Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഹ പ്രവര്‍ത്തകരെ അനുസ്മരിച്ച് ഇരവികുളം ദേശീയോദ്ധ്യാനം ഇന്ന് മുതല്‍ തുറക്കും

ജനുവരി 22ന് പ്രജനനകാലത്തോട് അനുബന്ധിച്ചാണ് മൂന്നാര്‍ വൈല്‍ഡ് ലൈഫിന് കീഴിലുള്ള ഇരവികുളം ദേശീയോദ്ധ്യാനം അടച്ചത്. പിന്നീട് മാര്‍ച്ച് 10 മുതല്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് പാര്‍ക്ക് തുറക്കുന്നത് നീട്ടുകയായിരുന്നു.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Aug 19, 2020, 12:24 pm IST
in Kerala
ഇരവികുളം ദേശീയോദ്ധ്യാനത്തിന്റെ പ്രവേശന കവാടമായ ടിക്കറ്റ് കൗണ്ടര്‍

ഇരവികുളം ദേശീയോദ്ധ്യാനത്തിന്റെ പ്രവേശന കവാടമായ ടിക്കറ്റ് കൗണ്ടര്‍

മൂന്നാര്‍: നീണ്ട ഏഴ് മാസത്തിന് ശേഷം രാജമലയിലെ വരയാടുകളെ കാണാന്‍ ഇന്ന് മുതല്‍ പ്രവേശനം അനുവദിക്കും. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച സഹ പ്രവര്‍ത്തകരെ പാര്‍ക്ക് തുറക്കുന്നതിന് മുന്നോടിയായി അനുസ്മരിക്കും.  

ജനുവരി 22ന് പ്രജനനകാലത്തോട് അനുബന്ധിച്ചാണ് മൂന്നാര്‍ വൈല്‍ഡ് ലൈഫിന് കീഴിലുള്ള ഇരവികുളം ദേശീയോദ്ധ്യാനം അടച്ചത്. പിന്നീട് മാര്‍ച്ച് 10 മുതല്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് പാര്‍ക്ക് തുറക്കുന്നത് നീട്ടുകയായിരുന്നു.  

ആഗസ്റ്റ് ആറിന് രാത്രി 11ന് ഉണ്ടായ പെട്ടിമുടി ദുരന്തം സംഭവിച്ചത് പാര്‍ക്കില്‍ നിന്ന് 10 കിലോ മീറ്റര്‍ അകലെയാണ്. മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷനിലെ ആറ് ജീവനക്കാരെയാണ് അപകടത്തില്‍ നഷ്ടമായത്. ഇരവികുളത്തെ മാത്രം മൂന്ന് പേരും മണ്ണിനടിയിലായി. പാര്‍ക്കിലെ ബസിന്റെ ഡ്രൈവര്‍മാരും സഹോദരങ്ങളുമായിരുന്ന ഗണേഷ് പി, മയിലുസ്വാമി പി. എന്നിവരും എക്കോ ഷോപ്പിലെ ജീവനക്കാരിയായിരുന്ന രേഖയുമാണ് മരിച്ചത്. മൂവര്‍ക്കും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേകം ആദരവ് അറിയിച്ച ശേഷമാണ് പാര്‍ക്കിലേക്ക് വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കുക. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് പേരും ഇവിടെ ജീവനക്കാരായി ഉണ്ട്.  

അതേ സമയം അപകടത്തില്‍ മരിച്ച ഗണേഷിന്റെ മക്കളായ ഹേമലതയ്‌ക്കും ഗോപികയ്‌ക്കും രേഖയുടെ അമ്മയ്‌ക്കും അച്ഛനും വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഇന്‍ഷുറന്‍സ് തുകയായ 50,000 രൂപ വീതം കൈമാറി. മയിലുസ്വാമിയുടെ മക്കളടക്കമുള്ള ബന്ധുക്കളെല്ലാം അപകടത്തില്‍ മരിച്ച് പോയിരുന്നു. ഇയാളുടെ ഭാര്യയുടെ അമ്മയും ഗണേഷിന്റെ മക്കളുമാണ് നിലവില്‍ ഇവരുടെ കുടുംബത്തില്‍ ജീവിച്ചിരിക്കുന്നത്. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മി നേരിട്ടെത്തിയാണ് പണം കൈമാറിയത്.  

രാവിലെ എട്ട് മുതല്‍ ഉച്ചയ്‌ക്ക് രണ്ടുവരെയാണ് രാജമലയിലേക്ക് പ്രവേശന ടിക്കറ്റ് നല്‍കുക, അഞ്ച് മണിവരെ പാര്‍ക്കിന്റെ പ്രവര്‍ത്തന സമയം. പ്രവേശന നിരക്ക് 250 രൂപയായി വര്‍ദ്ധിപ്പിച്ചു. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും 65 വയസ് കഴിഞ്ഞവര്‍ക്കും പ്രവേശനമില്ല. പാര്‍ക്കിലേക്ക് എത്തുന്നവരെ മുകളിലേക്ക് എത്തിക്കുന്ന ബസുകളില്‍ പാതി യാത്രക്കാരെ മാത്രമെ അനുവദിക്കൂ. കഫറ്റേരിയയില്‍ പാഴ്‌സല്‍ സൗകര്യം മാത്രമെയുള്ളു. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വിനോദ സഞ്ചാരികള്‍ക്ക് വേണ്ടിയുള്ള എല്ലാം സൗകര്യവും ഒരുക്കിയതായി ഇരവികുളം ദേശീയോദ്ധ്യാനം അസി. വൈല്‍ഡ് ലൈഫ് വാര്‍ഡ് ജോബ് ജെ. നേര്യംപറമ്പില്‍ അറിയിച്ചു.

Tags: idukkiIravikulam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് യുവാവിന് പാമ്പ് കടിയേറ്റു

‘എന്റെ പിള്ളേരെ തൊടുന്നോടാ ‘ ; ബിജെപി റാലിയ്‌ക്കെത്തിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ബംഗാൾ പൊലീസിനോട് രൂക്ഷമായി പ്രതികരിച്ച് അമിത് ഷാ

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ചരക്ക് ലോറിയില്‍ തീപ്പിടിച്ചു

ശബരിമല യുവതീ പ്രവേശനം എതിര്‍ക്കുന്നവരുടെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി

പാമ്പ് ഭീതി ഒഴിയുന്നില്ല, വിവിധയിടങ്ങളില്‍ പാമ്പുകളെ പിടികൂടി

ഇന്ത്യയ്ക്ക് ലഭിച്ച മൂന്ന് എസ് 400 ട്രയംഫുകള്‍ (വലത്ത്) ഇന്ത്യ ഇതിന് സുദര്‍ശന ചക്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് ഒരു എസ് 400 കൂടി കപ്പലില്‍ അയച്ച് റഷ്യ; ഉക്രൈന്‍ യുദ്ധത്തിന് നടുവിലും ഇന്ത്യയോട് കരുതല്‍

ഇടുക്കിയില്‍ മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയതിന് കാരണം മാനസിക പീഡനവും പിതൃത്വം ചോദ്യം ചെയ്തതും

എണ്ണപ്പന ഒടിഞ്ഞ് ശരീരത്തില്‍ വീണ് തൊഴിലാളി സ്ത്രീ മരിച്ചു

മണിമലയാറ്റില്‍ യുവാവ് മുങ്ങി മരിച്ചു

ഹര്‍ത്താല്‍ : 29 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് ഡി ജി പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.