Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അയോധ്യയില്‍ ശ്രീരാമ ക്ഷേത്രനിര്‍മ്മാണത്തിന് തുടക്കം കുറിക്കാന്‍ സാധിച്ചത്  സഹന സമരത്തിന്റെ വിജയം

അയോധ്യയില്‍ ശ്രീരാമ ക്ഷേത്രനിര്‍മ്മാണത്തിന് തുടക്കം കുറിക്കാന്‍ സാധിച്ചത് സഹനസമരത്തിന്റെ വിജയമാണെന്ന് എമര്‍ജന്‍സി വിക്ടിം ഫോറത്തിന്റെ ജില്ലാ ജോ.സെക്രട്ടറിയായ ഉദുമ എരോല്‍ നാഗത്തിങ്കാലിലെ എന്‍.ഗണപതി പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2020, 12:59 pm IST
in Kasargod
എന്‍.ഗണപതി

എന്‍.ഗണപതി

അയോധ്യയില്‍ ശ്രീരാമ ക്ഷേത്രനിര്‍മ്മാണത്തിന് തുടക്കം കുറിക്കാന്‍ സാധിച്ചത് സഹനസമരത്തിന്റെ വിജയമാണെന്ന് എമര്‍ജന്‍സി വിക്ടിം ഫോറത്തിന്റെ ജില്ലാ ജോ.സെക്രട്ടറിയായ ഉദുമ എരോല്‍ നാഗത്തിങ്കാലിലെ എന്‍.ഗണപതി പറയുന്നു. ആര്‍എസ്എസിന്റെയും ബിജെപി ഉള്‍പ്പെടെ നിരവധി സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ചുമതല ഇദ്ദേഹം വഹിച്ചു. 

1990ല്‍ ചന്ദ്രഗിരി മുതല്‍ വളപട്ടണം വരെയുള്ള അന്നത്തെ പയ്യന്നൂര്‍ സംഘ ജില്ലയില്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ 50 പേരടങ്ങുന്ന കര്‍സേവകരുടെ ചുമതല ഇദ്ദേഹത്തിനായിരുന്നു. ശിലാന്യാസത്തിന് പോകാനായി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഇന്നത്തെ ഉദുമ താലൂക്കിന്റെ സംഘചാലക് ഗിരിധര്‍ റാവുവിന്റെ മംഗലാപുരത്തെ ബന്ധു വീട്ടില്‍ തലേ ദിവസം പ്രവര്‍ത്തകരെല്ലാവരും എത്തിച്ചേര്‍ന്നു. അവിടെ നിന്ന് പുലര്‍ച്ചെ തീവണ്ടിയില്‍ പാലക്കാട് പോവുകയും തുടര്‍ന്ന് അവിടെ നിന്നും ഝാന്‍സിയിലെത്തുകയായിരുന്നു. 

തീവണ്ടി ഇറങ്ങിയപ്പോള്‍ ഞങ്ങള്‍ ഉള്‍പ്പെടെയുള്ള മൂവായിരത്തോളം കര്‍സേവകരെ ഉത്തരപ്രദേശ് സര്‍ക്കാരിന്റെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജയിലുകളെല്ലാം നിറഞ്ഞതിനാല്‍ താല്‍ക്കാലികമായി തയ്യാറാക്കിയ ഒരു കോളേജിലെ ജയിലില്‍ പാര്‍പ്പിച്ചൂ. ജയിലില്‍ പോലീസ് അകാരണമായി നടത്തിയ ലാത്തി ചാര്‍ജിലും ക്രൂരമായ മര്‍ദ്ദനത്തിലും ഉദുമ പരിയാരത്തെ പി.വി.നാരായണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സാരമായി പരിക്കേറ്റു.

അതേസമയം നല്ലൊരു വിഭാഗം പോലീസുകാരും തങ്ങളോട് മാന്യമായി പെരുമാറിയിരുന്നു. ജയിലിന് സമീപത്തെ വീടുകളില്‍ നിന്ന് സംഘാംഗങ്ങള്‍ക്ക് ചപ്പാത്തിയും റൊട്ടിയും എത്തിച്ചിരുന്നു. ഒരുദിവസം രാത്രി ജയിലിന്റെ ചുമതല വഹിക്കുന്ന വനിത എസ്പി ഭക്ഷണം പുറത്ത് നിന്ന് കൊണ്ട് വരുന്നത് നിഷേധിച്ചു. ഇതേ തുടര്‍ന്ന് പോലീസും ശിലാന്യാസ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ലാത്തി ചാര്‍ജില്‍ കലാശിക്കുകയും ചെയ്തു. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ അന്ന് തന്നെ എല്ലാവരേയും തൊട്ടടുത്തുള്ള വലിയ മൈതാനത്തേക്ക് മാറ്റുകയും പരിശോധന നടത്തി സിമന്റ് സൂക്ഷിക്കുന്ന ഗോഡൗണില്‍ പാര്‍പ്പിക്കുകയായിരുന്നു. 

