Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കടത്തില്‍ എഫ്‌ഐആര്‍; ഭരണകക്ഷി എംഎല്‍എമാര്‍ക്ക് പങ്കുള്ളതായി എന്‍ഐഎയ്‌ക്ക് സൂചന

കേസില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം വ്യക്തമായതോടെ യുഎപിഎ വകുപ്പുകള്‍ കൂടി ചുമത്തിയാണ് എന്‍ഐഎ എഫ്‌ഐആര്‍ തയാറാക്കിയത്. ദേശീയ സമ്പദ് വ്യവസ്ഥയെയും ദേശീയ സുരക്ഷയെയും ബാധിക്കുന്ന തരത്തിലാണ് ഇന്ത്യയിലേക്ക് വന്‍ തോതില്‍ സ്വര്‍ണക്കടത്ത് നടത്തിയതെന്ന് കസ്റ്റംസും കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. ഒളിവില്‍ കഴിയുന്ന സ്വപ്ന സുരേഷിന് സ്വര്‍ണക്കടത്തില്‍ പ്രധാന പങ്കുണ്ട്. ഇവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായും മകള്‍ വീണയുമായും അടുത്ത ബന്ധമുള്ളതായും വിവരം ലഭിച്ചു.

കെ.എസ് ഉണ്ണികൃഷ്ണൻ by കെ.എസ് ഉണ്ണികൃഷ്ണൻ
Jul 11, 2020, 05:00 pm IST
in Kerala

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തില്‍  ചില ഭരണകക്ഷി എംഎല്‍എമാര്‍ക്കും വ്യവസായികള്‍ക്കും പങ്കുള്ളതായി കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ)സൂചന ലഭിച്ചു.  ഇങ്ങനെ  എട്ടു പ്രാവശ്യമെങ്കിലും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ്  എന്‍ഐഎയുടെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. കേസില്‍ അറസ്റ്റിലായ സരിത്ത് ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത് പ്രധാന തെളിവുകള്‍ നശിപ്പിച്ചിരുന്നു. ഇത് വീണ്ടെടുത്താല്‍ സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ടവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് എന്‍ഐഎ കരുതുന്നത്.  

കേസില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം വ്യക്തമായതോടെ യുഎപിഎ വകുപ്പുകള്‍ കൂടി ചുമത്തിയാണ് എന്‍ഐഎ എഫ്‌ഐആര്‍ തയാറാക്കിയത്. ദേശീയ സമ്പദ് വ്യവസ്ഥയെയും ദേശീയ സുരക്ഷയെയും ബാധിക്കുന്ന തരത്തിലാണ് ഇന്ത്യയിലേക്ക് വന്‍ തോതില്‍ സ്വര്‍ണക്കടത്ത് നടത്തിയതെന്ന് കസ്റ്റംസും കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. ഒളിവില്‍ കഴിയുന്ന സ്വപ്ന സുരേഷിന് സ്വര്‍ണക്കടത്തില്‍ പ്രധാന പങ്കുണ്ട്. ഇവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായും മകള്‍ വീണയുമായും അടുത്ത  ബന്ധമുള്ളതായും വിവരം ലഭിച്ചു.  

മന്ത്രിമാരുമായും നിയമസഭാ സ്പീക്കറുമായും അടുത്ത് ഇടപഴകിയിട്ടുള്ള യുഎഇ കോണ്‍സുലേറ്റിലെ മുന്‍ എക്സിക്യൂട്ടിവ് സെക്രട്ടറിയായ സ്വപ്നയുടെ വിദേശ യാത്രകളെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും  എന്‍ഐഎ വിശദ അന്വേഷണം നടത്തും.  കേസില്‍ പിടിയിലായ പി.എസ്. സരിത്താണ് സ്വര്‍ണക്കടത്തില്‍ സ്വപ്നയുടെ പങ്ക് വെളിപ്പെടുത്തിയത്. വിദേശത്ത് നിന്ന് സ്വര്‍ണം ആരാണ് അയച്ചത്, ആര്‍ക്ക്വേണ്ടി, കൂട്ടാളികള്‍ ആരൊക്കെ, പണം എന്തിന് ഉപയോഗിച്ചു എന്നീ കാര്യങ്ങളില്‍ അന്വേഷണം തുടങ്ങി.

തിരുവനന്തപുരം വിമാനത്താവളം, യുഎഇ കോണ്‍സുലേറ്റ് എന്നിവിടങ്ങളിലെ ചില ഉദ്യോഗസ്ഥരും ഇവര്‍ക്ക് സഹായം നല്‍കിയതായും സൂചന ലഭിച്ചിട്ടുണ്ട് യുഎഇയില്‍ കട നടത്തുന്ന ഫാസില്‍ ഫരീദ് വഴിയാണ് ബാഗേജ് അയച്ചത്. ഫാസില്‍  കൊച്ചി സ്വദേശിയാണ്. ബാഗേജില്‍ 14.82 കോടി രൂപയുടെ 30244.900 ഗ്രാം സ്വര്‍ണമാണുണ്ടായിരുന്നത്. സ്വര്‍ണം അയച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ കസ്റ്റംസിനെ അറിയിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വിഷയംകൂടിയായതിനാല്‍ പിഴവില്ലാത്ത അന്വേഷണത്തിനാണ് എന്‍ഐഎ തയാറാകുന്നത്.

Tags: cpmസ്വര്‍ണകടത്ത്പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

Kerala

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.