Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അപകടാവസ്ഥയിലായ ജില്ലാ ടി.ബി കേന്ദ്രത്തില്‍ ജീവന്‍ പണയം വെച്ച് ജീവനക്കാര്‍

മഴവെള്ളം വീണ് കമ്പി തുരുമ്പെടുക്കുന്നു. മഴ തുടങ്ങിയതോടെ ചോര്‍ച്ചയും മേല്‍ക്കൂരയില്‍ കെട്ടിനില്‍ക്കുന്ന വെള്ളക്കെട്ടും കാരണം ഷോക്ക് ഭയന്ന് കഴിയുകയാണ് ജീവനക്കാര്‍. ചോര്‍ച്ചയടയ്‌ക്കാന്‍ വര്‍ഷാവര്‍ഷം ഇട്ട പുതിയ കോണ്‍ക്രീറ്റ് അടുത്ത വര്‍ഷം അടര്‍ന്നുവീണുകൊണ്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2020, 11:03 am IST
in Kasargod

കാസര്‍കോട്: കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിയിലെ ജില്ലാ ക്ഷയരോഗകേന്ദ്രം നാശത്തിലേക്ക്. ദ്രവിച്ച് അടര്‍ന്നുവീഴുന്ന കോണ്‍ക്രീറ്റ് മേല്‍ക്കൂര, പുറത്തേക്ക് തള്ളി നില്‍ക്കുന്ന കമ്പികള്‍, പായല്‍ പിടിച്ച ചുവരുകള്‍. 55 വര്‍ഷം പഴക്കമുള്ള കെട്ടിടം നശിക്കുകയാണ്. ഒരുവര്‍ഷം മുന്‍പ് പുതിയ ഒ.പി. കേന്ദ്രം നിര്‍മിക്കാന്‍ ഈ കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഒരുഭാഗത്തെ കോണ്‍ക്രീറ്റ് പൊളിച്ചിരുന്നു. അതിപ്പോള്‍ ഒരുമീറ്റര്‍ നീളത്തില്‍ കമ്പികള്‍ പുറത്തായ നിലയിലാണ്. മഴവെള്ളം വീണ് കമ്പി തുരുമ്പെടുക്കുന്നു. മഴ തുടങ്ങിയതോടെ ചോര്‍ച്ചയും മേല്‍ക്കൂരയില്‍ കെട്ടിനില്‍ക്കുന്ന വെള്ളക്കെട്ടും കാരണം ഷോക്ക് ഭയന്ന് കഴിയുകയാണ് ജീവനക്കാര്‍. ചോര്‍ച്ചയടയ്‌ക്കാന്‍ വര്‍ഷാവര്‍ഷം ഇട്ട പുതിയ കോണ്‍ക്രീറ്റ് അടുത്ത വര്‍ഷം അടര്‍ന്നുവീണുകൊണ്ടിരുന്നു. ഒടുവില്‍ മേലെ ഷീറ്റിട്ടു. പക്ഷേ കാറ്റില്‍ പാറിപ്പോകുന്നു. ഈ കെട്ടിടത്തിലെ വരാന്തയിലും ലാബിലും ഫാര്‍മസിയിലുമായി പല ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് കമ്പികള്‍ പുറത്തുകാണാം.

കഴിഞ്ഞവര്‍ഷം ലാബില്‍ ജീവനക്കാരുണ്ടായിരുന്നപ്പോഴാണ്  അരമീറ്ററോളം വലിപ്പമുള്ള സ്ലാബ്  അടര്‍ന്നുവീണത്. ആര്‍ക്കും പരിക്കേറ്റില്ല. പക്ഷേ പേടി കുടുങ്ങി. 25 ജീവനക്കാരും രോഗികളുമുള്ള കെട്ടിടമാണ്. ജില്ലയില്‍ സമഗ്ര ക്ഷയരോഗ പരിശോധനയ്‌ക്കുള്ള ഏക സര്‍ക്കാര്‍ കേന്ദ്രമാണിത്. ഒ.പി.യിലേക്ക് മാത്രം ദിവസേന 2030 രോഗികളെത്തുന്നുണ്ട്. മറ്റ് ആസ്പത്രികളില്‍നിന്നുള്ളത് ഉള്‍പ്പെടെ അന്‍പതിലധികം രോഗികളുടെ കഫപരിശോധന നടക്കുന്നതും  ഇവിടെത്തന്നെ.

രോഗികളെ പരിശോധിക്കാനും ലാബ്, ഫാര്‍മസി, ശൗചാലയം തുടങ്ങി  എല്ലാത്തിനുമായി  ഈ ഒരു കെട്ടിടംമാത്രം. ഇവിടേക്ക് അനുവദിച്ച എക്‌സ്‌റേ യന്ത്രം സ്ഥലപരിമിതി കാരണം ഇനിയും സ്ഥാപിച്ചിട്ടില്ല. 15 ലക്ഷം രൂപ വിലയുള്ള ഈ യന്ത്രത്തിന്റെ കുറെ ഭാഗങ്ങള്‍ വരാന്തയില്‍ തന്നെ വച്ചിരിക്കുന്നു. നിന്നുതിരിയാന്‍ ഇടമില്ലാത്ത ഫാര്‍മസിക്കകത്ത് മരുന്നുപെട്ടികള്‍ തട്ടാതെ നടക്കാനാവില്ല. കഴിഞ്ഞ വര്‍ഷം കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 16 ലക്ഷം രൂപ അനുവദിച്ചെങ്കിലും പെന്‍ഷന്‍ പ്രായത്തോട് അടുത്ത കെട്ടിടം അറ്റകുറ്റപ്പണി നടത്തുന്നത് പ്രായോഗികമല്ലെന്ന് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. 

നിലവില്‍ നിര്‍മാണം പുരോഗമിക്കുന്ന ബഹുനിലക്കെട്ടിടത്തില്‍ ഏഴാംനില ക്ഷയരോഗ കേന്ദ്രത്തിനായി നല്‍കാമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. പകര്‍ച്ച വ്യാധിയുമായി ഏഴാംനില വരെയെത്തുന്ന രോഗികള്‍ ബാക്കി ആറുനിലയിലുള്ളവര്‍ക്കു കൂടി രോഗം പകര്‍ത്തുന്നതിന് ശേഷമായിരിക്കും ചികിത്സയ്‌ക്കെത്തുകയെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. കോവിഡ് പ്രതിരോധത്തില്‍ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച ജനറല്‍ ആശുപത്രിയിലെ ക്ഷയരോഗ കേന്ദ്രത്തോടാണ് അധികൃതരുടെ ഈ അനാവസ്ഥ.

Tags: kasargodhospital
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

സർക്കാരിന്റെ സിസ്റ്റത്തെ മാനിക്കണം; ഡോ. റീനയെ നീക്കിയത് നടപടിയായി വ്യാഖാനിച്ചോളാൻ ആരോഗ്യമന്ത്രി

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

Kerala

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചു, കേസെടുത്ത് പൊലീസ്, വീഴ്ചയില്ലെന്ന് ആശുപത്രി അധികൃതര്‍

പുതിയ വാര്‍ത്തകള്‍

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.