Wednesday, June 11, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അന്നമൂട്ടുന്നവര്‍ക്ക് അന്നംമുട്ടി; സംസ്ഥാനത്തെ 14,600 സര്‍ക്കാര്‍ സ്‌കൂളുകളിലെ പാചകത്തൊഴിലാളികള്‍ പട്ടിണിയില്‍

തൊഴിലാളികളുടേത് എന്നവകാശപ്പെടുന്ന ഇടതു സര്‍ക്കാര്‍ ഈ വിഭാഗത്തോട് കടുത്ത അവഗണനയാണ് തുടരുന്നത്. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് 2016 ജൂണ്‍ മുതല്‍ 2019 ജൂലൈ വരെ ജോലി ചെയ്ത ഇനത്തില്‍ തൊഴിലാളികള്‍ക്കുള്ള ശമ്പള കുടിശിക നല്‍കാത്തത്. ഇതില്‍ പല തവണ പരാതികളും നിവേദനങ്ങളും നല്‍കിയിട്ടും വിവിധ കാരണങ്ങള്‍ പറഞ്ഞ് തുക നല്‍കുന്നത് നീട്ടി

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Jul 6, 2020, 10:21 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: സംസ്ഥാനത്തെ 14,600 സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ പട്ടിണിയില്‍. കൊറോണ കാരണം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിടുകയും ഓണ്‍ലൈന്‍ പഠനം വ്യാപകമാക്കുകയും ചെയ്തതോടെയാണ് ഇവരുടെ ഉപജീവനം വഴിമുട്ടിയത്. 12,700 സര്‍ക്കാര്‍ സ്‌കൂളുകളിലായാണ് ഇത്രയും തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. 500 കുട്ടികള്‍ക്ക് ഒരു പാചകത്തൊഴിലാളിയെന്ന നിലയിലാണ് ഇപ്പോള്‍. 95 ശതമാനം പേരും സ്ത്രീകളാണ്.  

തൊഴിലാളികളുടേത് എന്നവകാശപ്പെടുന്ന ഇടതു സര്‍ക്കാര്‍ ഈ വിഭാഗത്തോട് കടുത്ത അവഗണനയാണ് തുടരുന്നത്. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് 2016 ജൂണ്‍ മുതല്‍ 2019 ജൂലൈ വരെ ജോലി ചെയ്ത ഇനത്തില്‍ തൊഴിലാളികള്‍ക്കുള്ള ശമ്പള കുടിശിക നല്‍കാത്തത്. ഇതില്‍ പല തവണ പരാതികളും നിവേദനങ്ങളും നല്‍കിയിട്ടും വിവിധ കാരണങ്ങള്‍ പറഞ്ഞ് തുക നല്‍കുന്നത് നീട്ടി. കൊറോണക്കാലത്തെ സമാശ്വാസവേതനമായി പ്രഖ്യാപിച്ച 2000 രൂപയും ഇതുവരെയും പിണറായി സര്‍ക്കാര്‍ വിതരണം ചെയ്തിട്ടില്ല. തൊഴില്‍നഷ്ടത്തിന്റെ സാഹചര്യത്തില്‍ കുടിശിക വേതനം അടിയന്തരമായി നല്‍കണമെന്നും സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നുമാണ് ഉയരുന്ന ആവശ്യം.  

ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ 66 കോടി രൂപയാണ് ഈ വിഭാഗം തൊഴിലാളികള്‍ക്കായി കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് വഴി അധികമായി കേരളത്തിന് അനുവദിച്ചത്. ഈ തുകയും സംസ്ഥാനസര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചതായാണ് സൂചന. ഇതോടൊപ്പം വേതന നിഷേധത്തിന് കൊറോണ സാഹചര്യത്തിന്റെ ഭാഗമായുള്ള സാമ്പത്തിക ഞെരുക്കവും സര്‍ക്കാര്‍ എടുത്തുപറയുന്നു.  

കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്ന പാചകത്തൊഴിലാളികള്‍ കഴിഞ്ഞ മൂന്നു മാസമായി പട്ടിണിയിലായിട്ടും ഈ നീതിനിഷേധം കണ്ടില്ലെന്ന മട്ടിലാണ് വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും മുന്നോട്ടു പോകുന്നത്. ചെറിയ രീതിയില്‍ പോലും പ്രതിഷേധമുയര്‍ത്താനുള്ള സംഘടനാബലം ഇവര്‍ക്കില്ലെന്നതാണ് വാസ്തവം. ഒരായുസ്സ് മുഴുവനും സ്‌കൂള്‍ കുട്ടികള്‍ക്ക് മാതൃവാത്സല്യത്തോടെ ഉച്ചഭക്ഷണം തയാറാക്കി നല്‍കുന്നവര്‍ക്കാണ് ഈ ദുര്‍ഗതി.

Tags: keralaschools
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചിയില്‍ ഉണ്ടായ കണ്ടെയ്നര്‍ കപ്പല്‍ അപകടം (ഇടത്ത്) കോഴിക്കോട് ബേപ്പൂരിലുണ്ടായ ചരക്ക് കപ്പല്‍ അപകടം (വലത്ത്)
Kerala

വിഴിഞ്ഞത്തെ ഏകാന്തതയുടെ അപാരതീരമാക്കുമോ എന്ന് ട്രോള്‍

Literature

ധൈര്യമായി പറയാന്‍ കഴിയുന്നത് കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമെന്ന് ഇടതു പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് സക്കറിയ

Kerala

ഇടുക്കി മൈലാടുംപാറക്ക് സമീപം കടുവ കുഴിയില്‍ വീണു : പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ തുടർന്ന് വനം വകുപ്പ്

Kerala

മെസിയും അര്‍ജന്റീന ടീമും ഒക്ടോബര്‍ – നവംബര്‍ മാസത്തില്‍ കേരളത്തില്‍

One month old baby feet
Kerala

ഒരു വയസ്സുള്ള കുഞ്ഞിന് അധിക ഡോസ് മരുന്ന് നല്‍കിയ സംഭവം : അന്വേഷണം ആരംഭിച്ച് ആരോഗ്യ വകുപ്പ്

പുതിയ വാര്‍ത്തകള്‍

തീപിടുത്തമുണ്ടായ കപ്പലില്‍ വടം കെട്ട് ടഗ് ബോട്ടുമായി ബന്ധിപ്പിച്ചു,കൂടുതല്‍ ദൂരത്തേക്ക് വലിച്ചു കൊണ്ടുപോകും

സ്‌കൂള്‍ സമയമാറ്റത്തെ വിമര്‍ശിച്ച് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍

കറന്റ് പോയത് ചോദ്യം ചെയ്‌തെത്തിയവര്‍ കെഎസ്ഇബി ജീവനക്കാരെ മര്‍ദ്ദിച്ചു

പാകിസ്ഥാന്‍ പ്രസിഡന്‍റ് ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) പാകിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ് (വലത്ത്)

ഓപ്പറേഷൻ സിന്ദൂരിനുശേഷം, പാകിസ്ഥാന്റെ അവസ്ഥ വഷളാകുന്നു…പാകിസ്ഥാന്റെ ഏറ്റവും വലിയ ഈ കമ്പനി വില്‍ക്കാന്‍ വെച്ചിരിക്കുന്നു

വിദ്യാര്‍ത്ഥിനിയെ ബസ്റ്റോപ്പില്‍ ഇറക്കാത്തതിന് സ്വകാര്യ ബസിന് പിഴചുമത്തി ട്രാഫിക് പൊലീസ്

നിലമ്പൂരിലേത് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച ഉപതിരഞ്ഞെടുപ്പ്: വി മുരളീധരന്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)

തുര്‍ക്കി രോഷാകുലരാണ്…യുദ്ധക്കൊതിയനായ എര്‍ദോഗാന്‍ അപകടകാരിയെന്ന് റിപ്പോര്‍ട്ട്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കരിയർ റെഡി ഡിഗ്രി കോഴ്സുകൾ കേരളത്തിൽ

ബ്രഹ്മോസ് 2

ശബ്ദത്തേക്കാള്‍ ഏഴ് മടങ്ങ് വേഗതയുള്ള പുതുതലമുറ ബ്രഹ്മോസ്; ഈ ഹൈപ്പര്‍ സോണിക് ബ്രഹ്മോസ് മിസൈല്‍ പാക് പേടിസ്വപ്നമാകും

മോദിയും , ഇന്ത്യക്കാരും ഇടഞ്ഞാൽ എന്തുണ്ടാകുമെന്ന് മാലദ്വീപിനോട് ചോദിക്കണം : തുർക്കിയ്‌ക്ക് മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies