Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൊറോണ പോസിറ്റീവ് : ഡിപ്പോകള്‍ അടച്ചു പൂട്ടുന്നു, 80 ശതമാനം ജീവനക്കാര്‍ ക്വാറന്റൈനില്‍

കാട്ടാക്കട ഡിപ്പോയിലെ യൂണിറ്റ് ഓഫീസര്‍ ഉള്‍പ്പെടെ 80 ശതമാനം ജീവനക്കാര്‍ക്കും ക്വാറന്റൈനില്‍ പോകേണ്ടിവന്നു. പൊതുഗതാഗത സംവിധാനത്തിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും ആരോഗ്യസുരക്ഷയ്‌ക്ക് യാതൊരു ഉറപ്പുമില്ലാതായിരിക്കുന്നു. കൊവിഡ് പ്രതിരോധത്തിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ ശക്തമല്ലാത്തതിനാലാണ് പല ഡിപ്പോകളും അടച്ചുപൂട്ടേണ്ടി വന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2020, 10:27 am IST
inThiruvananthapuram

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ വിവിധ ഡിപ്പോകള്‍ അടച്ചു. കാട്ടാക്കട, ആര്യനാട്, നെയ്യാറ്റിന്‍കര, പൂവാര്‍, ആറ്റിങ്ങല്‍, വെഞ്ഞാറമൂട്, കണിയാപുരം തുടങ്ങിയ ഡിപ്പോകളാണ് ജീവനക്കാര്‍ക്ക് രോഗബാധയുണ്ടായതിനെ തുടര്‍ന്ന് അടച്ചിടേണ്ടി വന്നത്. കാട്ടാക്കടയിലെ ഡ്രൈവര്‍ക്കും നെയ്യാറ്റിന്‍കരയില്‍ കണ്ടക്ടര്‍ക്കും രോഗബാധ ഉണ്ടായതിനെ തുടര്‍ന്ന്  കഴിഞ്ഞ ദിവസമാണ് രണ്ടു ഡിപ്പോകളും അടച്ചത്.  

കാട്ടാക്കട ഡിപ്പോയിലെ യൂണിറ്റ് ഓഫീസര്‍ ഉള്‍പ്പെടെ 80 ശതമാനം ജീവനക്കാര്‍ക്കും ക്വാറന്റൈനില്‍ പോകേണ്ടിവന്നു. പൊതുഗതാഗത സംവിധാനത്തിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും ആരോഗ്യസുരക്ഷയ്‌ക്ക് യാതൊരു ഉറപ്പുമില്ലാതായിരിക്കുന്നു. കൊവിഡ്  പ്രതിരോധത്തിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ ശക്തമല്ലാത്തതിനാലാണ് പല ഡിപ്പോകളും അടച്ചുപൂട്ടേണ്ടി വന്നത്.  സാമൂഹിക അകലം പാലിച്ചുകൊണ്ട് മാത്രമെ യാത്ര ചെയ്യാന്‍ അനുവദിക്കാവു എന്ന മാനദണ്ഡങ്ങള്‍ പലപ്പോഴും പാലിക്കപ്പെടുന്നില്ല. നിലവില്‍ ഇരുപത് ശതമാനം ബസുകള്‍ മാത്രമാണ് നിരത്തിലിറക്കുന്നത്. യാത്രക്കാര്‍ കൂടുതലാണെങ്കില്‍ സാമൂഹികഅകലം പാലിച്ചുകൊണ്ട് സര്‍വീസ് നടത്തുന്നതിന് കൂടുതല്‍ ബസുകള്‍ അനുവദിക്കണമെന്ന ജീവനക്കാരുടെ ആവശ്യം അധികാരികള്‍ ചെവിക്കൊള്ളുന്നില്ല.

 കെഎസ്ആര്‍ടിസി ജീവനക്കാരുടെയും യാത്രക്കാരുടെയും ആരോഗ്യം അവതാളത്തിലാണ്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ പരമാവധി റിസ്‌ക് ഏറ്റെടുത്താണ് സര്‍വീസിന് ഒരുങ്ങുന്നത്. മാസ്‌കും സാനിറ്റൈസറും മാത്രം ഉപയോഗിച്ചാണ് ജീവനക്കാര്‍ സര്‍വീസ് നടത്തുന്നത്. യാത്രക്കാര്‍ തങ്ങളുടെ കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ശുചിയാക്കിയ ശേഷമല്ല ബസില്‍ കയറുന്നതും ഇറങ്ങുന്നതും. രോഗവാഹകരായ ആരെങ്കിലും ഇടയ്‌ക്ക് ബസില്‍ യാത്ര ചെയ്താല്‍ അവര്‍ ഉപയോഗിച്ച സീറ്റ് മറ്റുള്ളവര്‍ ഉപയോഗിക്കാന്‍ ഇടവരുന്നു.

ബസില്‍ കയറുന്നവര്‍ക്ക് കൈകള്‍ ശുചിയാക്കുന്നതിനുള്ള സാനിറ്റൈസര്‍ കെഎസ്ആര്‍ടിസിയും നല്‍കുന്നില്ല. സര്‍വീസ് കഴിഞ്ഞ് ബസുകള്‍ കഴുകുന്നതൊഴിച്ചാല്‍ വലിയ രീതിയില്‍ അണു നശീകരണം പലയിടത്തും നടത്തുന്നില്ല. ബസില്‍ ഇടയ്‌ക്ക് രോഗവാഹകരായ ആരെങ്കിലും കയറിയാല്‍ അത് തിരിച്ചറിയാനോ അണുനാശനം നടത്താനുള്ള സൗകര്യമോ ഇല്ല. ബസ്സില്‍ കയറുന്നവര്‍ക്ക് പനിയുണ്ടോ എന്ന്  തിരിച്ചറിയാനുള്ള തെര്‍മല്‍ സ്‌കാനര്‍ സംവിധാനവും കെഎസ്ആര്‍ടിസിക്ക് ഇല്ല. അത്രമാത്രം റിസ്‌ക് പിടിച്ചതായി മാറിയിരിക്കുകയാണ് പൊതുഗതാഗത സംവിധാനം. യാത്രക്കാരുടെ മാത്രമല്ല ജീവനക്കാരുടെയും ആരോഗ്യ സുരക്ഷയ്‌ക്ക് വലിയ വെല്ലുവിളിയായിരിക്കുകയാണ് അധികൃതരുടെ അനാസ്ഥ. കൂടുതല്‍ ജാഗ്രതയോടെ പഴുതടച്ച ആരോഗ്യ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ പൊതുഗതാഗത സംവിധാനം താറുമാറാകും.

Tags: keralaകെഎസ്ആര്‍ടിസി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.