Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്ലസ് ടു ഉത്തരക്കടലാസ് കാണാതായ സംഭവം; വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയില്‍

മൂല്യനിര്‍ണയം പൂര്‍ത്തിയായി ഫലപ്രഖ്യാപനത്തിനു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മുട്ടറ സ്‌കൂളിലെ 61 കുട്ടികളുടെ ഭാവി തുലാസിലാക്കിയിരിക്കുകയാണ് വിദ്യാഭ്യാസവകുപ്പ്. ഉത്തരക്കടലാസ് എവിടെയാണെന്നു പോലും ഇതുവരെ കïെത്താനും സാധിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2020, 03:05 pm IST
in Kerala
ആശങ്കയില്‍ സ്‌കൂള്‍പരിസരത്ത് കൂടിനില്‍ക്കുന്ന പ്ലസ് ടു വിദ്യാര്‍ഥികള്‍

ആശങ്കയില്‍ സ്‌കൂള്‍പരിസരത്ത് കൂടിനില്‍ക്കുന്ന പ്ലസ് ടു വിദ്യാര്‍ഥികള്‍

കൊട്ടാരക്കര: മുട്ടറ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 61 പ്ലസ് ടു വിദ്യാര്‍ഥികളുടെ കണക്കുപരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കാണാതായി് ഒരുമാസമായിട്ടും കണ്ടെത്താനാകാത്തത് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും കടുത്ത ആശങ്കയിലാക്കുന്നു. കഴിഞ്ഞമാസം 30ന് അവസാന പരീക്ഷയായി നടന്ന ഗണിതത്തിന്റെ ഉത്തരക്കടലാസാണ് വിദ്യാഭ്യാസവകുപ്പിന്റെ നിരുത്തരവാദ സമീപനം മൂലം കാണാതായത്.

പരീക്ഷ കഴിഞ്ഞ് ഹെഡ് പോസ്റ്റ് ഓഫീസ് പരീക്ഷാകൗണ്ടര്‍ വഴി പാലക്കാട്ടേക്ക് അയയ്‌ക്കേണ്ട പേപ്പര്‍ ആദ്യം എറണാകുളത്തും തെറ്റുപറ്റിയതോടെ അവിടെ നിന്നും പാലക്കാട്ടേക്കും അയച്ചതായാണ് നിഗമനം. പ്ലസ് ടു പരീക്ഷയില്‍ തുടക്കത്തില്‍ പാലക്കാട്ടേക്ക് അയയ്‌ക്കേണ്ട പേപ്പര്‍ എറണാകുളത്ത് അയച്ചു. ആ തെറ്റ് അധികൃതര്‍ ആവര്‍ത്തിക്കുകയായിരുന്നു. മൂല്യനിര്‍ണയം പൂര്‍ത്തിയായി ഫലപ്രഖ്യാപനത്തിനു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മുട്ടറ സ്‌കൂളിലെ 61 കുട്ടികളുടെ ഭാവി തുലാസിലാക്കിയിരിക്കുകയാണ് വിദ്യാഭ്യാസവകുപ്പ്. ഉത്തരക്കടലാസ് എവിടെയാണെന്നു പോലും ഇതുവരെ കïെത്താനും സാധിച്ചിട്ടില്ല.

വിദ്യാര്‍ഥികളും രക്ഷിതാക്കളും പിടിഎ കമ്മിറ്റിയും ചേര്‍ന്ന് വിദ്യാഭ്യാസവകുപ്പ്, പരീക്ഷ കണ്‍ട്രോളര്‍, ഹയര്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ടുമെന്റ് എന്നിവിടങ്ങളില്‍ പരാതി കൊടുത്തെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.  

വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായതോടെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും. ഉത്തരക്കടലാസ് കോയമ്പത്തൂരില്‍ ലഭിച്ചെന്ന് ഊഹാപോഹങ്ങള്‍ ഇറക്കിയും തപാല്‍ വകുപ്പിന്റെ മേല്‍ കുറ്റം ചാരിയും രക്ഷപ്പെടാനുള്ള നീക്കമാണ് വിദ്യാഭ്യാസവകുപ്പിന്റേതെന്ന ആരോപണം ശക്തമാണ്. പ്ലസ് ടു പരീക്ഷാഫലം എത്തുമ്പോള്‍  തങ്ങളുടേതല്ലാത്ത കുറ്റത്തിന് പരീക്ഷാഫലം ലഭിക്കില്ലെന്നതും മറ്റു കുട്ടികള്‍ക്കൊപ്പം ഉപരിപഠനത്തിന് പോകാന്‍ കഴിയില്ലല്ലോ എന്നുമുള്ള വിഷമത്തിലാണ് മുട്ടറ സ്‌കൂളിലെ 61 വിദ്യാര്‍ഥികള്‍. കോവിഡ് പശ്ചാത്തലത്തില്‍ കണക്കു പരീക്ഷയ്‌ക്ക് വര്‍ക്ക് ഔട്ട് നടത്താനും മറ്റും കിട്ടിയ സമയം ഫലമില്ലാതെ പോയതിലും വാട്‌സാപ്പ് ഗ്രൂപ്പ് വഴി പഠനവും ഗണിതത്തിന് കൊടുത്ത പ്രത്യേക പരിഗണയുമൊക്കെ വിഫലമായായതായി വിദ്യാര്‍ഥികള്‍ പറയുന്നു. ഇനി ഒരു സേ പരീക്ഷ എഴുതാനായാല്‍ കഴിഞ്ഞ കണക്കുപരീക്ഷ എഴുതിയ ഫലം ഉണ്ടാകുമോയെന്നും വിദ്യാര്‍ഥികള്‍ ചോദിക്കുന്നു. തുടര്‍വിദ്യാഭ്യാസ മേഖലകളില്‍ പ്രവേശനത്തിന് കടുത്ത മത്സരങ്ങള്‍ നിലനില്‍ക്കുമ്പോള്‍ റിസള്‍ട്ട് വൈകിയാല്‍ മക്കളുടെ ഭാവിയെന്താകുമെന്ന ആശങ്കയിലാണ് രക്ഷിതാക്കളും.

രമേശ് അവണൂര്‍

Tags: പ്ലസ്ടുstudentexam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റി

Kerala

കണ്ണൂരില്‍ ഒമ്പതാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കി

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.