Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അധികാരം രാജകുടുംബത്തിന്; സുപ്രീംകോടതി വിധി സംസ്ഥാന സര്‍ക്കാരിന് വന്‍തിരിച്ചടി; ഭരണ, ഉപദേശക സമിതികളിലെ അംഗങ്ങള്‍ ഹിന്ദുക്കളാകണം

ബി നിലവറ തുറക്കുന്ന കാര്യം പുതിയ ഭരണസമിതിക്കു തീരുമാനിക്കാം

ഷാല്‍ രാമചന്ദ്രന്‍byഷാല്‍ രാമചന്ദ്രന്‍
Jul 14, 2020, 04:28 pm IST
inKerala
മനമുരുകി... സുപ്രീംകോടതി വിധിയെക്കുറിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ അറിഞ്ഞ മുത്തശ്ശി തലസ്ഥാന നഗരത്തിലെ ലോക്ഡൗണും നിയന്ത്രണങ്ങളുമൊന്നും വകവയ്ക്കാതെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നിലെത്തി ഭഗവാനെ വണങ്ങുന്നു

മനമുരുകി... സുപ്രീംകോടതി വിധിയെക്കുറിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ അറിഞ്ഞ മുത്തശ്ശി തലസ്ഥാന നഗരത്തിലെ ലോക്ഡൗണും നിയന്ത്രണങ്ങളുമൊന്നും വകവയ്ക്കാതെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നിലെത്തി ഭഗവാനെ വണങ്ങുന്നു

ന്യൂദല്‍ഹി: തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണാധികാരം തിരുവിതാംകൂര്‍ രാജകുടുംബത്തിനാണെന്ന് സുപ്രീം കോടതി വിധിച്ചു. ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന 2011ലെ ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ നിര്‍ണായകവും ചരിത്രപരവുമായ വിധി.

ക്ഷേത്ര ഭരണത്തിന് ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ പുതിയ അഞ്ചംഗ സമിതിയെ തെരഞ്ഞെടുക്കാന്‍ നിര്‍ദേശിച്ച കോടതി അതുവരെ, നിലവിലുള്ള ഭരണസമിതി തുടരാനും ഉത്തരവിട്ടു. ക്ഷേത്രക്കണക്കുകള്‍  സുതാര്യമായി  നടത്താന്‍ മൂന്നംഗ ഉപദേശക സമിതി രൂപീകരിക്കാനും കോടതി  നിര്‍ദേശിച്ചു.

കോടാനുകോടികളുടെ സ്വത്തുള്ള ക്ഷേത്രത്തിന്റെ  ഭരണം പിടിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിന് കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി വിധി.  സമിതികളിലെ മുഴുവന്‍ അംഗങ്ങളും ഹിന്ദുക്കളായിരിക്കണമെന്നും ജസ്റ്റിസുമാരായ യു.യു.ലളിത്, ഇന്ദുമല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

  ഇന്ത്യാ ഗവണ്‍മെന്റുമായി ഉടമ്പടിയില്‍ (കവനന്റ്) ഒപ്പിട്ട രാജാവ് മരണമടഞ്ഞുവെന്നും അതിനാല്‍  ക്ഷേത്രത്തില്‍ രാജകുടുംബത്തിന് അവകാശമില്ലെന്നുമുള്ള സര്‍ക്കാര്‍ വാദം  സുപ്രീം കോടതി തള്ളി. ക്ഷേത്ര ഭരണത്തിനും നിയന്ത്രണത്തിനുമുള്ള രാജകുടുംബത്തിന്റെ അവകാശം കവനന്റില്‍ ഒപ്പിട്ടയാള്‍ മരിച്ചതുകൊണ്ട് ഇല്ലാതാകുന്നില്ല. കോടതി ചൂണ്ടിക്കാട്ടി.  

ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യം പുതുതായി രൂപീകരിക്കുന്ന ഭരണ സമിതിക്ക് തീരുമാനിക്കാമെന്നും ക്ഷേത്രം  പൊതുക്ഷേത്രമായി തുടരുമെന്നും കോടതി വ്യക്തമാക്കി.  രാജകുടുംബ പ്രതിനിധിയും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയും അടങ്ങിയ പുതിയ അഞ്ചംഗ ഭരണസമിതിയെ തെരഞ്ഞെടുക്കണം. ഈ സമിതിയാണ് ബി നിലവറ അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുക. നിര്‍ദ്ദേശങ്ങളില്‍ കോടതി വരുത്തിയ ചെറിയ മാറ്റം അംഗീകരിച്ച് രാജകുടുംബം നാലാഴ്ചക്കകം സത്യവാങ്മൂലം നല്‍കണം. അതു ലഭിച്ചാലുടന്‍ സമിതികള്‍ രൂപീകരിക്കും.

ക്ഷേത്രം ഏറ്റെടുക്കാന്‍ സര്‍ക്കാരിനെ അനുവദിച്ച് 2011 ജനുവരിയിലാണ് ഹൈക്കോടതി   ഉത്തരവിട്ടത്. അതേസമയം വിധി അംഗീകരിക്കുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിശദരൂപം പുറത്തുവന്ന ശേഷം ഇതേക്കുറിച്ച് പഠിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: Padmanabha swamy Templeകേരള സര്‍ക്കാര്‍supremecourt
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

India

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്,എം വിജിന്‍ സംസ്ഥാന സെക്രട്ടറി

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

കൊച്ചി മെട്രോയുടെ പേര് മാറ്റാനുളള ശുപാര്‍ശ കേന്ദ്ര നിര്‍ദേശ പ്രകാരമല്ല : കെ എം ആര്‍ എല്‍

ഹലോ ഡിയർ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

2 ദിനം കൊണ്ട് 22.85 കോടി ആഗോള ഗ്രോസ് നേടി “ഖലീഫ”; സൂപ്പർഹിറ്റ് കുതിപ്പുമായി പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം

രമേഷ് വർമ്മയുടെ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ‘മഹാവീർ കർണ്ണ’യുമായി പെൻ മൂവീസ്

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുമായി ഓണസദ്യ ഒരുക്കി കാറ്ററിങ് മേഖല; പ്രതീക്ഷിക്കുന്നത് 500 കോടിയുടെ വിറ്റു വരവ്

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; മുന്‍ ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നീക്കം

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.