Wednesday, June 11, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സഹ പ്രവര്‍ത്തകരെ അനുസ്മരിച്ച് ഇരവികുളം ദേശീയോദ്ധ്യാനം ഇന്ന് മുതല്‍ തുറക്കും

ജനുവരി 22ന് പ്രജനനകാലത്തോട് അനുബന്ധിച്ചാണ് മൂന്നാര്‍ വൈല്‍ഡ് ലൈഫിന് കീഴിലുള്ള ഇരവികുളം ദേശീയോദ്ധ്യാനം അടച്ചത്. പിന്നീട് മാര്‍ച്ച് 10 മുതല്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് പാര്‍ക്ക് തുറക്കുന്നത് നീട്ടുകയായിരുന്നു.

അനൂപ് ഒ.ആര്‍ by അനൂപ് ഒ.ആര്‍
Aug 19, 2020, 12:24 pm IST
in Kerala
ഇരവികുളം ദേശീയോദ്ധ്യാനത്തിന്റെ പ്രവേശന കവാടമായ ടിക്കറ്റ് കൗണ്ടര്‍

ഇരവികുളം ദേശീയോദ്ധ്യാനത്തിന്റെ പ്രവേശന കവാടമായ ടിക്കറ്റ് കൗണ്ടര്‍

FacebookTwitterWhatsAppTelegramLinkedinEmail

മൂന്നാര്‍: നീണ്ട ഏഴ് മാസത്തിന് ശേഷം രാജമലയിലെ വരയാടുകളെ കാണാന്‍ ഇന്ന് മുതല്‍ പ്രവേശനം അനുവദിക്കും. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച സഹ പ്രവര്‍ത്തകരെ പാര്‍ക്ക് തുറക്കുന്നതിന് മുന്നോടിയായി അനുസ്മരിക്കും.  

ജനുവരി 22ന് പ്രജനനകാലത്തോട് അനുബന്ധിച്ചാണ് മൂന്നാര്‍ വൈല്‍ഡ് ലൈഫിന് കീഴിലുള്ള ഇരവികുളം ദേശീയോദ്ധ്യാനം അടച്ചത്. പിന്നീട് മാര്‍ച്ച് 10 മുതല്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് പാര്‍ക്ക് തുറക്കുന്നത് നീട്ടുകയായിരുന്നു.  

ആഗസ്റ്റ് ആറിന് രാത്രി 11ന് ഉണ്ടായ പെട്ടിമുടി ദുരന്തം സംഭവിച്ചത് പാര്‍ക്കില്‍ നിന്ന് 10 കിലോ മീറ്റര്‍ അകലെയാണ്. മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷനിലെ ആറ് ജീവനക്കാരെയാണ് അപകടത്തില്‍ നഷ്ടമായത്. ഇരവികുളത്തെ മാത്രം മൂന്ന് പേരും മണ്ണിനടിയിലായി. പാര്‍ക്കിലെ ബസിന്റെ ഡ്രൈവര്‍മാരും സഹോദരങ്ങളുമായിരുന്ന ഗണേഷ് പി, മയിലുസ്വാമി പി. എന്നിവരും എക്കോ ഷോപ്പിലെ ജീവനക്കാരിയായിരുന്ന രേഖയുമാണ് മരിച്ചത്. മൂവര്‍ക്കും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേകം ആദരവ് അറിയിച്ച ശേഷമാണ് പാര്‍ക്കിലേക്ക് വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കുക. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് പേരും ഇവിടെ ജീവനക്കാരായി ഉണ്ട്.  

അതേ സമയം അപകടത്തില്‍ മരിച്ച ഗണേഷിന്റെ മക്കളായ ഹേമലതയ്‌ക്കും ഗോപികയ്‌ക്കും രേഖയുടെ അമ്മയ്‌ക്കും അച്ഛനും വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഇന്‍ഷുറന്‍സ് തുകയായ 50,000 രൂപ വീതം കൈമാറി. മയിലുസ്വാമിയുടെ മക്കളടക്കമുള്ള ബന്ധുക്കളെല്ലാം അപകടത്തില്‍ മരിച്ച് പോയിരുന്നു. ഇയാളുടെ ഭാര്യയുടെ അമ്മയും ഗണേഷിന്റെ മക്കളുമാണ് നിലവില്‍ ഇവരുടെ കുടുംബത്തില്‍ ജീവിച്ചിരിക്കുന്നത്. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മി നേരിട്ടെത്തിയാണ് പണം കൈമാറിയത്.  

രാവിലെ എട്ട് മുതല്‍ ഉച്ചയ്‌ക്ക് രണ്ടുവരെയാണ് രാജമലയിലേക്ക് പ്രവേശന ടിക്കറ്റ് നല്‍കുക, അഞ്ച് മണിവരെ പാര്‍ക്കിന്റെ പ്രവര്‍ത്തന സമയം. പ്രവേശന നിരക്ക് 250 രൂപയായി വര്‍ദ്ധിപ്പിച്ചു. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും 65 വയസ് കഴിഞ്ഞവര്‍ക്കും പ്രവേശനമില്ല. പാര്‍ക്കിലേക്ക് എത്തുന്നവരെ മുകളിലേക്ക് എത്തിക്കുന്ന ബസുകളില്‍ പാതി യാത്രക്കാരെ മാത്രമെ അനുവദിക്കൂ. കഫറ്റേരിയയില്‍ പാഴ്‌സല്‍ സൗകര്യം മാത്രമെയുള്ളു. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വിനോദ സഞ്ചാരികള്‍ക്ക് വേണ്ടിയുള്ള എല്ലാം സൗകര്യവും ഒരുക്കിയതായി ഇരവികുളം ദേശീയോദ്ധ്യാനം അസി. വൈല്‍ഡ് ലൈഫ് വാര്‍ഡ് ജോബ് ജെ. നേര്യംപറമ്പില്‍ അറിയിച്ചു.

Tags: idukkiIravikulam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കി മൈലാടുംപാറക്ക് സമീപം കടുവ കുഴിയില്‍ വീണു : പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ തുടർന്ന് വനം വകുപ്പ്

Kerala

ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചതിൽ ദുരൂഹത: അയൽവാസിയുടെ മൊബൈലും ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനയ്‌ക്കയക്കും

Kerala

കണക്കുകൂട്ടല്‍ തെറ്റിച്ച് മഴ; ജലശേഖരം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍, മഴ തുടർന്നാൽ ഡാമുകള്‍ കൂട്ടത്തോടെ തുറക്കേണ്ടി വരും

Kerala

മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍കൂടി ഉയര്‍ത്തി, മൂവാറ്റുപുഴ ആറ്റില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത, ഇടുക്കി, മുല്ലപ്പെരിയാര്‍ ആശങ്കവേണ്ട

Idukki

ഇടുക്കിയിൽ ‘എന്റെ കേരളം’ പ്രദർശന-വിപണനമേളയ്‌ക്ക് തുടക്കമായി; വിളംബര ഘോഷയാത്രയിൽ ആയിരക്കണക്കിന് പേർ അണിനിരന്നു

പുതിയ വാര്‍ത്തകള്‍

ഓസ്ട്രിയയിലെ സ്കൂളിൽ വെടിവയ്‌പ്പ് ; വിദ്യാർത്ഥികളടക്കം എട്ട് പേർ കൊല്ലപ്പെട്ടു

ദേശീയ ബോധത്തെ വികാരമാക്കിയത് ഭാരത മാതാവ്

ഭരണത്തില്‍ തുടരാന്‍ ദേശത്തെ ഒറ്റുന്നവര്‍

കാലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ അഴിമതി: അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരായി തെലങ്കാന മുൻ മുഖ്യമന്ത്രി കെസിആർ

ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ്: പരാതി തെളിഞ്ഞതോടെ 3 ജീവനക്കാരികളും ഒളിവിൽ, ഹാജരാകാൻ വീട്ടിലെത്തി നോട്ടീസ് നൽകി പോലീസ്

ഏഴ് മിസൈലുകളും 315 ഡ്രോണുകളും ; ഉക്രെയ്നിലെ നഗരങ്ങളിൽ വീണ്ടും നാശം വിതച്ച് റഷ്യ

ഇന്ത്യയുടെ നീക്കം തുർക്കിയെ തളർത്തും ഒപ്പം പാകിസ്ഥാനെയും : പ്രധാനമന്ത്രി മോദിയുടെ സൈപ്രസ് സന്ദർശനം മറ്റൊരു സർജിക്കൽ സ്ട്രൈക്ക് തന്നെ

പെന്തക്കോസ്ത് പാസ്റ്റർമാർ സംഘടിപ്പിച്ച പ്രാർഥനാ പരിപാടിയിൽ പാകിസ്ഥാൻ പതാക: എറണാകുളത്തെ ഓഡിറ്റോറിയം ഉടമ അറസ്റ്റിൽ

ജനങ്ങൾ പട്ടിണി , പക്ഷേ പാകിസ്ഥാൻ ആയുധങ്ങളുടെ പുറകെ ! അയൽ രാജ്യം പ്രതിരോധ ബജറ്റ് ഇരുപത് ശതമാനം വർദ്ധിപ്പിച്ചു

സുന്ദരി ആണെന്ന അഹങ്കാരമാണ് സുഹാസിനിക്ക്.പാര്‍ഥിപന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies