Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ചികിത്സാ കേന്ദ്രത്തിൽ നൽകുന്നത് ഗുണനിലവാരമില്ലാത്ത ഭക്ഷണം; പ്രതിഷേധവുമായി രോഗികൾ

കട്ടപ്പനയിലെ കൊറോണ ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രത്തിൽ 60 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇവർക്ക് കുടുംബശ്രീയുടെ ജനകീയ ഹോട്ടലിൽ നിന്നാണ് ഭക്ഷണം നൽകുന്നത്. എന്നാൽ ആദ്യ ദിവസം മുതൽ കുടുംബശ്രീ ഹോട്ടലിലെ ഭക്ഷണത്തിനെതിരെ പരാതി ഉയർന്നിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2020, 01:05 pm IST
in Idukki
ചികിത്സാ കേന്ദ്രത്തിൽ നൽകുന്ന ഗുണനിലവാരമില്ലാത്ത ഭക്ഷണം

ചികിത്സാ കേന്ദ്രത്തിൽ നൽകുന്ന ഗുണനിലവാരമില്ലാത്ത ഭക്ഷണം

കട്ടപ്പന:  കട്ടപ്പനയിലെ കൊറോണ ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രത്തിൽ രോഗികൾക്ക് നൽകുന്നത് ഗുണനിലവാരമില്ലാത്ത ഭക്ഷണമാണെന്ന് പരാതി. രോഗികൾ ജില്ലാ കളക്ടറോട് പരാതിപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ രാത്രി വില്ലേജ് ഓഫീസ് പുറത്തു നിന്ന് ഭക്ഷണം കൊണ്ടുവന്ന് നൽകുകയായിരുന്നു. 

കട്ടപ്പനയിലെ കൊറോണ ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രത്തിൽ 60 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇവർക്ക് കുടുംബശ്രീയുടെ ജനകീയ ഹോട്ടലിൽ നിന്നാണ് ഭക്ഷണം നൽകുന്നത്. എന്നാൽ ആദ്യ ദിവസം മുതൽ കുടുംബശ്രീ ഹോട്ടലിലെ ഭക്ഷണത്തിനെതിരെ പരാതി ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ചെള്ള് നിറഞ്ഞ ചോറ് നൽകിയതിനെതിരെ രോഗികൾ പ്രതിഷേധമുയർത്തി. എന്നിട്ടും നടപടിയുണ്ടായില്ല. 

കഴിഞ്ഞ രാത്രിയിൽ കേടായ ഭക്ഷണം നൽകിയതിനെ തുടർന്ന് രോഗികൾ ജില്ലാ കളക്ടറെ ഫോണിൽ വിളിച്ച് പരാതിപ്പെട്ടു. ഇതേ തുടർന്ന് ജില്ലാ കളക്ടർ കട്ടപ്പന വില്ലേജ് ഓഫീസറോട് രോഗികൾക്ക് വേറെ ഭക്ഷണം നൽകാൻ നിർദ്ദേശിച്ചു. രാത്രി 9.30 ഓടെ വില്ലേജ് ഓഫീസർ ചികിത്സയിൽ കഴിയുന്നവർക്ക് ബിരിയാണി എത്തിച്ച് നൽകുകയായിരുന്നു. കട്ടപ്പനയിലെ കുടുംബശ്രീ ജനകീയ ഹോട്ടലിലെ ഭക്ഷണത്തിനെതിരെ മുമ്പും പരാതികൾ ഉയർന്നിരുന്നു.

 നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ അനുമതി ഇല്ലാതെയാണ് ജനകീയ ഹോട്ടലിന്റെ പ്രവർത്തനം. എന്നിട്ടും നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ ഇതിനെതിരെ നടപടിയെടുത്തില്ല. കുടുംബശ്രീ ഹോട്ടലിൽ നിന്ന് മോശം ഭക്ഷണം വിതരണം ചെയ്തിട്ടും ഇതേക്കുറിച്ച് അന്വേഷിക്കാതെ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ ഇവർക്ക് ഒത്താശ ചെയ്യുകയായിരുന്നു. കട്ടപ്പന ടൗണിൽ തനിക്ക് താൽപ്പര്യമുള്ള കച്ചവടക്കാരെ ഒഴിവാക്കി ചില സ്ഥാപനങ്ങളിൽ മാത്രം നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തുന്നുവെന്ന ആക്ഷേപം മുമ്പുതന്നെ ഉണ്ട്. 

വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന സ്ത്രീയോട് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ മോശമായി പെരുമാറിയെന്നും പരാതി ഉണ്ടായിരുന്നു. സംഭവം വിവാദമായതോടെ ഈ വിഷയം ഒതുക്കി തീർത്തു. ഇതിനു പിന്നാലെയാണ് കുടുംബശ്രീ ഹോട്ടലിന് നിയമ വിരുദ്ധമായി പ്രവർത്തിക്കാൻ അനുമതി നൽകിയെന്ന ആരോപണവും ഉണ്ടായത്. 

ലൈസൻസില്ലാതെ കുടുംബശ്രീ ഹോട്ടൽ രണ്ടു മാസത്തിലധികമായി പ്രവർത്തിച്ചിട്ടും നടപടി എടുക്കാത്ത ഹെൽത്ത് ഇൻസ്പെക്ടർക്കെതിരെ വകുപ്പുതല അന്വേഷണം ഉണ്ടാകുമെന്നും സൂചനയുണ്ട്. കൊറോണ ചികിത്സാ കേന്ദ്രത്തിൽ പ്രതിഷേധിച്ച രോഗികളെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനും നീക്കമുണ്ട്. 

കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് വിവരം നൽകിയവരെ സ്വാധീനിക്കാനും ശ്രമം നടന്നു. എന്നാൽ തുടർന്നും മോശം ഭക്ഷണം നൽകിയതിനെ തുടർന്ന് ചികിത്സയിലുള്ളവർ ഭക്ഷണത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.  ഇറച്ചിയും മീനും ഒന്നുമില്ലെങ്കിലും ചൂടുള്ള കുറച്ച് ഭക്ഷണം മാത്രം മതിയെന്നാണ് രോഗികളുടെ ആവശ്യം. കൊറോണ സെൻ്ററിൽ നിന്ന് രക്ഷപെടുത്തി തങ്ങളെ വീട്ടിലേയ്‌ക്ക് അയക്കണമെന്നും വീട്ടിൽ ക്വാറൻ്റൈനിൽ കഴിഞ്ഞു കൊള്ളാമെന്നുമുള്ള രോഗികളുടെ ശബ്ദ സന്ദേശവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Tags: hospitalidukkicovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

Kerala

തുറവൂർ താലൂക്ക് ആശുപത്രിയിൽ വൻ അഗ്നിബാധ; ഡയാലിസിസ് യൂണിറ്റിലെ രോഗികളെ പൂർണമായും ഒഴിപ്പിച്ചു

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വച്ച് വിഷു ആശംസാസന്ദേശം; വിദ്വേഷ പ്രചാരണം നടത്തിയാല്‍ നിയമനടപടിയെന്ന് പൊലീസ്

ഉദയകുമാര്‍ ഉരുട്ടിക്കൊല: പ്രതികളായ പൊലീസുകാരെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി സിബിഐ

വനിതാ സംവരണ ബില്‍ വോട്ടെടുപ്പില്‍ ലോക്സഭയില്‍ പരാജയപ്പെടുത്തിയ കോണ്‍ഗ്രസിനെതിരെ പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ബിജെപി വനിതാ എംപിമാര്‍

ഇനി ബിജെപിയുടെ നേതൃത്വത്തിലുള്ള വനിതകളുടെ പ്രതിഷേധത്തില്‍ രാജ്യം കത്തും, 33ശതമാനം സംവരണം നല്‍കുന്ന ബില്‍ പാസാക്കാതെ ഇനി വിശ്രമമില്ല

സഭയില്‍ എങ്ങിനെ പെരുമാറണമെന്ന് രാഹുല്‍ ഗാന്ധി പ്രിയങ്കഗാന്ധിയില്‍ നിന്നെങ്കിലും പഠിക്കണമെന്ന് അമിത് ഷാ

ഉഷ്ണതരംഗ സമാന സാഹചര്യം: പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

ചാലക്കുടി പഴയ പാലത്തിലൂടെയുള്ള ഗതാഗതം 6 ദിവസം നിരോധിക്കും

വനിതാ സംവരണ ബില്ലില്‍ ഇണ്ടി സഖ്യം രാജ്യത്തെ സ്ത്രീകളോട് കാട്ടിയത് ചരിത്രപരമായ വഞ്ചന: രാജീവ് ചന്ദ്രശേഖര്‍

സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം കൈമാറുന്ന വനിതാ സംവരണബില്ലിനെ തോല്‍പിച്ച് രാഹുല്‍ ഗാന്ധിയും കൂട്ടരും; വേദനയോടെ മോദിയും അമിത്ഷായും

വിവാഹ പരസ്യം ഓട്ടോയില്‍ പതിപ്പിച്ച് ഡ്രൈവര്‍, വധുവിനെ കാണിച്ച് നല്‍കുന്നവര്‍ക്ക് പ്രതിഫലം

വാല്‍പാറ അപകടത്തില്‍ 9 മരണം സ്ഥിരീകരിച്ചു, നാലു പേര്‍ക്ക് പരിക്ക്,അപകടത്തില്‍ പെട്ടത് വിനോദയാത്രയ്‌ക്ക് പോയ മലയാളികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.