Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അയ്യന്തോള്‍ ഫ്‌ളാറ്റ് കൊലയിലെ ഫ്‌ളാഷ് ബാക്ക്; സതീശനെ കൊന്നത് ഫ്‌ളാറ്റിലെ രഹസ്യങ്ങള്‍ പുറത്തറിയാതിരിക്കാന്‍

ഭക്ഷണവും വെള്ളവും നല്‍കാതെയുള്ള ക്രൂരമായ മര്‍ദ്ദനമുറകളെ തുടര്‍ന്ന് സതീശന്‍ മരിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. റഷീദിന് കുഴല്‍പ്പണ ഇടപാടുണ്ടെന്നും പിടിച്ചുപറി, ക്വട്ടേഷന്‍ എന്നിവ നടത്തിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Janmabhumi Online by Janmabhumi Online
Jul 11, 2020, 03:36 pm IST
in Thrissur
കൊലപാതകം.

കൊലപാതകം.

FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: 2016 മാര്‍ച്ച് മൂന്നിനായിരുന്നു നാടിനെ ഞെട്ടിച്ച അയ്യന്തോള്‍ ഫ്‌ളാറ്റ് കൊല നടന്നത്. പ്രൈവറ്റ് ബസ് ഡ്രൈവറായിരുന്ന ഷൊര്‍ണൂര്‍ സ്വദേശി സതീശന്‍ ജോലി ഉപേക്ഷിച്ചിരുന്നതിനാല്‍ മറ്റൊരു ജോലിക്കുള്ള അന്വേഷണത്തിലായിരുന്നു. തിരു-കൊച്ചി ബാങ്കില്‍ ജോലി ശരിയാക്കാമെന്ന് സതീശന് ഉറപ്പു നല്‍കിയ സുഹൃത്ത് റഷീദ് കൊടൈക്കനാലിലെ ഡിജെ പാര്‍ട്ടിക്കുശേഷം കാമുകി ശാശ്വതിയുമൊന്നിച്ച് അയ്യന്തോളിലെ പഞ്ചിക്കലിലെ ഫ്‌ളാറ്റിലെത്തുകയായിരുന്നു. അടുത്ത ദിവസം ജോലി ശരിയാക്കാമെന്നും പണം എത്തിക്കണമെന്നും റഷീദ് പറഞ്ഞതിനെ തുടര്‍ന്ന് വീട്ടില്‍ പോയി പണവുമായി സതീശന്‍ തിരിച്ച് ഫ്‌ളാറ്റിലെത്തി. ഫ്‌ളാറ്റ് അധോലോക കേന്ദ്രമാണെന്ന് മനസിലാക്കിയ സതീശന്‍ ഈ വിവരം മറ്റൊരു സുഹൃത്തിനെ ഫോണില്‍ അറിയിച്ചു.

പിന്നീട് സതീഷിന്റെ ഫോണില്‍ സുഹൃത്ത് വിളിക്കുമ്പോഴെല്ലാം റഷീദാണ് ഫോണെടുത്തത്. ഫ്‌ളാറ്റില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സതീഷ് എന്തെല്ലാം പറഞ്ഞുവെന്ന് ഫോണ്‍ ചെയ്യുമ്പോഴെല്ലാം സുഹൃത്തിനോട് റഷീദ് ചോദിച്ചിരുന്നു. ഫ്‌ളാറ്റില്‍ നടക്കുന്ന രഹസ്യങ്ങള്‍ ചോര്‍ന്നുവെന്ന ധാരണയില്‍ സതീശനെ വെള്ളവും ഭക്ഷണവും നല്‍കാതെ രണ്ടു ദിവസം ബാത്ത്‌റൂമില്‍ പൂട്ടിയിട്ടു. സതീഷിനെ നിരീക്ഷിക്കാന്‍ ഒന്നാം പ്രതി കൃഷ്ണപ്രസാദിനെ റഷീദ് ഏര്‍പ്പാടാക്കി. പിന്നീട് റഷീദിന്റെ നിര്‍ദ്ദേശപ്രകാരം ശാശ്വതിയും കൃഷ്ണപ്രസാദും ചേര്‍ന്ന് സതീശനെ ബാത്ത്‌റൂമില്‍ നിന്ന് പുറത്തിറക്കി ക്രൂരമായി മര്‍ദ്ദിച്ചു.  

 ഭക്ഷണവും വെള്ളവും നല്‍കാതെയുള്ള ക്രൂരമായ മര്‍ദ്ദനമുറകളെ തുടര്‍ന്ന് സതീശന്‍ മരിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. റഷീദിന് കുഴല്‍പ്പണ ഇടപാടുണ്ടെന്നും പിടിച്ചുപറി, ക്വട്ടേഷന്‍ എന്നിവ നടത്തിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആലുവയിലുള്ള തിരു-കൊച്ചി സഹകരണ ബാങ്കില്‍ ജോലി വാങ്ങി തരാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ റഷീദ് തട്ടിയെടുത്തിട്ടുണ്ടെന്നും തെളിഞ്ഞു. സതീശനെ പൂട്ടിയിട്ട സമയം കോണ്‍ഗ്രസ് നേതാവായ എം.ആര്‍. രാംദാസ് ഫ്‌ളാറ്റിലുണ്ടായിരുന്നു. അന്വേഷണം വഴി തെറ്റിക്കാന്‍ രാംദാസ് പോലീസില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നും കുറ്റപത്രത്തിലുണ്ടായിരുന്നു.

Tags: Flatകൊലപാതകം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ഫ്‌ലാറ്റില്‍ നിന്നും വീണ് യുവാവ് മരിച്ചു, ജോലി സമ്മര്‍ദ്ദം മൂലം ജീവനൊടുക്കിയെന്ന് സംശയം

Kerala

വിദ്യാര്‍ഥി ഫ്‌ലാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയ സംഭവം: മൊഴിയെടുത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ചോദ്യങ്ങള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ക്ക് ഉത്തരമില്ല

Kerala

വൈറ്റിലയിലെ ഫ്‌ലാറ്റ് സമുച്ചയത്തിലെ 2 ടവറുകള്‍ പൊളിച്ച് മാറ്റണമെന്ന് ഹൈക്കോടതി

Kerala

ഫ്‌ലാറ്റില്‍ നിന്ന് ചാടി 15 വയസുകാരന്‍ ജീവനൊടുക്കിയ സംഭവം: വൈസ് പ്രിന്‍സിപ്പലിനെ സസ്‌പെന്റ് ചെയ്തു

Kerala

15 വയസുകാരന്‍ ഫ്‌ലാറ്റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി

പുതിയ വാര്‍ത്തകള്‍

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

അമേരിക്കയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്ഥാനമില്ല, അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നത്തില്‍ ഇടപെട്ടാല്‍ സൊഹ്റാന്‍ മംദാനിയെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ്

കൊല്ലത്ത് പാചക വാതക സിലിണ്ടറിന് തിപിടിച്ച് വീട് കത്തി നശിച്ചു

നടി കെ ആര്‍ വിജയ ശബരിമലയില്‍ നടയ്‌ക്ക് വച്ച ആന ചരിഞ്ഞു

ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരം: മന്ത്രി വി ശിവന്‍കുട്ടി

ഉദ്ധവ് താക്കറെ (വലത്ത്) മകന്‍ ആദിത്യ താക്കറെയും ഫുഡ് റൈറ്ററും എഴുത്തുകാരനും  ടെലിവിഷൻ താരവുമായ കുനാൽ വിജയ് കറും വിഭവസമൃദ്ധമായ തീന്‍മേശയില്‍ ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്നു (ഇടത്ത്)

ഹിന്ദി വേണ്ടെന്ന് ഉദ്ധവ് താക്കറെ; മകന്‍ ആദിത്യ താക്കറെ കുശാലായി ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്ന വീഡിയോ പുറത്ത്

ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മഴവിൽ അഴകിൽ ഒഴുകുന്ന നദി; വിസ്മയക്കാഴ്ചയ്‌ക്കു പിന്നിൽ

മുടികൊഴിച്ചിലാണോ? കരുത്തുള്ള മുടി നേടാൻ മുരിങ്ങയില മാത്രം മതി

ഡോ. ഹാരിസ് ചിറക്കല്ലിന്റെ ആരോപണം അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies