Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വെള്ളിത്തിളക്കത്തില്‍ ഓടിക്കയറിയത് സ്വര്‍ണത്തിലേക്ക്; മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി നാട്ടിലെ താരമായി ജിഷ്ണു

സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ നാനൂറു മീറ്റര്‍ ഓട്ടത്തില്‍ വെള്ളി മെഡല്‍ നേടിയതിന്റെ ആഹ്ലാദാരവങ്ങള്‍ക്കിടെയാണ് ജിഷ്ണു എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2020, 11:23 am IST
in Kozhikode
പരിശീലകന്‍ വിനു കെ. വിശ്വനാഥിനൊപ്പം വി.ടി. ജിഷ്ണു

പരിശീലകന്‍ വിനു കെ. വിശ്വനാഥിനൊപ്പം വി.ടി. ജിഷ്ണു

കോഴിക്കോട്:വി.ടി. ജിഷ്ണുവിന്റെ നേട്ടങ്ങളുടെ പട്ടികയില്‍  തങ്കത്തിളക്കം. എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് ജിഷ്ണു വീണ്ടും നാട്ടിലെ താരമായത്. സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ നാനൂറു മീറ്റര്‍ ഓട്ടത്തില്‍ വെള്ളി മെഡല്‍ നേടിയതിന്റെ ആഹ്ളാദാരവങ്ങള്‍ക്കിടെയാണ് ജിഷ്ണു എസ്എസ്എല്‍സി പരീക്ഷക്കുള്ള കഠിനപരിശ്രമത്തിനിറങ്ങിയത്. ട്യൂഷന്‍ പോലും ഇല്ലാതെയാണ് ജിഷ്ണുവിന്റെ ഈ നേട്ടമെന്ന് അറിയുമ്പോഴാണ് ഫുള്‍ എപ്ലസിന് തിളക്കമേറുന്നത്. കോട്ടൂളി സരസ്വതി വിദ്യാമന്ദിരം സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ജിഷ്ണു അണ്ടര്‍-14 റഗ്ബി കേരള ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ്.  

കോട്ടയത്ത് നടന്ന  സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ നാനൂറു മീറ്റര്‍ ഓട്ടത്തില്‍ മത്സരാര്‍ത്ഥിയായിരുന്നു ജിഷ്ണു. മീറ്റിനിടെ ഹാമര്‍ത്രോ വീണ് മത്സരാര്‍ത്ഥി മരിച്ചതോടെ മത്സരങ്ങള്‍ മാറ്റിവെച്ചു. ഫെബ്രുവരി 10 മുതല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ മത്സരങ്ങള്‍ പുനരാരംഭിച്ചു. എസ്എസ്എല്‍സി പരീക്ഷയുടെ മുന്നൊരുക്കം നടക്കുന്നതിനിടെയാണ് മത്സരം എത്തിയതെങ്കിലും മീറ്റ് വേണ്ടെന്ന് വെക്കാന്‍  ജിഷ്ണു തയ്യാറായില്ല. 

മീറ്റിനുവേണ്ടി രാവിലെയും വൈകിട്ടും പരിശീലനമായിരുന്നു. വിനു കെ. വിശ്വനാഥിന്റെ കീഴിലായിരുന്നു പരിശീലനം. മറ്റു കുട്ടികള്‍ പഠിക്കാനിരിക്കുമ്പോള്‍ മെഡിക്കല്‍ കോളേജ് സ്റ്റേഡിയത്തില്‍ പരിശീലനത്തിലാകും ജിഷ്ണു. ആ പരിശീലീനത്തിന്റെ ഫലമായി ലഭിച്ചതാകട്ടെ നാനൂറു മീറ്റര്‍ ഓട്ടത്തിലെ വെള്ളി മെഡലും.  

മീറ്റിന് ശേഷമുള്ള മൂന്നാഴ്ചത്തെ കഠിനപരിശ്രമമാണ് ഫുള്‍ എപ്ലസില്‍ എത്തിച്ചതെന്ന് ജിഷ്ണു പറഞ്ഞു. സ്‌കൂള്‍ അദ്ധ്യാപകരും സുഹൃത്തുക്കളും മികച്ച പിന്തുണയാണ് നല്‍കിയത്. അദ്ധ്യാപകര്‍ ഒഴിവു സമയങ്ങളില്‍ പ്രത്യേകം ക്ലാസുകള്‍ എടുത്തു നല്‍കുകയും ചെയ്തു. ക്ലാസ് അദ്ധ്യാപിക സുധ കൊടക്കാട്, കണക്ക് അദ്ധ്യാപിക മിനി,  സുഹൃത്തുക്കളായ കെ.എസ്. അഭിനവ്, ഹരികൃഷ്ണന്‍ എന്നിവര്‍ പഠിക്കുന്നതിനാവശ്യമായ എല്ലാ സഹായവും ചെയ്തു നല്‍കിയെന്നും ജിഷ്ണു പറഞ്ഞു. വിദ്യാനികേതന്‍ സംസ്ഥാന കായികമേളയിലും മീററ്റില്‍ നടന്ന വിദ്യാഭാരതി ദേശീയ അത്‌ലറ്റിക്‌സ് മീറ്റിലും ജിഷ്ണു പങ്കെടുത്തിട്ടുണ്ട്.  

സ്‌പോര്‍ട്‌സും പഠനവും ഒരുമിച്ചു കൊണ്ടുപോകണമെന്നാണ് ജിഷ്ണുവിന്റെ ആഗ്രഹം. പ്ലസ് വണ്‍ കൊമേഴ്‌സ് എടുത്ത് പഠിക്കാനാണ് തീരുമാനം. പിന്തുണയേകി അച്ഛന്‍ കോട്ടൂളി മീമ്പാലകുന്ന് കണിയാറക്കല്‍ വീട്ടില്‍ വി.ടി. ജയനും അമ്മ കെ.എം. ജാന്‍സിയും  സഹോദരി ശ്രീലക്ഷ്മിയും കൂടെയുണ്ട്.

Tags: goldkozhikode
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

Kerala

സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്; അറിയാം ഇന്നത്തെ വില

Kerala

ആലുവയില്‍ വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ അയല്‍വാസി പിടിയില്‍

Kerala

കേരളത്തില്‍ നിന്നും 20 ലക്ഷത്തിന്റെ സ്വര്‍ണവുമായി മുങ്ങി ആന്‍ഡമാന്‍ ദ്വീപുകളിലെ കാട്ടിലൊളിച്ച പ്രതികളെ പിടികൂടി തൃക്കാക്കര പൊലീസ്

Kerala

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

പുതിയ വാര്‍ത്തകള്‍

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.