Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൂടുതല്‍ പേര്‍ക്കു ബന്ധം; അറസ്റ്റിലായ റമീസ് മുഖ്യ കണ്ണി; തോക്കു കടത്തിയതില്‍ ദുരൂഹ നീക്കങ്ങള്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനു പുറമേ, സിപിഎമ്മിന്റെ വിശ്വസ്തനായി നിയോഗിക്കപ്പെട്ടിട്ടുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ചിലരുടെ പങ്കും കേസില്‍ വ്യക്തമാകുന്നു. കോഴിക്കോട് ജില്ലക്കാരനും വി.എസ്. അച്യുതാനന്ദന്റേയും കോടിയേരിയുടെയും വിശ്വസ്തനായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ള ഒരാളുടെ പങ്ക് പ്രധാനമാണ്.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Jul 13, 2020, 04:32 pm IST
in Kerala
റമീസ്‌

റമീസ്‌

കൊച്ചി:  സ്വര്‍ണക്കള്ളക്കടത്തു കേസില്‍ അറസ്റ്റിലായ മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി പുക്കാട്ടില്‍ മുഹമ്മദ് റമീസിന്റെ ബന്ധങ്ങള്‍  മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതല്‍ പേരിലേക്ക് അന്വേഷണം എത്തിക്കുന്നു. സങ്കീര്‍ണമായ, ഉന്നതര്‍ക്ക് പങ്കാളിത്തമുള്ള കൂടുതല്‍ ബന്ധങ്ങളാണ് റമീസിന്റെ അറസ്റ്റോടെ അന്വേഷണ ഏജന്‍സികള്‍ക്ക് തെളിഞ്ഞുകിട്ടുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനു പുറമേ, സിപിഎമ്മിന്റെ വിശ്വസ്തനായി നിയോഗിക്കപ്പെട്ടിട്ടുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ചിലരുടെ പങ്കും കേസില്‍ വ്യക്തമാകുന്നു. കോഴിക്കോട് ജില്ലക്കാരനും വി.എസ്. അച്യുതാനന്ദന്റേയും കോടിയേരിയുടെയും വിശ്വസ്തനായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ള ഒരാളുടെ പങ്ക് പ്രധാനമാണ്.

കൊച്ചിയില്‍നിന്ന് സ്വര്‍ണം ചെന്നൈയില്‍ എത്തിക്കുന്ന കൂട്ടരില്‍ ഒരു വിഭാഗത്തിന്റെ തലവനായിരുന്നു മുഹമ്മദ് റമീസ്. ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്  മലപ്പുറത്ത് നിന്ന്  ഇയാളെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വച്ച് ചോദ്യം ചെയ്തു. സന്ദീപ് നായരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റമീസിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് ഭരണകക്ഷിയില്‍പ്പെട്ട ഒരു യുവജന സംഘടനാ നേതാവുമായുള്ള ഏറെ അടുത്ത ബന്ധം അയാളുടെ വൈവാഹിക ജീവിതത്തില്‍ ഇനിലക്കാരന്റെ പങ്കുവരെ വളര്‍ന്നിരുന്നു. ബെംഗളൂരുവിലേക്കുള്ള യാത്രകളില്‍ ഈ നേതാവ് ഉപയോഗിച്ചത് റമീസിന്റെ സൗകര്യങ്ങളായിരുന്നു. റമീസിന് ഈ നേതാവു വഴി മുന്‍ ഐടി സെക്രട്ടറി ശിവശങ്കറുമായി അടുത്ത സൗഹൃദമുണ്ട്.  അതിനൊപ്പംതന്നെ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ‘ഗൂഢസംഘ’ത്തിലും വലിയ സ്വാധീനം.

തോക്കു കള്ളക്കടത്തിന് റമീസിനെ ആറുമാസം മുമ്പ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിച്ചിരുന്നു. ആറ് തോക്കുകള്‍ വിഘടിപ്പിച്ച നിലയിലാണ് റമീസ് കടത്തിയത്. ഇതിന് ഒമ്പതു ലക്ഷം രൂപ വിലയുള്ള  ബില്‍ കസ്റ്റംസിന് നല്‍കി. പാലക്കാട് റൈഫിള്‍ ക്ലബ്ബിനുവേണ്ടി എന്നായിരുന്നു ബില്‍. പക്ഷേ അന്വേഷണത്തില്‍ പാലക്കാട് റൈഫിള്‍ ക്ലബ് തോക്കുകള്‍ വാങ്ങാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമായി. ഇതോടെ കേസെടുക്കാന്‍ കസ്റ്റംസ് തീരുമാനിച്ചു. ഇതിന് തിരുവനന്തപുരത്ത് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ബാലിസ്റ്റിക് എക്സാമിനേഷന്‍ കേന്ദ്രത്തിലയച്ച് തോക്കിന്റെ പ്രഹര ശേഷിയും മറ്റും അവര്‍ വിലയിരുത്തി രേഖകള്‍ നല്‍കേണ്ടതുണ്ട്. പക്ഷേ, ആറു മാസം കഴിഞ്ഞിട്ടും ഈ രേഖ തലസ്ഥാനത്തുനിന്ന് എത്തിയിട്ടില്ല. തുടര്‍ന്ന് കസ്റ്റംസ് സൂപ്രണ്ട് മൂന്നു മാസംകൂടി അനുവദിച്ച് കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്. അതിനിടെയാണ് സ്വര്‍ണക്കടത്ത് കേസില്‍ ഇപ്പോള്‍ റമീസ് അറസ്റ്റിലായത്.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍സ്വര്‍ണകടത്ത്തോക്കുകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

Kerala

മുഹമ്മദ് റിയാസിനെ ചടങ്ങിൽ ക്ഷണിച്ചില്ല, പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്ന് പിണറായിയും സർക്കാരും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.