Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പാലം നിർമാണത്തിനായി പുഴയിലിട്ട മണ്ണ് നീക്കൽ പ്രവർത്തി നിലച്ച നിലയിൽ

തന്തോട് പാലത്തിന് സമീപത്തെ വളവിൽ കൂറ്റൻ കല്ലുകളും മരങ്ങളും മണ്ണും വന്നടിയുകയും പാരമ്പര്യമായുള്ള പുഴയുടെ ഗതി മാറി ഒഴുകുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോൾ. ഇവിടെ പത്താൾ താഴ്ചയോളം ഉണ്ടായിരുന്ന ചാമുണ്ഡിക്കുണ്ടെന്ന് വിളിക്കുന്ന പ്രദേശം മുഴുവൻ മണ്ണ് മൂടി ഇല്ലാതായി .

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 21, 2020, 11:01 pm IST
in Kannur

ഇരിട്ടി: പുതിയ പാലം പ്രവർത്തിയുമായി ബന്ധപ്പെട്ട്  പുഴയിൽ നിക്ഷേപിച്ച മണ്ണ് മാറ്റൽ പ്രവർത്തി നിലച്ചമട്ടിൽ. ജില്ലാ കളക്ടർ ഉൾപ്പെടെ ഇടപ്പെട്ട് ഉടൻ മണ്ണ് നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരുന്നെങ്കിലും നിക്ഷേപിച്ച ആയിരക്കണക്കിന് ലോഡ് മണ്ണിൽ 20 ശതമാനത്തോളം മണ്ണ് മാത്രമേ ഇതുവരെയായി നീക്കം ചെയ്തുള്ളൂ. ബാക്കി മണ്ണ് മുഴുവൻ  ഇപ്പോഴും പുഴയിൽ തന്നെ കിടക്കുകയാണ്. 

ഇരിട്ടി പുതിയ പാലം നിർമ്മാണത്തിന്റെ ഭാഗമായാണ്  തുടർച്ചയായി മൂന്നുവർഷമായി പഴശ്ശി പദ്ധതിയുടെ ജലാശയത്തിന്റെ ഭാഗം കൂടിയായ പുഴയിൽ ആയിരക്കണക്കിന് ലോഡ് മണ്ണ് നിക്ഷേപിച്ചത്. കഴിഞ്ഞ മൂന്ന് കാലവർഷത്തിലും പുഴയിൽ രൂപപ്പെട്ട വെള്ളപ്പൊക്കത്തിലും കുത്തൊഴുക്കിലും ഈ മണ്ണും കല്ലുകളും മുഴുവൻ   ഒഴുകി പോവുകയായിരുന്നു. ഈ മണ്ണും കല്ലുകളും അടിഞ്ഞ് പാലത്തിന്  താഴ് വശത്തുള്ള പുഴയുടെ ആഴം കുറയുകയും പലയിടങ്ങളിലും പുഴ ഗതിമാറി ഒഴുകുകയുമാണ്. തന്തോട് പാലത്തിന് സമീപത്തെ വളവിൽ കൂറ്റൻ കല്ലുകളും മരങ്ങളും മണ്ണും വന്നടിയുകയും പാരമ്പര്യമായുള്ള പുഴയുടെ ഗതി മാറി ഒഴുകുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോൾ. ഇവിടെ പത്താൾ താഴ്ചയോളം ഉണ്ടായിരുന്ന ചാമുണ്ഡിക്കുണ്ടെന്ന് വിളിക്കുന്ന പ്രദേശം മുഴുവൻ മണ്ണ് മൂടി ഇല്ലാതായി . ഇതുമൂലം ഗതിമാറി ഒഴുകുന്ന പുഴ  കീഴൂർ മഹാദേവക്ഷേത്ര ഭൂമിക്ക് ഭീഷണി സൃഷ്ടിക്കുകയാണ്. പഴശ്ശിയിൽ ഷട്ടർ പൂർണ്ണമായും അടക്കുന്നതോടെ ജലസമൃദ്ധമായി വേനൽക്കാലങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്ന പ്രദേശമായതിനാൽ കഴിഞ്ഞ കാലവർഷത്തിന് ശേഷം പുഴയിൽ സംഭവിച്ച ഈ ഗതിമാറ്റം ശ്രദ്ധയിൽ പെട്ടിരുന്നില്ല. ഇപ്പോൾ ഷട്ടർ മുഴുവൻ ഉയർത്തി വെള്ളം തുറന്നു വിട്ടതോടെയാണ് ഗുരുതരമായ ഈ പ്രശനം ശ്രദ്ധയിൽ പെട്ടത്. മഴ ശക്‌തിപ്പെടുമ്പോൾ കുതിച്ചെത്തുന്ന വെള്ളം ക്ഷേത്രഭൂമിയുടെ അതിരെടുക്കുന്ന  ഭീഷണമായ  അവസ്ഥയാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്.  ആഴ്ചകൾക്ക് മുൻപ് ഇതുസംബന്ധിച്ച പരാതി ഇ മെയിൽ വഴി ജില്ലാ കളക്ടർ അടക്കമുള്ളവരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും യാതൊരു മറുപടിയും ഉണ്ടായിട്ടില്ല. 

കഴിഞ്ഞ വർഷങ്ങളിലുണ്ടായ ഇത്തരം പ്രശ്നങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് മഴക്കുമുന്പ് പുഴയിലെ മണ്ണ് മുഴുവൻ മാറ്റണമെന്ന് ആവശ്യപ്പെട്ട് പരിതസ്ഥിതി സംഘടനകൾ അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയത്.ഇതിനെത്തുടർന്ന്  കാലവർഷത്തിന് മുൻപേ പുഴയിൽ നിക്ഷേപിച്ച കല്ലും മണ്ണും മാറ്റാൻ ജില്ലാ ഭരണകൂടം തന്നെ ഇടപെട്ടു.  എന്നാൽ അധികൃതരുടെ കണ്ണിൽ പൊടിയിടാൻ മാത്രമുള്ള രീതിയിൽ ഒച്ചിന്റെ വേഗതയിലാണ് പ്രവർത്തി നടത്തുന്നത്. മഴ ശക്തിപ്പെടുന്നതോടെ മണ്ണ് മുഴുവൻ കഴിഞ്ഞ വർഷത്തെപ്പോലെ ഒഴുകിപ്പോകട്ടേ എന്ന കണക്കു കൂട്ടലിലാണ് കരാർ  കമ്പനി എന്നാണ് അനുമാനിക്കേണ്ടത്. ഇതുമൂലം ഇനിയും പുഴയിൽ മണ്ണടിഞ്ഞാൽ ഉണ്ടാകുന്ന ഗുരുതരാവസ്ഥ കണക്കിലെടുത്ത് അടിയന്തിരമായി അധികൃതരുടെ ഇടപെടൽ ഉണ്ടാകണമെന്നാണ് ജനങ്ങളും പരിതസ്ഥിതി സംഘടനകളും ആവശ്യപ്പെടുന്നത്. 

Tags: constructionBridge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

News

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

Kerala

പഴയ മാപ്പുകള്‍ പ്രചരിക്കുന്നു, വ്യാപക ആശങ്ക; ശബരി റെയില്‍പാതയുടെ അന്തിമ അലൈന്‍മെന്റ് കാത്ത് നാട്ടുകാര്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി പദം; മോദി നെഹ്‌റുവിനെ മറികടക്കുന്നു

കോടിയേരി മരിച്ച ശേഷം തിരിഞ്ഞു നോക്കിയിട്ടില്ല, പി ബി അംഗത്തില്‍നിന്ന് നേരിട്ടത് ക്രൂരമായ അവഗണന; തുറന്നടിച്ച് വിനോദിനി

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിലേക്കുള്ള ട്രെയിനുകൾക്ക് സമയമാറ്റം, ചിലത് റദ്ദാക്കി

സംസ്ഥാനത്ത് അതിശക്തമായ മഴ; എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ കാ​റി​ടി​ച്ചു; മൂ​ന്നു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസില്‍ നിര്‍ണായകം; ഹൈക്കോടതി വിധി ഇന്ന്

മോദി-ഡെല്‍സി റോഡ്രിഗസ് കൂടിക്കാഴ്ച: വിവിധ മേഖലകളില്‍ സഹകരണത്തിന് ഭാരതം- വെനസ്വേല ധാരണ

ശങ്കരന്‍ നമ്പൂതിരി തന്റെ കൃഷിയിടത്തില്‍

ലോക പരിസ്ഥിതിദിനം: മണ്ണിനും മനുഷ്യനും കാവലായി ശങ്കരന്‍ നമ്പൂതിരി

ഫോര്‍ട്ട്‌കൊച്ചിയിലെ കനോപ്പി വൃക്ഷനിരകള്‍

ലോക പരിസ്ഥിതിദിനം: കൊച്ചിയുടെ ‘കനോപ്പി’ക്ക് മരണമണിയോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.