Tuesday, June 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വനത്തിന്റെ അതിര്‍ത്തിവിട്ടും വേങ്ങോട്, വെള്ളാണിക്കല്‍ പ്രദേശങ്ങളില്‍ കാട്ടുപന്നിയുടെ വിളയാട്ടം; വ്യാപകമായി കൃഷിയിടങ്ങള്‍ നശിപ്പിച്ചു

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായിട്ടാണ് വെമ്പായം, പോത്തന്‍കോട് പഞ്ചായത്തില്‍ കാട്ടുപന്നി കൃഷിനാശം വരുത്തുന്നത്. പ്രദേശങ്ങളില്‍ സമ്മിശ്ര കൃഷിയാണ് നടത്തുന്നത്.

Janmabhumi Online by Janmabhumi Online
Jul 24, 2020, 10:54 am IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

പോത്തന്‍കോട്: വനത്തിന്റെ അതിര്‍ത്തിവിട്ടും കാട്ടുപന്നിയുടെ വിളയാട്ടം കര്‍ഷകര്‍ക്ക് തലവേദനയാകുന്നു. വനത്തിന്റെ അതിര്‍ത്തിവിട്ട് കിലോമീറ്ററുകള്‍ക്ക് ഇപ്പുറമുള്ള പ്രദേശങ്ങളിലാണ് ഇപ്പോള്‍ കാട്ടുപന്നിയുടെ ശല്യം കാരണം കൃഷിപോലും ചെയ്യാനാകാതെ കര്‍ഷകര്‍ വിഷമിക്കുന്നത്. കഴിഞ്ഞ ദിവസം പോത്തന്‍കോട് പഞ്ചായത്തിലെ വേങ്ങോട്, വെള്ളാണിക്കല്‍ പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ പന്നികള്‍ വ്യാപകമായി കൃഷിയിടങ്ങള്‍ നശിപ്പിച്ചു. 

കഴിഞ്ഞ ദിവസം വേങ്ങോട് സ്വദേശി പവിത്രന്റെ കൃഷിയിടം പന്നികള്‍ കൂട്ടമായെത്തി നശിപ്പിച്ചു. പവിത്രന്റ മരിച്ചീനി, ചേന കൃഷിയിടങ്ങളില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. പോത്തന്‍കോട് പഞ്ചായത്തിലും കൃഷിഭവനിലും അറിയിച്ചു. പന്നി ശല്യംമൂലം  കൃഷി ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെന്ന് പവിത്രന്‍ പറഞ്ഞു. വനപ്രദേശത്തുനിന്നും കിലോമീറ്ററോളം ദൂരമുള്ള ഈ സ്ഥലങ്ങളിലേക്ക് തീറ്റതേടി എത്തിയവയാവാം ഇതെന്നാണ് ഉദ്യോഗസ്ഥരും കര്‍ഷകരും പറയുന്നത്. രാത്രി കാലങ്ങളിലാണ്പന്നി ശല്യം വര്‍ധിക്കുന്നത്. പന്നി ശല്യം കൃഷിയിടങ്ങളിലും മനുഷ്യ ജീവനും ആപത്തായതോടെ നാട്ടുകാര്‍ ഭീതിയിലാണ്.  

 കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായിട്ടാണ് വെമ്പായം, പോത്തന്‍കോട്  പഞ്ചായത്തില്‍  കാട്ടുപന്നി കൃഷിനാശം വരുത്തുന്നത്.  പ്രദേശങ്ങളില്‍ സമ്മിശ്ര കൃഷിയാണ് നടത്തുന്നത്. വാഴ, ചേന, ചേമ്പ്, കപ്പ, കിഴങ്ങ്, കാച്ചില്‍ തുടങ്ങിയവ ഒരു പറമ്പില്‍ത്തന്നെ കൃഷിചെയ്ത് അതിന്റെ ആദായംകൊണ്ട് ജീവിക്കുന്നവര്‍ ധാരാളമുണ്ട്. ഇത്തരം ഇടത്തരം കൃഷിക്കാരെയാണ് പന്നിയുടെ ശല്യം കാര്യമായി ബാധിച്ചത്.

കാര്‍ഷികജീവിതം വഴിമുട്ടിയ ദുരിതാവസ്ഥ നേരിടുകയാണ് ഇപ്പോള്‍ ഇവിടങ്ങളിലെ കര്‍ഷകര്‍. കാട്ടു പന്നിക്കൂട്ടം കൃഷിയിടങ്ങള്‍ കുത്തിമറിച്ച് നശിപ്പിക്കുന്നത് പതിവായി. പന്നി ആക്രമണം ഉണ്ടാകുമോ എന്ന ഭയത്തില്‍ നാട്ടുകാര്‍ക്കും രാത്രികാലങ്ങളില്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. വനംവകുപ്പിന്റെ പാലോട് റേഞ്ച് ഓഫീസിന്റെ കീഴിലാണ് ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നത്. ദുരിതത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.  

Tags: forPig
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് 25 കാട്ടുപന്നികളെ വെടിവച്ച് കൊന്നു

Kerala

പാലക്കാട് പന്നിപടക്കം കടിച്ച പശുവിന് പരിക്ക്

Kerala

പഴയന്നൂര്‍ സ്‌കൂളില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു

Kerala

പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ 6 വയസുകാരിക്ക് പരിക്ക്

Kerala

കോതമംഗലത്ത് കാട്ടു പന്നി വട്ടം ചാടി ബൈക്കില്‍ ഇടിച്ച് യുവാവിന് പരിക്ക്

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ ഉണ്ടായ കണ്ടെയ്നര്‍ കപ്പല്‍ അപകടം (ഇടത്ത്) കോഴിക്കോട് ബേപ്പൂരിലുണ്ടായ ചരക്ക് കപ്പല്‍ അപകടം (വലത്ത്)

വിഴിഞ്ഞത്തെ ഏകാന്തതയുടെ അപാരതീരമാക്കുമോ എന്ന് ട്രോള്‍

പ്രതീകാത്മക ചിത്രം

കേരള തീരത്തിനടുത്ത് തീപിടിച്ച ചരക്ക്കപ്പലിലെ തീയണയ്‌ക്കാന്‍ തീവ്രശ്രമം,പ്രഥമ പരിഗണന കപ്പലിലെ പൊട്ടിത്തെറി ഒഴിവാക്കാന്‍

‘ കോൺഗ്രസിന് എഴുന്നേൽക്കാൻ പറ്റുന്നില്ലെങ്കിൽ ബിജെപിക്കാരെ ഉപദേശകരായി നിയമിക്കണം ; ഞങ്ങൾ കാണിച്ചു തരാം പാർട്ടിയെ ഉയർത്തുന്നത് എങ്ങനെയെന്ന് ‘

റഡാറിനും വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും കണ്ടെത്താനോ തടയാനോ ആകില്ല : സംഹാരശക്തിയായി വരുന്നു , ഇന്ത്യയുടെ സ്വന്തം ‘വിഷ്‌ണു’

പിഡിപിക്കാർ പീഡിപ്പിക്കപെട്ടവരാണ് ; അവർ ജമാഅത്തെ ഇസ്ലാമിയെ പോലെ വർ​ഗീയ സംഘടനയല്ല ; എം. വി ഗോവിന്ദൻ

ഇന്ത്യയെയും, ഇന്ത്യക്കാരെയും നിരന്തരം അധിക്ഷേപിച്ച സോഹ്‌റാൻ മംദാനി ഇന്ന് ഇന്ത്യക്കാരുടെ വോട്ട് തേടി രംഗത്ത്

ഗാസയിലേക്ക് കടക്കാൻ ശ്രമിച്ച ഗ്രേറ്റ തുൻബെർഗിനെ നാടുകടത്തി ഇസ്രായേൽ ; പുറത്താക്കിയത് കപ്പൽ പിടികൂടി രണ്ടാമത്തെ ദിവസം

എൻ.ഡി.എ നിലമ്പൂർ തെരഞ്ഞെടുപ്പ് കമ്മിറ്റി ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

നിലമ്പൂരിൽ രണ്ട് മുന്നണികളും വർഗീയ കാർഡ് ഇറക്കി കളിക്കുന്നു; മതഭീകരരുടെ വോട്ടുകൾക്കായി എൽഡിഎഫും യുഡിഎഫും പരക്കം പായുന്നു: കെ. സുരേന്ദ്രൻ

കണ്ടെയ്നറുകളിൽ ഉള്ളത് കൊടിയ വിഷവസ്തുക്കളും അപകടകരമായ രാസവസ്തുക്കളും; തീപിടിച്ച കപ്പൽ ചരിഞ്ഞു തുടങ്ങി

കാണാനില്ലെന്ന പരാതി അന്വേഷിക്കാതെ 16കാരന്റെ മൃതദേഹം സംസ്‌കരിച്ച് പോലീസ്; ഗുരുതര അനാസ്ഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies