Friday, June 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്വര്‍ണക്കടത്തും ഭീകരബന്ധത്തിനും കൂടുതല്‍ തെളിവുകള്‍; കേരളം മുതല്‍ കശ്മീര്‍ വരെ ശൃംഖല; റമീസ് ഭീകര സംഘടനകളുമായുള്ള ഇടനിലക്കാരന്‍

ആന്ധ്രയിലെ നെല്ലൂര്‍, മഹാരാഷ്‌ട്രയിലെ സാംഗ്ലി എന്നിവിടങ്ങളിലാണ് കേരളം കേന്ദ്രീകരിച്ചുള്ള കള്ളക്കടത്തു വസ്തുക്കളില്‍ നല്ലൊരു പങ്ക് എത്തുന്നത്

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Aug 2, 2020, 03:56 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്ക് ഭീകരരുമായുള്ള ബന്ധം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി കെ.ടി. റമീസിന്റെ ഇതര സംസ്ഥാനങ്ങളിലെ ബന്ധങ്ങള്‍ വിപുലമാണെന്നാണ് എന്‍ഐഎയുടെ അന്വേഷണത്തിലും തെളിയുന്നത്.

കള്ളക്കടത്തു വസ്തുക്കള്‍ ഭീകര സംഘടനകള്‍ക്ക് എത്തിച്ചാല്‍ കൂടുതല്‍ വരുമാനം കിട്ടുമെന്നതിനാല്‍ ഇതിനാണ് റമീസ് മുന്‍ഗണന നല്‍കിയത്. പല സംഘടനകള്‍ക്കും ഇയാള്‍ കള്ളക്കടത്തു വസ്തുക്കള്‍ എത്തിച്ചു. റമീസിന്റെ ഗ്രൂപ്പും, സ്വര്‍ണം ആന്ധ്രയിലും മഹാരാഷ്‌ട്രയിലും എത്തിക്കുന്ന മറ്റൊരു പ്രൊഫഷണല്‍ കള്ളക്കടത്തു ഗ്രൂപ്പുമുണ്ട്. 20 വര്‍ഷമായി ഇവര്‍ പരസ്പര സഹകരണത്തിലാണ്.

മലപ്പുറം കേന്ദ്രീകരിച്ച് സ്വര്‍ണക്കള്ളക്കടത്തും ചന്ദനക്കടത്തും നടത്തുന്നവരെ നിയന്ത്രിച്ചിരുന്നത് എ. മുഹമ്മദ്, ബന്ധു ഹംസ, വെള്ളുമ്പ്രത്തുള്ള എ. മുഹമ്മദ് എന്നിവരായിരുന്നു. 1990 കാലത്ത് ഇവര്‍ക്കെതിരേ റവന്യൂ ഇന്റലിജന്‍സ് നിരവധി  കേസുകളെടുത്തിരുന്നു. പക്ഷേ, രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് ഇവര്‍ തലയൂരി.   ഇവരാണ് 2015 വരെ മലപ്പുറം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചത്. ഇതിലൊരാള്‍ പിന്നീട് എസ്ഡിപിഐയില്‍ ചേര്‍ന്നു, സ്ഥാനാര്‍ഥിയുമായി.

ബിസിനസ് അടുത്ത തലമുറ ഏറ്റെടുത്തതോടെ കള്ളക്കടത്തിനപ്പുറം ഭീകര സംഘടനകളുമായുള്ള ഇടപാടുകളുമായി. എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള എടക്കണ്ടം സെയ്തലവി, കെ.ടി. റമീസ് എന്നിവരുടെ ഇടപാടുകളില്‍ നേരത്തെ പറഞ്ഞവരില്‍ ഒരാളുടെ മകന്‍ പങ്കാളിയായി. ആന്ധ്രയിലും മഹാരാഷ്‌ട്രയിലുമുള്ള ഇടപാടുകള്‍ ഇയാളാണ് നടത്തുന്നത്. മുമ്പ് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശി ബഷീര്‍ മറ്റൊരു ഇടപാട് സംഘത്തെ നയിക്കുന്നു. ഇയാളെ അഞ്ചു കൊല്ലം മുമ്പ് പിടികൂടിയിരുന്നു.

ആന്ധ്രയിലെ നെല്ലൂര്‍, മഹാരാഷ്‌ട്രയിലെ സാംഗ്ലി എന്നിവിടങ്ങളിലാണ് കേരളം കേന്ദ്രീകരിച്ചുള്ള കള്ളക്കടത്തു വസ്തുക്കളില്‍ നല്ലൊരു പങ്ക് എത്തുന്നത്. കശ്മീര്‍, തമിഴ്‌നാട്, ആന്ധ്ര, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ തീവ്ര-ഭീകര സംഘടനകള്‍ക്ക് കള്ളക്കടത്തു സംഘവുമായുള്ള ബന്ധങ്ങള്‍ സംബന്ധിച്ച റമീസിന്റെ മൊഴികളില്‍നിന്ന് എന്‍ഐഎയ്‌ക്ക് കിട്ടുന്ന വിവരങ്ങള്‍ ആ സംസ്ഥാനങ്ങളിലും അന്വേഷണങ്ങള്‍ക്ക് വഴി തുറക്കും.

