Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്വാതന്ത്ര്യ ദിനത്തിലെ വിവാദ പ്രസംഗം; വള്ളക്കടവ് റേഞ്ച് ഓഫീസര്‍ നോക്കിനില്‍ക്കെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ തല്ലിയ കേസും മുക്കി

സുജിത്തിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യം, സമീപത്തായി റേഞ്ച് ഓഫീസറെയും വാച്ചര്‍മാരെയും കാണാം

അനൂപ് ഒ.ആര്‍ by അനൂപ് ഒ.ആര്‍
Aug 21, 2020, 11:46 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ഇടുക്കി: വനംകൊള്ള അന്വേഷിക്കാനെത്തിയ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ വനംവകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ താല്‍ക്കാലിക വാച്ചര്‍മാരും വനവാസികളും ചേര്‍ന്ന് തല്ലിയ സംഭവത്തില്‍ നടപടി ഇഴയുന്നു. സംഭവം നടന്ന് ഏഴ് മാസം ആകുമ്പോഴും വീഡിയോ തെളിവ് അടക്കം ലഭിച്ചിട്ടും ഇതുവരെയും ഒരാളെപോലും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

സ്വാതന്ത്രദിന സന്ദേശത്തില്‍ രാഷ്‌ട്രീയ പ്രസംഗം നടത്തി വിവാദത്തിലകപ്പെട്ട റേഞ്ച് ഓഫീസര്‍ ഉള്‍പ്പെട്ട വനപാലക സംഘം നോക്കി നില്‍ക്കെയാണ് സ്ത്രീകള്‍ അടക്കമുള്ളവര്‍ ഉദ്യോഗസ്ഥരെ ക്രൂരമായി മര്‍ദിച്ചത്. കഴിഞ്ഞ ജനുവരി 25ന് പെരിയാര്‍ വന്യജീവി സങ്കേതത്തിലെ വള്ളക്കടവ് റേഞ്ചില്‍ തൊണ്ടിയാര്‍ സെക്ഷനിലെ മൂലക്കയത്തിന് സമീപത്താണ് സംഭവം നടന്നത്. 80 ഇഞ്ചോളം വണ്ണമുള്ള കാട്ടുപ്ലാവ് മുറിച്ച് കടത്തിയതറിഞ്ഞാണ് വനംവകുപ്പ് ഇന്റലിജന്‍സ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സുജിത്തും സഹായികളായ രണ്ട് താല്‍ക്കാലിക വാച്ചര്‍മാരും സ്ഥലത്തെത്തിയത്.

പെരിയാര്‍ കടുവാ സങ്കേതം ഈസ്റ്റ് ഡിവിഷന്‍ വള്ളക്കടവ് റേഞ്ച് ഓഫീസര്‍ സി. അജയനും വനിത ഉദ്യോഗസ്ഥയും അടക്കം നോക്കി നില്‍ക്കെയാണ് സംഭവം അരങ്ങേറിയത്. ഇയാളുടെ കീഴിലുള്ള വനംവകുപ്പ് വാച്ചര്‍മാരും അക്രമണ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഫോണ്‍, ഐഡി കാര്‍ഡ് അടക്കംപിടിച്ച് വാങ്ങുന്നതും പലതവണ നിലത്തിട്ട് മൂവരെയും മുഖത്തടക്കം മര്‍ദ്ദിക്കുന്നതും ചവിട്ടുന്നതുമെല്ലാം വീഡിയോയിലുണ്ട്. വനത്തില്‍ അതിക്രമിച്ച് കടന്നാല്‍ ഇത് ചോദ്യം ചെയ്യാന്‍ ഉദ്യോഗസ്ഥരുണ്ടെന്നിരിക്കെയാണ് വനവാസികളെ ഉപയോഗിച്ച് ഇവിടെ അക്രമണം നടത്തിയത്. വനംവകുപ്പില്‍ തന്നെ ഇതിന്റെ പേരില്‍ ചേരിതിരുവുമുണ്ടായി.

സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും മര്‍ദ്ധിച്ചതിനും അടക്കം വണ്ടിപ്പെരിയാര്‍ പോലീസ് കേസെടുത്തു. പിന്നീട് കട്ടപ്പന ഡിവൈഎസ്പി അന്വേഷണം ചുമതല ഏറ്റെടുക്കുകയും ചെയ്തു. അതേ സമയം വനവാസികളെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്ന് കാട്ടിയും പരാതി നല്‍കി. പിന്നീട് കട്ടപ്പന ഡിവൈഎസ്പി ഇത് വ്യാജമാണെന്ന് കണ്ടെത്തി. ഇടുക്കി ഫ്‌ളൈയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മരം മുറിച്ച സംഭവത്തില്‍ കേസുമെടുത്തു.

എന്നാല്‍ മര്‍ദ്ദിച്ചവര്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടായില്ലെന്നും ആരെയും പിടികൂടാന്‍ പോലും പോലീസ് തയ്യാറായിട്ടില്ലെന്നും മര്‍ദ്ദനമേറ്റ സുജിത്ത് ജന്മഭൂമിയോട് പറഞ്ഞു. ഇന്റലിജന്‍സിലെ ഇടുക്കി, കോട്ടയം ജില്ലകളുടെ ചുമതലയുള്ള ഏക ഉദ്യോഗസ്ഥനായ സുജിത്ത് നിരവധി വനംകൊള്ള കേസുകള്‍ പിടികൂടിയിട്ടുണ്ട്. സംഭവത്തില്‍ തിങ്കളാഴ്ച റേഞ്ചറുടെയും സ്ഥലത്തുണ്ടായിരുന്ന വനംവകുപ്പ് ജീവനക്കാരുടെയും മൊഴി കട്ടപ്പന ഡിവൈഎസ്പി എടുത്തു. എന്നാല്‍ സംഭവത്തില്‍ വനംവകുപ്പ് ഇതുവരെയും യാതൊരു നടപടിയും എടുത്തിട്ടില്ല.

Tags: idukki
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി നല്‍കി

Kerala

സംസ്ഥാനത്ത് മഴ ശക്തമാകുന്നു, വ്യാഴാഴ്ച ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala

അഗ്‌നിവീര്‍ : തിരുവനന്തപുരം മുതല്‍ ഏഴ് ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ഇടുക്കിയില്‍

Kerala

പീരുമേട്ടിൽ ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു : ഭർത്താവിനെ കസ്റ്റഡിയിലെടുക്കും

Kerala

ഇടുക്കി മൈലാടുംപാറക്ക് സമീപം കടുവ കുഴിയില്‍ വീണു : പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ തുടർന്ന് വനം വകുപ്പ്

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

ഡി ജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ആക്രമിച്ചു: ബാറിനെതിരെയും കേസ്

കർണാടകയിൽ ഗർഭിണിയായ പശുവിനെ തലയറുത്ത് കൊന്നു ; വയറ്റിനുള്ളിലെ പശുക്കിടാവിനെ പുറത്തെടുത്ത് ഉപേക്ഷിച്ചു

തൃക്കോതമംഗലം ഓര്‍ത്തഡോക്സ് പള്ളിയില്‍ സൂക്ഷിച്ചിരുന്ന അടക്കിയ സ്ത്രീകളുടെ സ്വര്‍ണതാലികള്‍ കവര്‍ന്നു

തിങ്കളാഴ്ച മുതല്‍ മഴയുടെ തീവ്രത കുറയാന്‍ സാധ്യത, കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വലതു മുന്നണി ജയിച്ചതേ ഉള്ളു. സര്‍വ്വ മത വിഷജീവികളും മാളംവിട്ട് പുറത്തുവന്നുവെന്ന് എഴുത്തുകാരന്‍ ബന്യാമിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies