Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കടുവയെ പിടിച്ച കിടുവ’; നവാബ് രാജേന്ദ്രനെതിരെ കേസുമായി ജോമോന്‍

എന്തിനും ഏതിനും കോടതിയെ സമീപിക്കുന്ന നവാബിനെ ശല്ല്യക്കാരനായ വ്യവഹാരി എന്നു പോലും ജ്ഡ്ജിക്ക് പറയേണ്ടി വന്നു. നവാബ് രാജേന്ദ്രനു ശേഷം പട്ടം കിട്ടിയത് ജോമോന്‍ പുത്തന്‍ പുരയ്‌ക്കലിനാണ്. കെ കരുണാകരനെതിരെയായിരുന്നു നവാബിന്റെ പ്രധാന പോരാട്ടമെങ്കില്‍ കത്തോലിക്ക സഭയക്കെതിരായ അഭയ കേസാണ് ജോമോനെ ശ്രദ്ദേയനാക്കിയത് എന്നാല്‍ നവാബിനെതിരെ ജോമോന്‍ കോടതിയെ സമീപിക്കുക. അതും അപകീര്‍ത്തി കേസ്. കടുവയെ കിടുവ പിടിച്ചോ' എന്നു ജഡ്ജി പോലും ചോദിച്ച കേസ് സ്വാതന്ത്ര്യ സമരസേനാനിയോടൊപ്പം ജോമോന്‍ ട്രെയിനില്‍ ദല്‍ഹിയ്‌ക്കു സൗജന്യയാത്ര നടത്തിയെന്നും തിരുച്ചു വരാനുള്ള സൗജന്യ ടിക്കറ്റുകള്‍് ആയിരം രൂപയ്‌ക്ക് മറിച്ചു വിറ്റുവെന്നും നവാബ് രാജേന്ദ്രന്‍ 'ഒരു മനുഷ്യാവകാശപ്രവര്‍ത്തകന്റെ പോരാട്ടം' എഴുതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2020, 08:33 pm IST
in Kerala

തിരുവനന്തപുരം: കേരളത്തില്‍ പൊതുതാത്പര്യ വ്യവഹാരങ്ങള്‍ നടത്തി ആദ്യം പേരെടുത്തത് നവാബ് രാജേന്ദ്രാണ്. അഴിമതി,  സ്വജനപക്ഷപാതം,  അധികാരദുര്‍വിനിയോഗം ഇതിനെതിരെയെല്ലാം ശക്തമായ നിലപാടു  സ്വീകരിച്ച് പൊതുതാത്പര്യ വ്യവഹാരത്തിനു സ്വന്തമായ ഒരു പാത വെട്ടിത്തെളിച്ചിട്ടുള്ള വ്യക്തിയാണ് നവാബ് രാജേന്ദ്രന്‍. എന്തിനും ഏതിനും കോടതിയെ സമീപിക്കുന്ന നവാബിനെ ശല്ല്യക്കാരനായ വ്യവഹാരി എന്നു പോലും ജ്ഡ്ജിക്ക് പറയേണ്ടി വന്നു.  നവാബ് രാജേന്ദ്രനു ശേഷം പട്ടം കിട്ടിയത്  ജോമോന്‍ പുത്തന്‍ പുരയ്‌ക്കലിനാണ്. കെ കരുണാകരനെതിരെയായിരുന്നു നവാബിന്റെ പ്രധാന പോരാട്ടമെങ്കില്‍ കത്തോലിക്ക സഭയക്കെതിരായ അഭയ കേസാണ്  ജോമോനെ ശ്രദ്ദേയനാക്കിയത്

എന്നാല്‍ നവാബിനെതിരെ ജോമോന്‍ കോടതിയെ സമീപിക്കുക. അതും  അപകീര്‍ത്തി കേസ്.  കടുവയെ കിടുവ പിടിച്ചോ’ എന്നു ജഡ്ജി പോലും ചോദിച്ച കേസ് സ്വാതന്ത്ര്യ സമരസേനാനിയോടൊപ്പം ജോമോന്‍  ട്രെയിനില്‍  ദല്‍ഹിയ്‌ക്കു സൗജന്യയാത്ര നടത്തിയെന്നും തിരുച്ചു വരാനുള്ള സൗജന്യ ടിക്കറ്റുകള്‍് ആയിരം രൂപയ്‌ക്ക് മറിച്ചു വിറ്റുവെന്നും   നവാബ് രാജേന്ദ്രന്‍ ‘ഒരു മനുഷ്യാവകാശപ്രവര്‍ത്തകന്റെ പോരാട്ടം’ എഴുതി.