Tags: smugglingസ്വര്‍ണകടത്ത്റമീസ്‌
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസിൽ കാർഷിക ഭീകരത പടർത്താനൊരുങ്ങി ചൈന : രണ്ട് പേർ അറസ്റ്റിൽ , യുഎസിൽ ചൈന നാശം വിതയ്‌ക്കാൻ പോകുന്ന ഫംഗസിനെക്കുറിച്ച് അറിയാം

സാംബിയയില്‍ അറസ്റ്റിലായ ഭാരത പൗരനില്‍ നിന്ന് 
പിടിച്ചെടുത്ത പണം
World

കള്ളക്കടത്ത്; ഭാരത പൗരന്‍ സാംബിയയില്‍ അറസ്റ്റില്‍

India

ശരീരത്തിൽ മദ്യ ബോട്ടിലുകൾ ഒട്ടിച്ചു : പിടിക്കപ്പെടാതിരിക്കാൻ പർദ്ദ ; വിദേശമദ്യം ഒളിപ്പിച്ച് കടത്തിയ യുവതി പിടിയിൽ

Kerala

ഗള്‍ഫ് യാത്രക്കാരുടെ ബാഗേജില്‍ ഉപ്പേരിയും വസ്ത്രങ്ങളുമെന്ന് തെറ്റിദ്ധരിപ്പിച്ച് ലഹരിക്കടത്ത്: പ്രധാന കണ്ണി പിടിയില്‍

സ്വര്‍ണഖനന സാമഗ്രികള്‍ കടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ പിടിയിലായ പ്രതികള്‍
Kerala

ബ്രിട്ടീഷ് കാലത്തെ സ്വര്‍ണഖനന സാമഗ്രികള്‍ കടത്താന്‍ ശമിച്ച നാലുപേര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

വിമാനാപകടത്തെക്കുറിച്ച് അന്വേഷണത്തിന് സഹായിക്കാന്‍ ഇന്ത്യയിലേക്ക് വിദഗ്ധ സംഘത്തെ അയക്കുമെന്ന് ബ്രിട്ടന്‍

അഹമ്മദാബാദ് വിമാനാപകടം: 294 മൃതദേഹങ്ങള്‍ സിറ്റി സിവില്‍ ആശുപത്രിയിലേക്ക് മാറ്റി

പ്രധാനമന്ത്രി നരേന്ദ്ര മോദി വെളളിയാഴ്ച അഹമ്മദാബാദില്‍ , വിമാനാപകടം നടന്ന സ്ഥലം അദ്ദേഹം സന്ദര്‍ശിക്കും

വിമാന ദുരന്തം വിവരണാതീതമായ വേദന: അമിത് ഷാ

വിജയ് രൂപാണി യുകെയിലേക്ക് പോയത് ഭാര്യ അഞ്ജലി രൂപാണിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍…വീണ്ടും രൂപാണികുടുംബത്തില്‍ കരിനിഴല്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

വിമാനാപകടത്തില്‍ മരിച്ച രഞ്ജിത ഗോപകുമാറിന്റെ വീട്ടിലെത്തി സുരേഷ് ഗോപി,ഡി എന്‍ എ പരിശോധനയ്‌ക്കായി രഞ്ജിതയുടെ സഹോദരന്‍ വെളളിയാഴ്ച അഹമ്മദാബാദിലേക്ക്

പത്ത് മിനിട്ട് വൈകിയതിനാൽ വിമാനം നഷ്ടമായി ; തിരിച്ച് ലഭിച്ചത് ജീവൻ : തന്നെ രക്ഷിച്ചത് മഹാഗണപതിയെന്ന് ഭൂമി ചൗഹാൻ

ഓണ്‍ലൈനില്‍ പണമടച്ചിട്ടും ഓവന്‍ നല്‍കാതെ തട്ടിപ്പ്: ദല്‍ഹി പുഷ്പ വിഹാര്‍ സ്വദേശിയെ തൃശൂര്‍ റൂറല്‍ പൊലീസ് പിടികൂടി

എയറിന്ത്യ വിമാനത്തിന്‍റെ മുന്‍ഭാഗം അഹമ്മദാബാദ് എയര്‍പോര്‍ട്ടിന് സമീപമുള്ള വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ ഇടിച്ച് തുളച്ചുകയറി നില്‍ക്കുന്ന നിലയില്‍ (ഇടത്ത്) വിമാനത്തിന്‍റെ വാല്‍ഭാഗം റോഡില്‍ തകര്‍ന്ന് വീണ നിലയില്‍ (വലത്ത്)

30 സെക്കന്‍റ് കഴിഞ്ഞപ്പോള്‍ മുഴക്കമുള്ള ബൂം ശബ്ദം…രണ്ട് എഞ്ചിനും ഓഫായി…പക്ഷെ പിന്നില്‍ അട്ടിമറിയില്ലെന്ന് വിദഗ്ധര്‍

നിക്ഷേപകരില്‍ നിന്നും കൈപ്പറ്റിയ പണം അടച്ചില്ല: 2 മഹിളാപ്രധാന്‍ ഏജന്റുമാര്‍ക്ക് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies