Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉത്തരക്കടലാസ് കാണാതായ സംഭവം ആദ്യമല്ല

കൊട്ടാരക്കര മുട്ടറ ഹയര്‍സെക്കന്‍ഡറിയില്‍ നിന്നുള്ള ഉത്തരക്കടലാസുകള്‍ എത്തേണ്ടിയിരുന്നത് പാലക്കാട് മോയന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ്. എന്നാല്‍ അങ്ങോട്ടേക്കുള്ള സഞ്ചാരത്തിനിടയില്‍ വിലാസം തെറ്റി എറണാകുളത്തേക്ക് എത്തപ്പെടുകയും അവിടെ നിന്നും വീണ്ടും പാലക്കാട്ടേക്ക് അയക്കുകയുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2020, 04:30 pm IST
in Kerala
നടപടി ആവശ്യപ്പെട്ട് എബിവിപിയുടെ നേതൃത്വത്തില്‍ മുട്ടറ സ്‌കൂളിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരം

നടപടി ആവശ്യപ്പെട്ട് എബിവിപിയുടെ നേതൃത്വത്തില്‍ മുട്ടറ സ്‌കൂളിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരം

കൊട്ടാരക്കര: മുട്ടറ സ്‌കൂളില്‍ പരീക്ഷയെഴുതിയ പ്ലസ് ടു വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവം ഒഴിവാക്കാമായിരുന്നത്. ഇതിന് തൊട്ടുമുമ്പാണ് സമാനരീതിയിലുള്ള സംഭവം പാലക്കാട് ഉണ്ടായത്. പാലക്കാടുനിന്നും തിരുവനന്തപുരത്തെ കിളിമാനൂരിലേക്ക് അയച്ച ഉത്തരക്കടലാസുകള്‍ തപാല്‍വകുപ്പിന്റെ സോര്‍ട്ടിംഗിലെ പാകപ്പിഴയില്‍ ലക്ഷ്യം തെറ്റി കോട്ടയത്തേക്കുപോയി. എന്നാല്‍ കൃത്യമായും സമയോചിതമായും ഹയര്‍ സെക്കന്‍ഡറി വിഭാഗം ഇടപെട്ടതിനാല്‍ ഉത്തരക്കടലാസുകള്‍ വീണ്ടെടുക്കുകയും തിരുവനന്തപുരത്ത് തന്നെ എത്തിച്ച് മൂല്യനിര്‍ണയം നടത്തുകയും ചെയ്തു.

കൊട്ടാരക്കര മുട്ടറ ഹയര്‍സെക്കന്‍ഡറിയില്‍ നിന്നുള്ള ഉത്തരക്കടലാസുകള്‍ എത്തേണ്ടിയിരുന്നത് പാലക്കാട് മോയന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ്. എന്നാല്‍ അങ്ങോട്ടേക്കുള്ള സഞ്ചാരത്തിനിടയില്‍ വിലാസം തെറ്റി എറണാകുളത്തേക്ക് എത്തപ്പെടുകയും അവിടെ നിന്നും വീണ്ടും പാലക്കാട്ടേക്ക് അയക്കുകയുമായിരുന്നു.

ജൂലൈ 11ന് ഫലപ്രഖ്യാപനം നടക്കാനിരിക്കെയാണ് അനിശ്ചിതത്വത്തില്‍ മുട്ടറയിലെ വിദ്യാര്‍ഥികള്‍ ഉഴലുന്നത്. കേരളത്തില്‍ എല്ലാ തപാല്‍ ഓഫീസുകളിലും ആര്‍എംഎസുകളിലും പരിശോധന നടത്തിയതായാണ് വകുപ്പ് അധികൃതര്‍ പറയുന്നത്. തമിഴ്‌നാട്ടിലെ ഏതെങ്കിലും ഓഫീസില്‍ ഉത്തരക്കടലാസ് ഉണ്ടായിരിക്കാനുള്ള സാധ്യതയാണ് ഏറ്റവും ഒടുവില്‍ തപാല്‍വകുപ്പ് ഉന്നയിക്കുന്നത്. ഉത്തരക്കടലാസ് കണ്ടെത്താനുള്ള തെരച്ചിലില്‍ ഇനി കാര്യമില്ലെന്ന് തപാല്‍വകുപ്പ് മധ്യമേഖലാ സൂപ്രണ്ട് വ്യക്തമാക്കിക്കഴിഞ്ഞു. കോവിഡ് കാരണം തപാല്‍വകുപ്പിലും ഹാജര്‍ കുറവായിരുന്ന നാളുകളിലാണ് ഉത്തരക്കടലാസുകള്‍ കൈകാര്യം ചെയ്തതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

നടപടി എടുക്കണമെന്ന് എബിവിപി

മുട്ടറ സ്‌കൂളിലെ പ്ലസ് ടൂ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസിന്റെ തിരോധാനത്തില്‍ എബിവിപി പ്രതിഷേധിച്ചു. ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു. എബിവിപി കൊട്ടാരക്കര നഗര്‍ പ്രസിഡന്റ് വിഷ്ണു ഓടനാവട്ടം അധ്യക്ഷത വഹിച്ച പ്രതിഷേധം യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വല്ലം വിഷ്ണു ഉദ്ഘാടനം ചെയ്തു. നേതാക്കളായ രാഹുല്‍ മണികണ്‌ഠേശ്വരം, പ്രേംകുമാര്‍ വല്ലം, രാഹുല്‍ പടിഞ്ഞാറ്റിന്‍കര, അനന്തന്‍ എഴുകോണ്‍, സുനിത് കട്ടയില്‍, അതുല്‍ ഓടനാവട്ടം, അനന്തു അമ്പലത്തുംകാല, സന്ദീപ് കുരുകേശ്വരം തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: missing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

Kerala

തെന്മലയില്‍ കാടിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

Kerala

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

Kerala

കാട്ടില്‍ വഴി തെറ്റി അലഞ്ഞ ശരണ്യയുടെ കൈയ്യിലുണ്ടായിരുന്നത് വെള്ളം മാത്രം, ഫോണ്‍ ഓഫായതോടെ പുറം ലോകവുമായി ബന്ധപ്പെടാനായില്ല

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തിലെ ലക്ഷ്മീദേവിയും ദുര്‍ഗ്ഗാദേവിയും മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചോ? റിയാസിന്‍റേത് കമ്മ്യൂണിസമല്ല, കമ്മ്യൂണലിസം

പന്തളത്ത് കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് എം ഡി എം എ കടത്ത് ; കേസിലെ മൂന്നാം പ്രതി ഷെബീന ഖാൻ അറസ്റ്റിൽ

“അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”….നിയമസഭയിലേക്ക് പോകുംമുമ്പേ ബലിദാനികളെ ഓര്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വൈറല്‍…

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

ബംഗ്ലാദേശികളെ പൂട്ടാൻ പണി ഒരുക്കി സുവേന്ദു ; സി.എ.എയുടെ പരിധിയിൽ വരാത്തവർ നുഴഞ്ഞുകയറ്റക്കാർ തന്നെ ; നേരിട്ട് ബി.എസ്.എഫിന് കൈമാറും 

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.