനംവകുപ്പ് ഇന്റലിജന്‍സ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സുജിത്തും സഹായികളായ രണ്ട് താല്‍ക്കാലിക വാച്ചര്‍മാരും സ്ഥലത്തെത്തിയത്.

പെരിയാര്‍ കടുവാ സങ്കേതം ഈസ്റ്റ് ഡിവിഷന്‍ വള്ളക്കടവ് റേഞ്ച് ഓഫീസര്‍ സി. അജയനും വനിത ഉദ്യോഗസ്ഥയും അടക്കം നോക്കി നില്‍ക്കെയാണ് സംഭവം അരങ്ങേറിയത്. ഇയാളുടെ കീഴിലുള്ള വനംവകുപ്പ് വാച്ചര്‍മാരും അക്രമണ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഫോണ്‍, ഐഡി കാര്‍ഡ് അടക്കംപിടിച്ച് വാങ്ങുന്നതും പലതവണ നിലത്തിട്ട് മൂവരെയും മുഖത്തടക്കം മര്‍ദ്ദിക്കുന്നതും ചവിട്ടുന്നതുമെല്ലാം വീഡിയോയിലുണ്ട്. വനത്തില്‍ അതിക്രമിച്ച് കടന്നാല്‍ ഇത് ചോദ്യം ചെയ്യാന്‍ ഉദ്യോഗസ്ഥരുണ്ടെന്നിരിക്കെയാണ് വനവാസികളെ ഉപയോഗിച്ച് ഇവിടെ അക്രമണം നടത്തിയത്. വനംവകുപ്പില്‍ തന്നെ ഇതിന്റെ പേരില്‍ ചേരിതിരുവുമുണ്ടായി.

സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും മര്‍ദ്ധിച്ചതിനും അടക്കം വണ്ടിപ്പെരിയാര്‍ പോലീസ് കേസെടുത്തു. പിന്നീട് കട്ടപ്പന ഡിവൈഎസ്പി അന്വേഷണം ചുമതല ഏറ്റെടുക്കുകയും ചെയ്തു. അതേ സമയം വനവാസികളെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്ന് കാട്ടിയും പരാതി നല്‍കി. പിന്നീട് കട്ടപ്പന ഡിവൈഎസ്പി ഇത് വ്യാജമാണെന്ന് കണ്ടെത്തി. ഇടുക്കി ഫ്‌ളൈയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മരം മുറിച്ച സംഭവത്തില്‍ കേസുമെടുത്തു.

എന്നാല്‍ മര്‍ദ്ദിച്ചവര്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടായില്ലെന്നും ആരെയും പിടികൂടാന്‍ പോലും പോലീസ് തയ്യാറായിട്ടില്ലെന്നും മര്‍ദ്ദനമേറ്റ സുജിത്ത് ജന്മഭൂമിയോട് പറഞ്ഞു. ഇന്റലിജന്‍സിലെ ഇടുക്കി, കോട്ടയം ജില്ലകളുടെ ചുമതലയുള്ള ഏക ഉദ്യോഗസ്ഥനായ സുജിത്ത് നിരവധി വനംകൊള്ള കേസുകള്‍ പിടികൂടിയിട്ടുണ്ട്. സംഭവത്തില്‍ തിങ്കളാഴ്ച റേഞ്ചറുടെയും സ്ഥലത്തുണ്ടായിരുന്ന വനംവകുപ്പ് ജീവനക്കാരുടെയും മൊഴി കട്ടപ്പന ഡിവൈഎസ്പി എടുത്തു. എന്നാല്‍ സംഭവത്തില്‍ വനംവകുപ്പ് ഇതുവരെയും യാതൊരു നടപടിയും എടുത്തിട്ടില്ല.

Tags: idukki
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Kerala

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.