പതിനെട്ട് ദിവസമാണ് ജയിലില്‍ കഴിയേണ്ടി വന്നത്. ശിലാന്യാസ ചടങ്ങുകള്‍ക്ക് ശേഷം പോലീസ് തന്നെയാണ് റെയില്‍വേ സ്റ്റേഷനിലെത്തിച്ചെതെങ്കിലും വേറൊരു സഹായവും അവരുടെ ഭാഗത്ത് നിന്ന് ലഭിച്ചിരുന്നില്ല. ക്ഷേത്ര നിര്‍മ്മാണത്തിനായി നടത്തിയ പോരാട്ടത്തില്‍ അറസ്റ്റ് വരിച്ച് ജയിലില്‍ കിടന്ന് ദിവസങ്ങളോളം ത്യാഗം നിറഞ്ഞ ജീവിതം നയിച്ചതിന്റെ സാഫല്യമാണ് ശ്രീരാമ ക്ഷേത്രം യാഥാര്‍ത്ഥ്യമാവുന്നത്. നിറഞ്ഞ സന്തോഷത്തിലാണെന്നും ഭാഗ്യമുണ്ടായാല്‍ ക്ഷേത്ര ദര്‍ശനം നടത്തണമെന്ന് ആഗ്രഹമുള്ളതായും ഗണപതി പറഞ്ഞു.

Tags: Ayodhyarammandirരാമജന്മഭൂമി പൂജkasargodആര്‍എസ്എസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

India

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

Kerala

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

Kasargod

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

പവേശനോത്സവത്തിന് ഇന്ന് കുട്ടികളെ അണിയിക്കാനുള്ള
വര്‍ണത്തൊപ്പികള്‍ തയ്യാറാക്കുന്നതിനിടെ പാകമാകുമോ എന്ന് പരിശോധിക്കുന്ന അദ്ധ്യാപികമാര്‍

ഇന്ന് ഫസ്റ്റ് ബെല്ലടിക്കും; കുരുന്നുകള്‍ സ്‌കൂളിലേക്ക്

കെ.ആര്‍. മീര, ഹരിത സാവിത്രി

സാഹിത്യ മോഷണം വീണ്ടും, മീരയ്‌ക്കും കലാച്ചിക്കുമെതിരെ ആരോപണമുയരുന്നു

കിഫ്ബിയില്‍ നിയമനങ്ങളില്‍ സമഗ്ര പരിശോധന; വിരമിച്ചവരുടെ പുനര്‍നിയമനം റദ്ദാക്കും

ഇന്ന് ലോക ക്ഷീരദിനം: മലയാളിക്ക് സമ്മാനം വിലവര്‍ദ്ധന; സ്വയംപര്യാപ്തത വിദൂര സ്വപ്‌നം

മുങ്ങിമരണങ്ങളില്ലാത്ത കേരളത്തിനായുള്ള മഹാദൗത്യം; പ്രധാനമന്ത്രി അഭിനന്ദിച്ചത് ആലുവയുടെ നീന്തല്‍ ഗുരുവിനെ

ബാലകൃഷ്ണ അയ്യയും ഗിരിജയും: പ്രചോദന വ്യക്തിത്വങ്ങളെ പരാമര്‍ശിച്ച് പ്രധാനമന്ത്രി

കഴിഞ്ഞ ദിവസം വിവാഹിതരായ രാജ്യസഭാ എംപി സദാനന്ദന്‍ മാസ്റ്ററുടെ മകള്‍ ടി. യമുനാഭാരതിയേയും ശ്രീകാന്തിനേയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ അനുമോദിക്കുന്നു

ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ വിവാഹാശംസ നേര്‍ന്നു

കല്ലേക്കാട് വ്യാസവിദ്യാപീഠം പ്രിന്‍സിപ്പല്‍ എ. ചെന്താമരാക്ഷന് ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, വിദ്യാഭാരതി ക്ഷേത്രീയ സെക്രട്ടറി
എന്‍സിടി രാജഗോപാല്‍ എന്നിവര്‍ ഉപഹാരം നല്‍കുന്നു. വ്യാസവിദ്യാപീഠം മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ശ്രീകുമാര്‍ മേനോന്‍, സെക്രട്ടറി അഡ്വ. ശ്രീനാഥ് ശങ്കര്‍ സമീപം

വ്യാസവിദ്യാപീഠം പ്രിന്‍സിപ്പല്‍ ചെന്താമരാക്ഷന് യാത്രയയപ്പ് നല്‍കി

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി കൊച്ചി മഹാനഗര്‍ സംഘടിപ്പിച്ച പൗരസംഗമത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. കൊച്ചി മഹാനഗര്‍ സഹ സംഘചാലക് ഡോ. എ. കൃഷ്ണമൂര്‍ത്തി, ജിഎസ്ടി ഗ്ലോബല്‍ ഡയറക്ടര്‍ സുനില്‍ ബാലകൃഷ്ണന്‍ സമീപം

ഹിന്ദുത്വം രാഷ്‌ട്രത്തിന്റെ വൈചാരിക അന്തസത്ത: ജെ. നന്ദകുമാര്‍

ദീപികയുടെ ശതോത്തര റൂബി ജൂബിലി ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനു കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉപഹാരം സമര്‍പ്പിക്കുന്നു

രാഷ്‌ട്രനന്മയാകണം മാധ്യമ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം: ഉപരാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.