Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പാലത്തായി പീഡന ആരോപണം; നുണപ്രചാരണവുമായി സിപിഎമ്മും എസ്ഡിപിഐയും

വിരുദ്ധമായ കാര്യങ്ങളാണ് സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്. പെണ്‍കുട്ടി ചൈല്‍ഡ് ലൈനിനും പോലീസിനും നല്‍കിയ മൊഴിയില്‍ പീഡനത്തിനിരയായ തീയതി പറഞ്ഞിരുന്നില്ലെന്നും ഇതില്‍ നിന്ന് വ്യത്യസ്തമായി പിന്നീട് ആരുടെയോ നിര്‍ദ്ദേശ പ്രകാരം കോടതിയില്‍ പീഡനത്തിനിരയായ തീയതി നല്‍കുകയായിരുന്നുവെന്നുമാണ് ജയരാജന്‍ പറഞ്ഞത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 24, 2020, 10:09 pm IST
in Kannur

കണ്ണൂര്‍: പാലത്തായി പീഡന ആരോപണക്കേസില്‍ സഘടിത ന്യൂനപക്ഷ വോട്ട്ബാങ്കില്‍ കണ്ണുനട്ട് നുണപ്രചാരണവുമായി സിപിഎം വീണ്ടും രംഗത്ത്. കേസില്‍  പോക്‌സോ ചുമത്താന്‍ തെളിവുകള്‍ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയനായ അധ്യാപകന് കഴിഞ്ഞദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന് ശേഷമാണ് മതന്യൂനപക്ഷത്തിന്റെ വക്താക്കളും സംരക്ഷകരും തങ്ങളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സിപിഎം രംഗത്തെത്തിയത്. അതേസമയം എസ്ഡിപിഐയും വ്യാപകമായി  നുണപ്രചാരണം നടത്തുന്നുണ്ട്.

പീഡനം ആരോപിച്ച് മാര്‍ച്ച് 17 ന് വൈകുന്നേരമാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പാനൂര്‍ പോലീസില്‍ പരാതി നല്‍കിയത്. അന്ന് രാത്രി തന്നെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. തൊട്ടടുത്ത ദിവസം തന്നെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പോലീസും പെണ്‍കുട്ടിയില്‍ നിന്ന് കൃത്യമായി മൊഴി രേഖപ്പെടുത്തിയിരുന്നു. പീഡനത്തിനിരയായതായി പറയുന്ന തീയതി ഉള്‍പ്പടെയാണ് പെണ്‍കുട്ടി പ്രാഥമിക മൊഴി നലകിയത്. ഇതേ മൊഴിതന്നെയാണ് പെണ്‍കുട്ടി കോടതിയിലും നല്‍കിയത്.  

എന്നാല്‍ ഇതിന് വിരുദ്ധമായ കാര്യങ്ങളാണ് സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്. പെണ്‍കുട്ടി ചൈല്‍ഡ് ലൈനിനും പോലീസിനും നല്‍കിയ മൊഴിയില്‍ പീഡനത്തിനിരയായ തീയതി പറഞ്ഞിരുന്നില്ലെന്നും ഇതില്‍ നിന്ന് വ്യത്യസ്തമായി പിന്നീട് ആരുടെയോ നിര്‍ദ്ദേശ പ്രകാരം കോടതിയില്‍ പീഡനത്തിനിരയായ തീയതി  നല്‍കുകയായിരുന്നുവെന്നുമാണ് ജയരാജന്‍ പറഞ്ഞത്. കോടതിയില്‍ മൊഴി നല്‍കിയപ്പോള്‍ നേരത്തെ നല്‍കിയ മൊഴിയില്‍ നിന്ന് വ്യത്യസ്തമായ തീയതി എങ്ങിനെ കടന്നുവന്നുവെന്നും ഇതിന് പിന്നില്‍ ആരാണ് എന്ന് അന്വേഷിക്കണമെന്നും ജയരാജന്‍ പറയുന്നു. പെണ്‍കുട്ടി പറഞ്ഞ തീയതിയില്‍ ആരോപണ വിധേയനായ അധ്യാപകന്‍ സംഭവസ്ഥലത്തില്ലായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നു. പീഡന ആരോപണത്തില്‍ ദുരൂഹതയുണ്ടായതും മൊഴിയില്‍ വ്യക്തമാക്കിയ ദിവസം സംബന്ധിച്ചാണ്. അതുകൊണ്ട് തന്നെ ജയരാജന്റെ ഇപ്പോഴുള്ള നുണപ്രചാരണം ദുരുദ്ദേശപരമാണ്.

അഡ്ജസ്റ്റ്‌മെന്റ് രാഷ്‌ട്രീയത്തിന്റെ വക്താക്കളാണ് എസ്ഡിപിഐയെന്ന് സിപിഎം ആരോപിക്കുന്നു. സംഭവത്തില്‍ നികൃഷ്ടമായ പ്രചാരണമാണ് മുസ്ലീം ലീഗും പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയുമൊക്കെ നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് ജയരാജന്‍ നേരത്തെ പ്രതികരിച്ചത്. എന്നാല്‍ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തത് തങ്ങളാണെന്ന വാദമാണ് എസ്ഡിപിഐ ഉന്നയിക്കുന്നത്. കേവലം വസ്തുതാപരമായ സമീപനത്തിനപ്പുറം പീഡന ആരോപണം വൈകാരിക വിഷയമാക്കി നുണപ്രചാരണത്തിലൂടെ പരസ്പരം ആരോപണമുന്നയിച്ച് ന്യൂനപക്ഷത്തെ ഇളക്കിവിട്ട് നേട്ടം കൊയ്യാനാണ് ഇരുപക്ഷവും ശ്രമിക്കുന്നത്.

Tags: cpmsdpiPalathayi case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

Kerala

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

Kerala

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.