Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൊറോണ പോസിറ്റീവ് : ഡിപ്പോകള്‍ അടച്ചു പൂട്ടുന്നു, 80 ശതമാനം ജീവനക്കാര്‍ ക്വാറന്റൈനില്‍

കാട്ടാക്കട ഡിപ്പോയിലെ യൂണിറ്റ് ഓഫീസര്‍ ഉള്‍പ്പെടെ 80 ശതമാനം ജീവനക്കാര്‍ക്കും ക്വാറന്റൈനില്‍ പോകേണ്ടിവന്നു. പൊതുഗതാഗത സംവിധാനത്തിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും ആരോഗ്യസുരക്ഷയ്‌ക്ക് യാതൊരു ഉറപ്പുമില്ലാതായിരിക്കുന്നു. കൊവിഡ് പ്രതിരോധത്തിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ ശക്തമല്ലാത്തതിനാലാണ് പല ഡിപ്പോകളും അടച്ചുപൂട്ടേണ്ടി വന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2020, 10:27 am IST
in Thiruvananthapuram

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ വിവിധ ഡിപ്പോകള്‍ അടച്ചു. കാട്ടാക്കട, ആര്യനാട്, നെയ്യാറ്റിന്‍കര, പൂവാര്‍, ആറ്റിങ്ങല്‍, വെഞ്ഞാറമൂട്, കണിയാപുരം തുടങ്ങിയ ഡിപ്പോകളാണ് ജീവനക്കാര്‍ക്ക് രോഗബാധയുണ്ടായതിനെ തുടര്‍ന്ന് അടച്ചിടേണ്ടി വന്നത്. കാട്ടാക്കടയിലെ ഡ്രൈവര്‍ക്കും നെയ്യാറ്റിന്‍കരയില്‍ കണ്ടക്ടര്‍ക്കും രോഗബാധ ഉണ്ടായതിനെ തുടര്‍ന്ന്  കഴിഞ്ഞ ദിവസമാണ് രണ്ടു ഡിപ്പോകളും അടച്ചത്.  

കാട്ടാക്കട ഡിപ്പോയിലെ യൂണിറ്റ് ഓഫീസര്‍ ഉള്‍പ്പെടെ 80 ശതമാനം ജീവനക്കാര്‍ക്കും ക്വാറന്റൈനില്‍ പോകേണ്ടിവന്നു. പൊതുഗതാഗത സംവിധാനത്തിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും ആരോഗ്യസുരക്ഷയ്‌ക്ക് യാതൊരു ഉറപ്പുമില്ലാതായിരിക്കുന്നു. കൊവിഡ്  പ്രതിരോധത്തിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ ശക്തമല്ലാത്തതിനാലാണ് പല ഡിപ്പോകളും അടച്ചുപൂട്ടേണ്ടി വന്നത്.  സാമൂഹിക അകലം പാലിച്ചുകൊണ്ട് മാത്രമെ യാത്ര ചെയ്യാന്‍ അനുവദിക്കാവു എന്ന മാനദണ്ഡങ്ങള്‍ പലപ്പോഴും പാലിക്കപ്പെടുന്നില്ല. നിലവില്‍ ഇരുപത് ശതമാനം ബസുകള്‍ മാത്രമാണ് നിരത്തിലിറക്കുന്നത്. യാത്രക്കാര്‍ കൂടുതലാണെങ്കില്‍ സാമൂഹികഅകലം പാലിച്ചുകൊണ്ട് സര്‍വീസ് നടത്തുന്നതിന് കൂടുതല്‍ ബസുകള്‍ അനുവദിക്കണമെന്ന ജീവനക്കാരുടെ ആവശ്യം അധികാരികള്‍ ചെവിക്കൊള്ളുന്നില്ല.

 കെഎസ്ആര്‍ടിസി ജീവനക്കാരുടെയും യാത്രക്കാരുടെയും ആരോഗ്യം അവതാളത്തിലാണ്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ പരമാവധി റിസ്‌ക് ഏറ്റെടുത്താണ് സര്‍വീസിന് ഒരുങ്ങുന്നത്. മാസ്‌കും സാനിറ്റൈസറും മാത്രം ഉപയോഗിച്ചാണ് ജീവനക്കാര്‍ സര്‍വീസ് നടത്തുന്നത്. യാത്രക്കാര്‍ തങ്ങളുടെ കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ശുചിയാക്കിയ ശേഷമല്ല ബസില്‍ കയറുന്നതും ഇറങ്ങുന്നതും. രോഗവാഹകരായ ആരെങ്കിലും ഇടയ്‌ക്ക് ബസില്‍ യാത്ര ചെയ്താല്‍ അവര്‍ ഉപയോഗിച്ച സീറ്റ് മറ്റുള്ളവര്‍ ഉപയോഗിക്കാന്‍ ഇടവരുന്നു.

ബസില്‍ കയറുന്നവര്‍ക്ക് കൈകള്‍ ശുചിയാക്കുന്നതിനുള്ള സാനിറ്റൈസര്‍ കെഎസ്ആര്‍ടിസിയും നല്‍കുന്നില്ല. സര്‍വീസ് കഴിഞ്ഞ് ബസുകള്‍ കഴുകുന്നതൊഴിച്ചാല്‍ വലിയ രീതിയില്‍ അണു നശീകരണം പലയിടത്തും നടത്തുന്നില്ല. ബസില്‍ ഇടയ്‌ക്ക് രോഗവാഹകരായ ആരെങ്കിലും കയറിയാല്‍ അത് തിരിച്ചറിയാനോ അണുനാശനം നടത്താനുള്ള സൗകര്യമോ ഇല്ല. ബസ്സില്‍ കയറുന്നവര്‍ക്ക് പനിയുണ്ടോ എന്ന്  തിരിച്ചറിയാനുള്ള തെര്‍മല്‍ സ്‌കാനര്‍ സംവിധാനവും കെഎസ്ആര്‍ടിസിക്ക് ഇല്ല. അത്രമാത്രം റിസ്‌ക് പിടിച്ചതായി മാറിയിരിക്കുകയാണ് പൊതുഗതാഗത സംവിധാനം. യാത്രക്കാരുടെ മാത്രമല്ല ജീവനക്കാരുടെയും ആരോഗ്യ സുരക്ഷയ്‌ക്ക് വലിയ വെല്ലുവിളിയായിരിക്കുകയാണ് അധികൃതരുടെ അനാസ്ഥ. കൂടുതല്‍ ജാഗ്രതയോടെ പഴുതടച്ച ആരോഗ്യ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ പൊതുഗതാഗത സംവിധാനം താറുമാറാകും.

Tags: keralaകെഎസ്ആര്‍ടിസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.