Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിന്റെ വിമര്‍ശനം; മുഖ്യമന്ത്രിയുടെ ഓഫീസ് കുത്തഴിഞ്ഞു

മുഖ്യമന്ത്രിയുടെ ഓഫീസ് കുത്തഴിഞ്ഞുവെന്നും ഉദ്യോഗസ്ഥരെ നിലയ്‌ക്കു നിര്‍ത്താനോ അവരുടെ പ്രവര്‍ത്തനങ്ങള്‍ അറിയാനോ പോലും മുഖ്യമന്ത്രിക്ക് സാധിച്ചിട്ടില്ലെന്നും യോഗം വിലയിരുത്തി. കൊറോണ പ്രതിരോധത്തിലൂടെ എല്‍ഡിഎഫ് സര്‍ക്കാരിന് ലഭിച്ച മികച്ച പ്രതിച്ഛായയ്‌ക്ക് സ്വര്‍ണക്കടത്തു കേസ് മങ്ങലേല്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ ജാഗ്രതക്കുറവാണ് എല്ലാത്തിനും കാരണം. എല്ലാ കാര്യങ്ങളും വളരെ ഗൗരവമായി കാണുന്ന മുഖ്യമന്ത്രിക്കു സ്വന്തം ഓഫീസിലെ കാര്യത്തില്‍ ഗൗരവക്കുറവുണ്ടായെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Jul 18, 2020, 10:55 am IST
in Kerala

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും കടുത്ത വിമര്‍ശനം. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് രോഷമുയര്‍ന്നതോടെ കുറ്റമെല്ലാം  ഇതുവരെ തന്റെ വിശ്വസ്തനായിരുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറില്‍ ചാരി തലയൂരാനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം.  

മുഖ്യമന്ത്രിയുടെ ഓഫീസ് കുത്തഴിഞ്ഞുവെന്നും ഉദ്യോഗസ്ഥരെ നിലയ്‌ക്കു നിര്‍ത്താനോ അവരുടെ പ്രവര്‍ത്തനങ്ങള്‍ അറിയാനോ പോലും മുഖ്യമന്ത്രിക്ക് സാധിച്ചിട്ടില്ലെന്നും യോഗം വിലയിരുത്തി. കൊറോണ  പ്രതിരോധത്തിലൂടെ എല്‍ഡിഎഫ് സര്‍ക്കാരിന് ലഭിച്ച മികച്ച  പ്രതിച്ഛായയ്‌ക്ക് സ്വര്‍ണക്കടത്തു കേസ് മങ്ങലേല്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ ജാഗ്രതക്കുറവാണ് എല്ലാത്തിനും കാരണം. എല്ലാ കാര്യങ്ങളും വളരെ ഗൗരവമായി കാണുന്ന മുഖ്യമന്ത്രിക്കു സ്വന്തം ഓഫീസിലെ കാര്യത്തില്‍ ഗൗരവക്കുറവുണ്ടായെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

പതിവിനു വിപരീതമായി മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നത്.  സ്വര്‍ണക്കടത്ത് കേസിലെ  പ്രതികളുമായി   മുഖ്യമന്ത്രിയുടെ  പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുണ്ടായ  ബന്ധം സര്‍ക്കാരിന്റെ പ്രതിച്ഛായയ്‌ക്കു കോട്ടം വരുത്തിയെന്ന്  വിലയിരുത്തി. ഓഫീസില്‍  ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലും ശരിയായി മനസിലാക്കുന്നതിലും മുഖ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചു. സര്‍ക്കാരിന്റെ ഇനിയുള്ള ദിവസങ്ങളിലെ പ്രവര്‍ത്തനം പാര്‍ട്ടി ഗൗരവമായി പരിശോധിക്കണമെന്നും നേതാക്കള്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ വിമര്‍ശിച്ചു കൊണ്ടായിരുന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആമുഖ പ്രഭാഷണം. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിവാദത്തില്‍പ്പെട്ടതു സര്‍ക്കാരിനു കനത്ത തിരിച്ചടിയായെന്നും കോടിയേരി പറഞ്ഞു. ഭരണത്തിനു നേതൃത്വം നല്‍കുന്ന പാര്‍ട്ടിയെന്ന നിലയില്‍ ഇത്തരം ഗുരുതരമായ വീഴ്ചകള്‍ ഉണ്ടാകുമ്പോള്‍ പാര്‍ട്ടിക്കും പിഴവുപറ്റിയെന്നു വേണം കരുതാനെന്നും കോടിയേരി തുറന്നടിച്ചു.

കുറ്റം സമ്മതിച്ച് പിണറായി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദം സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതിച്ചു.  ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്നതില്‍ തനിക്കു ഗുരുതരമായ വീഴ്ചയുണ്ടായെന്ന്  സമ്മതിച്ച അദ്ദേഹം ശിവശങ്കറിന്റെ മറ്റ് ബന്ധങ്ങളൊന്നും അറിയില്ലായിരുന്നുവെന്നും പറഞ്ഞു.  എന്തും വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥനായിരുന്നു എം. ശിവശങ്കര്‍. അദ്ദേഹത്തിന്റെ മറ്റു ബന്ധങ്ങളെ സംബന്ധിച്ച് സംസ്ഥാന ഇന്റലിജന്‍സ് തനിക്ക് ഒരു റിപ്പോര്‍ട്ടും ഇതുവരെയും നല്‍കിയിട്ടില്ലെന്നും പിണറായി  പറഞ്ഞു.

Tags: Pinarayi Vijayancpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.