കോട്ടയം  ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നവാബ് രാജേന്ദ്രനെ പ്രതിയാക്കി അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തു. കേന്ദ്ര സര്‍ക്കാറിന്റെ പെന്‍ഷനുള്ള സ്വാതന്ത്ര്യസമരസേനാനിയ്‌ക്ക്  ട്രെയിനില്‍ അഇ കോച്ചില്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സൗജന്യയാത്രയില്‍ കംപാനിയന്‍ ആയി ഒരാള്‍ക്ക്  സൗജന്യമായി യാത്ര ചെയ്യാം. സ്വാതന്ത്ര്യസമര  സേനാനിയുടെ പേരിലുള്ള,  മറ്റൊരാള്‍ക്കു വിറ്റുവെന്ന് പറഞ്ഞ,  ഒറിജിനല്‍ ടിക്കറ്റ് ജോമോന്‍  ഹാജരാക്കിയതോടെ രാജേന്ദ്രനോട് നേരിട്ടു ഹാജരാകാന്‍ കോടതി ഉത്തരവിട്ടു പല സമന്‍സ് അയച്ചിട്ടും കൈപ്പറ്റാതെ മടങ്ങിവന്നു.  രാജേന്ദ്രന്‍ താമസിക്കുന്നഎറണാകുളം മാസ്സ് ഹോട്ടലിലെ റൂമില്‍ ജോമോന്‍ എസ് ഐയെ കൂട്ടിക്കൊണ്ടു പോയി സമന്‍സ്  പതിച്ചു.   തുടര്‍ന്ന് രാജേന്ദ്രന്‍ പിറ്റേ അവധിക്കു കോടതിയില്‍ ഹാജരായി ജാമ്യം എടുത്തു.  ഒരു മാസം കഴിഞ്ഞപ്പോള്‍ അപകീര്‍ത്തിക്കേസ് സ്‌റ്റേ ചെയ്യാന്‍ നവാബ് ഹൈക്കോടതിയില്‍ ഹര്‍ജി കൊടുത്തു. കോടതിയില്‍ നവാബ് തന്നെയാണ് നേരിട്ടു വാദിച്ചത്. കേസ് പരിഗണിച്ച ജഡ്ജി ജസ്റ്റിസ് എന്‍ കൃഷ്ണന്‍ നായര്‍ രാജേന്ദ്രനോട് ‘ഹര്‍ജി എന്താണ്’ എന്നു ചോദിച്ചു.   താന്‍ പ്രതിയായിട്ടുള്ള അപകീര്‍ത്തിക്കേസ് സ്‌റ്റേ ചെയ്യണമെന്നാണെന്നു പറഞ്ഞു.   ‘രാജേന്ദ്രനെ പ്രതിയാക്കി കേസ് കൊടുത്തത് ആരാണ്?  കടുവയെ കിടുവ പിടിച്ചോ’ എന്നായിരുന്നു ജഡ്ജിയുടെ മറു ചോദ്യം.  2003 ഒക്ടോബര്‍ 10 ന് നവാബ് മരിച്ചതിനു ശേഷം അപകീര്‍ത്തിക്കേസ് കോടതി അവസാനിപ്പിച്ചു.

ആരോപണം ഉന്നയിക്കേണ്ടി വന്നതിന് പു്ന്നീട് കണ്ടപ്പോള്‍ രാജേന്ദ്രന്‍ തന്നോടു ക്ഷമ ചോദിച്ചിരുന്നതായി ജോമോന്‍ പറയുന്നു. കോട്ടയം ജില്ലാ പൊലീസ് സൂപ്രണ്ട്  ആയിരുന്ന കെ ടി മൈക്കിളിന്റെ സമ്മര്‍ദ്ദത്തിനുവഴങ്ങിയാണ് അങ്ങനെ ഒരു കാര്യം എഴുതിയതെന്നും രാജേന്ദ്രന്‍ സൂചിപ്പിച്ചതായി ജോമോന്‍ പറഞ്ഞു. 2003 ഒക്ടോബര്‍ 10 ന് നവാബ് മരിച്ചതിനു ശേഷമാണ് അപകീര്‍ത്തിക്കേസ് കോടതി അവസാനിപ്പിച്ചത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് മൂടക്കൊല്ലിയില്‍ കാട്ടാന ആക്രമണം; വയോധികക്ക് പരിക്കേറ്റു 

Editorial

എന്തുകൊണ്ട് കേരളത്തില്‍ ബിജെപി?

Editorial

സിപിഎം-കോണ്‍ഗ്രസ് ഡീല്‍; വീഴ്‌ത്തിയത് വിഎസിന്റെ തുടര്‍ഭരണത്തെ

Article

സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്മാര്‍

Astrology

ഇന്നത്തെ രാശിഫലം അറിയാം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.