Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുനര്‍ഗേഹം പദ്ധതി താല്‍ക്കാലിക നിയമനങ്ങള്‍ മാനദണ്ഡം മറികടന്ന്

ഒരു വര്‍ഷത്തേക്കാണ് താല്‍ക്കാലിക നിയമനം. പത്ത് തീരദേശ ജില്ലകളിലാണ് പദ്ധതി. പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, മോട്ടിവേറ്റര്‍ എന്നീ തസ്തികകളിലാണ് നിലവിലെ നിയമനം. ഇതില്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററുടെ നിയമനമാണ് പൂര്‍ത്തിയായത്. തിരുവനന്തപുരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ അഭിഭാഷകനെയാണ് നിയമിച്ചത്. ഇയാള്‍ക്കെതിരെ ക്രിമിനല്‍കേസുകളടക്കം മുമ്പ് ഉണ്ടായിരുന്നു. കൊല്ലത്ത് സിപിഎം ഏരിയാ കമ്മിറ്റിയിലെ പ്രമുഖന്റെ മകള്‍ക്കാണ് നിയമനം. തസ്തികയ്‌ക്കു വേണ്ട യോഗ്യത പോലും ഇവര്‍ക്കില്ല. അഞ്ച് പേര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നതില്‍ ഒരാള്‍ക്കു മാത്രമാണ് നിര്‍ദ്ദിഷ്ട യോഗ്യത. ഈ വ്യക്തിയെ പിന്തള്ളിയാണ് മന്ത്രിയുടെ അടുത്തയാളെ പരിഗണിച്ചത്.

അഭിജിത്ത് എസ്. പേരകത്ത് by അഭിജിത്ത് എസ്. പേരകത്ത്
Jul 31, 2020, 02:57 pm IST
in Kerala
punergeham

punergeham

മാവേലിക്കര: തീരദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളില്‍ പുനരധിവസിപ്പിക്കുന്ന പുനര്‍ഗേഹം പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട താല്‍ക്കാലിക നിയമനങ്ങള്‍ മാനദണ്ഡം മറികടന്നെന്ന് ആക്ഷേപം. വകുപ്പ് മന്ത്രിയുടെ കൊല്ലത്തെ ഓഫീസുമായി ബന്ധപ്പെട്ടുള്ള നിയമനങ്ങളില്‍ അഴിമതിയും സ്വജന പക്ഷപാതവും നടന്നതായാണ് സൂചന. വര്‍ഷങ്ങള്‍ പരിചയമുള്ള ഉദ്യോഗാര്‍ത്ഥികളെ മറികടന്നാണ് ഇഷ്ടക്കാരെ തിരുകി കയറ്റിയിരിക്കുന്നതെന്ന് ഉറപ്പിക്കുന്ന വിവരാവകാശ രേഖ ജന്മഭൂമിക്ക് ലഭിച്ചു.  

ഒരു വര്‍ഷത്തേക്കാണ് താല്‍ക്കാലിക നിയമനം. പത്ത് തീരദേശ ജില്ലകളിലാണ് പദ്ധതി. പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, മോട്ടിവേറ്റര്‍ എന്നീ തസ്തികകളിലാണ് നിലവിലെ നിയമനം. ഇതില്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററുടെ നിയമനമാണ് പൂര്‍ത്തിയായത്. തിരുവനന്തപുരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ അഭിഭാഷകനെയാണ് നിയമിച്ചത്. ഇയാള്‍ക്കെതിരെ ക്രിമിനല്‍കേസുകളടക്കം മുമ്പ് ഉണ്ടായിരുന്നു. കൊല്ലത്ത് സിപിഎം ഏരിയാ കമ്മിറ്റിയിലെ പ്രമുഖന്റെ മകള്‍ക്കാണ് നിയമനം. തസ്തികയ്‌ക്കു വേണ്ട യോഗ്യത പോലും ഇവര്‍ക്കില്ല. അഞ്ച് പേര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നതില്‍ ഒരാള്‍ക്കു മാത്രമാണ് നിര്‍ദ്ദിഷ്ട യോഗ്യത. ഈ വ്യക്തിയെ പിന്തള്ളിയാണ് മന്ത്രിയുടെ അടുത്തയാളെ പരിഗണിച്ചത്.  

ആലപ്പുഴയിലും സമാന അവസ്ഥ. ഇവിടെ പാര്‍ട്ടി അനുഭാവിയുടെ മകള്‍ക്കാണ് നിയമനം ലഭിച്ചത്. ഇദ്ദേഹം കയര്‍ ഫെര്‍ഡിന്റെ ഉന്നത സ്ഥാനത്തിരുന്ന വ്യക്തിയായിരുന്നു. തൃശൂരില്‍ പ്രമുഖ പത്രത്തിലെ മുതിര്‍ന്ന റിപ്പോര്‍ട്ടറുടെ ഭാര്യയെയാണ് പരിഗണിച്ചത്. ഇതിന് സിപിഎം ജില്ലാ കമ്മിറ്റിയുടെ കത്തും മന്ത്രിയുടെ ഓഫീസിലെത്തി. കോഴിക്കോട്ട് മന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ അടുത്ത ബന്ധുവിനാണ് നിയമനം. ഇയാള്‍ മേഖലയിലെ ഡിവൈഎഫ്ഐ നേതാവാണ്. മറ്റൊരു ഉദ്യോഗാര്‍ത്ഥിക്കായി തയാറാക്കിയ നിയമന ഉത്തരവ് മാറ്റിയാണ് ഇവിടെ ഇയാളെ കുത്തിത്തിരുകിയത്. ഇതിനായി ഉന്നത ഇടപെടലുകളുമുണ്ടായി.  

മലപ്പുറത്ത് പൊന്നാനി താലൂക്കിലെ പ്രമുഖനായ ഡിവൈഎഫ്ഐ നേതാവിനെയും കണ്ണൂരില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഡിവൈഎഫ്ഐ നേതാവിനെയും നിയമിച്ചു. കാസര്‍കോട് ജില്ലയില്‍ നിയമിതയായ തൃക്കരിപ്പൂര്‍ സ്വദേശിനിയുടെ കുടുംബം സിപിഎം അനുഭാവികളാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാൻ അബുദാബി, ബിന്ദുവേണു
Kerala

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

Kerala

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Entertainment

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍
Thrissur

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.