Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ വേരിറങ്ങിയ തീവ്രവാദം; ഇടത് വലതു സര്‍ക്കാരുകള്‍ ചേര്‍ന്ന് മുക്കിയത് 1000 ല്‍ അധികം രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍

റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ മറവില്‍ ഭീകരപ്രവര്‍ത്തനത്തിന് പണം ഒഴുകുന്നുവെന്നും കണ്ടെത്തി. ഇതിനായുള്ള വില്‍പ്പനകള്‍, വാങ്ങലുകള്‍, നിക്ഷേപങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിട്ടും നടപടിയുണ്ടായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2020, 08:07 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകള്‍ 2012 മുതല്‍ പൂഴ്‌ത്തിയത് ഭീകരവാദത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആയിരത്തോളം  മുന്നറിയിപ്പുകള്‍. 2011 മുതല്‍ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടുകള്‍ ആഭ്യന്തര വകുപ്പിലെ സീക്രട്ട് സെക്ഷനില്‍ നിന്ന് പുറംലോകം കണ്ടിട്ടില്ല. ഭീകരപ്രവര്‍ത്തനം നടത്തുന്ന സംഘടനകള്‍, അവയുടെ പ്രവര്‍ത്തകര്‍, അവര്‍ പണം കണ്ടെത്തുന്ന രീതികള്‍ തുടങ്ങി ഓരോ പ്രദേശത്തെയും വിവരങ്ങളടക്കം നല്‍കിയ റിപ്പോര്‍ട്ടുകളാണ് എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകള്‍ മൂടിവച്ചത്.

ടി.പി. സെന്‍കുമാര്‍ രഹസ്യാന്വേഷണ വിഭാഗം മേധാവിയായിരിക്കെ 2012ലാണ് സംസ്ഥാനത്ത് വിവിധ രീതിയില്‍ ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കുന്നത്. തുടര്‍ന്ന് വന്ന ഹേമചന്ദ്രനും നൂറുകണക്കിന് റിപ്പോര്‍ട്ടുകള്‍ നല്‍കി. രഹസ്യാന്വേഷണ വിഭാഗത്തില്‍ ഉദ്യോഗസ്ഥര്‍ കുറവായതിനാല്‍ പോലീസ് സേനയിലെ ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്തിയായിരുന്നു റിപ്പോര്‍ട്ടുകള്‍ തയാറാക്കിയത്. ഓരോ പ്രദേശത്തെയും സംഘടനകളുടെ പേരും പ്രവര്‍ത്തകരുടെ വിലാസവും സഹിതം റിപ്പോര്‍ട്ട് നല്‍കി.  

റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ മറവില്‍ ഭീകരപ്രവര്‍ത്തനത്തിന് പണം ഒഴുകുന്നുവെന്നും കണ്ടെത്തി. ഇതിനായുള്ള വില്‍പ്പനകള്‍, വാങ്ങലുകള്‍, നിക്ഷേപങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിട്ടും നടപടിയുണ്ടായില്ല.  ഹവാല ഇടപാടുകളെക്കുറിച്ചുള്ള മുന്നറിയിപ്പുകളില്‍ അന്വേഷണം വേണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. മതമാറ്റം ഭീകരവാദത്തിന്റെ ഭാഗമാണെന്ന വിവരവും നിരവധി പ്രാവശ്യം കൈമാറി. പ്രണയം നടിച്ചുള്ള മാതംമാറ്റത്തിന് ആഹ്വാനമുണ്ടെന്നും ലൗ ജിഹാദ് സംസ്ഥാനത്തുടനീളം നടപ്പാക്കാന്‍ പദ്ധതിയുണ്ടെന്നും ഈ റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. മതംമാറ്റി ഐഎസ്സിലേക്ക് അയയ്‌ക്കുന്നുവെന്ന 14 റിപ്പോര്‍ട്ടും ആഭ്യന്തര വകുപ്പ് കണ്ടില്ലെന്ന് നടിച്ചു.  

തീവ്രസ്വാഭാവമുള്ള സംഘടനകള്‍ 2011 മുതല്‍ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന മുന്നറിയിപ്പും ആരും പരിഗണിച്ചില്ല. 2013ല്‍ തിരുവനന്തപുരത്ത് ഓഫീസില്‍ കയറി ക്യാമ്പസ് ഫ്രണ്ടുകാര്‍ എസ്എഫ്‌ഐക്കാരെ ആക്രമിച്ചു. 2017, 2018 വര്‍ഷങ്ങളില്‍ കലാലയ രാഷട്രീയത്തിലെ ഭീകരവാദ ബന്ധത്തെക്കുറിച്ച് നാലു റിപ്പോര്‍ട്ടുകളാണ് നല്‍കിയത്. മഹാരാജാസ് കോളേജില്‍ അഭിമന്യു കൊല്ലപ്പെടുന്നതുവരെ അതേക്കുറിച്ച് ആഭ്യന്തര വകുപ്പ് മൗനം പാലിച്ചു.  

പിന്നാലെ മുനഷ്യക്കടത്ത്, പൊതുസ്വഭാവമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍, ഉദ്യോഗസ്ഥ തലങ്ങള്‍, ഭരണസിരാകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഇവരുടെ സാന്നിദ്ധ്യമുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കി. ഇതെല്ലാം അവഗണിക്കപ്പെട്ടു. കൂടാതെ ഭീകരവാദവുമായി ബന്ധപ്പെട്ടുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുന്നറിയിപ്പുകള്‍, കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങളടക്കം ആഭ്യന്തര വകുപ്പിന്റെ രഹസ്യ വിഭാഗത്തില്‍ ഇപ്പോഴും രഹസ്യമായുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് മൂടക്കൊല്ലിയില്‍ കാട്ടാന ആക്രമണം; വയോധികക്ക് പരിക്കേറ്റു 

Editorial

എന്തുകൊണ്ട് കേരളത്തില്‍ ബിജെപി?

Editorial

സിപിഎം-കോണ്‍ഗ്രസ് ഡീല്‍; വീഴ്‌ത്തിയത് വിഎസിന്റെ തുടര്‍ഭരണത്തെ

Article

സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്മാര്‍

Astrology

ഇന്നത്തെ രാശിഫലം അറിയാം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.