Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്‌പെയ്‌സ് കോണ്‍ക്ലേവില്‍ സ്വപ്‌ന സംഘാടക; ഐഎസ്ആര്‍ഒ, വിഎസ്എസ്എസ്‌സി ശാസ്ത്രജ്ഞരെ വലയിലാക്കാനുള്ള ശ്രമമെന്ന് സംശയം; ദുരൂഹത ഏറുന്നു

ഈ വര്‍ഷം ജനുവരി 31നും ഫെബ്രുവരി ഒന്നിനും തിരുവനന്തപുരം റാവിസ് ലീലാ ഹോട്ടലിലാണ് 'എഡ്ജ് 2020' എന്ന പേരില്‍ സ്‌പെയ്‌സ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. മുഖ്യ സംഘാടക സ്വപ്‌ന സുരേഷ് ആയിരുന്നു. മുഖ്യമന്ത്രിയുടെ കീഴിലുള്ള സയന്‍സ് ആന്‍ഡ് ടെക്നോളജി വകുപ്പിന്റെ കീഴില്‍ സ്‌പെയ്സ് പാര്‍ക്കില്‍ സ്‌പെയ്‌സ് പാര്‍ക്ക് പ്രോജക്ട് ഓപ്പറേഷന്‍ മാനേജര്‍ എന്ന പേരിലായിരുന്നു സംഘാടനം.

അനീഷ് അയിലം by അനീഷ് അയിലം
Jul 10, 2020, 04:56 pm IST
in Kerala

തിരുവനന്തപുരം: അന്താരാഷ്‌ട്ര സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ സ്‌പെയ്‌സ് ക്ലോണ്‍ക്ലേവിലും ദുരൂഹത. ഐഎസ്ആര്‍ഒ, വിഎസ്എസ്എസ്‌സി ശാസ്ത്രജ്ഞരെ വലയിലാക്കാനുള്ള ശ്രമമെന്ന് സംശയം. സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെയ്‌സ് കേരള വിഭാഗം നടത്തിയ ബഹിരാകാശ  കോണ്‍ക്ലേവില്‍ പങ്കെടുത്തത് വിദേശത്തെയും സ്വദേശത്തെയും ശാസ്ത്രജ്ഞരും സ്വകാര്യ സംരംഭകരും. ഇത് സംബന്ധിച്ച വിവിധ കരാറുകളില്‍ ഏര്‍പ്പെട്ടത് സ്വപ്‌നയെന്ന് സൂചന.

ഈ വര്‍ഷം ജനുവരി 31നും ഫെബ്രുവരി ഒന്നിനും തിരുവനന്തപുരം റാവിസ് ലീലാ ഹോട്ടലിലാണ് ‘എഡ്ജ് 2020’ എന്ന പേരില്‍  സ്‌പെയ്‌സ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. മുഖ്യ സംഘാടക സ്വപ്‌ന സുരേഷ് ആയിരുന്നു. മുഖ്യമന്ത്രിയുടെ കീഴിലുള്ള സയന്‍സ് ആന്‍ഡ് ടെക്നോളജി വകുപ്പിന്റെ കീഴില്‍ സ്‌പെയ്സ് പാര്‍ക്കില്‍ സ്‌പെയ്‌സ് പാര്‍ക്ക് പ്രോജക്ട് ഓപ്പറേഷന്‍ മാനേജര്‍ എന്ന പേരിലായിരുന്നു സംഘാടനം. ശാസ്ത്ര രംഗത്തുള്ള സ്റ്റാര്‍ട്ടപ്പുകള്‍, എംഎസ്എംഇകള്‍, ഗവേഷകസ്ഥാപനങ്ങള്‍ എന്നിവയെ കേരള സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു എന്ന തലക്കെട്ടോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സംരംഭകരെയും ശാസ്ത്രജ്ഞരെ ക്ഷണിച്ചതും സ്വപ്‌നയാണ്.

ഐഎസ്ആര്‍ഒ, വിഎസ്എസ്‌സിയില്‍ നിന്നടക്കം സീനിയര്‍-ജൂനിയര്‍ ശാസ്ത്രജ്ഞരെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. ഇവരില്‍ പലരുമായും സ്വപ്‌നയും സംഘവും  സൗഹൃദം സ്ഥാപിക്കാനുള്ള ശ്രമം നടത്തി. വിദേശത്ത് നിന്നുള്ള ബഹിരാകാശ സ്വകാര്യ കമ്പനികളുടെ മേധാവികളുമായി ബന്ധപ്പെടാനും ഇവര്‍ക്ക് അവസരം ഒരുക്കി.  വിഎസ്എസ്്എസ്‌സി, ഐഎസ്ആര്‍ഒ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ മറയാക്കി ചില  സ്വകാര്യ വന്‍കിട കമ്പനികളുമായി കരാറുകള്‍ പരിപാടിയില്‍ വച്ച് ഒപ്പിട്ടിരുന്നു. കരാറുകളെ സംബന്ധിച്ചും ദുരൂഹത നിലനില്‍ക്കുന്നു.

മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവരായിരുന്നു സമ്മേളനത്തിലെ പ്രധാനികള്‍.  ഈ സമ്മേളനത്തില്‍ ഫെബ്രുവരി ഒന്നിന് വൈകിട്ട് നാല് മണി മുതല്‍ നാല് മണിക്കൂറാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തത്. അന്താരാഷ്‌ട്ര സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവര്‍ ഈ പരിപാടിയുടെ മുഖ്യ സംഘാടകരായത് സംബന്ധിച്ച് സംശയങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. പരിപാടി സംഘടിപ്പിച്ചതും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് ആണെന്നും   ഈ പരിപാടിയുടെ സ്‌പോണ്‍സര്‍ഷിപ് വിറ്റതുപോലും കോടികള്‍ക്കാണെന്ന ആരോപണവും ഉണ്ട്.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍swapna suresh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

Kerala

മുഹമ്മദ് റിയാസിനെ ചടങ്ങിൽ ക്ഷണിച്ചില്ല, പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്ന് പിണറായിയും സർക്കാരും

Kerala

മമ്മൂട്ടിയെ തള്ളി പിണറായി വിജയനും മുഹമ്മദ് റിയാസും; പിന്നില്‍ ന്യൂനപക്ഷവോട്ട് നഷ്ടമാകുമോ എന്ന ഭയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.