Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കപ്പല്‍ ക്യാപ്റ്റന്‍ യമനില്‍ കൊള്ളക്കാരുടെ തടങ്കലില്‍: മോചനവും കാത്ത് കുടുംബം

കൊള്ളക്കാരുടെ തടങ്കലിലുള്ളത്. 17 വര്‍ഷമായി ഒമാന്‍ ഐലന്‍ഡ് ബ്രിഡ്ജസ് ട്രേഡിങ്ങ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്പനിയിലെ ജോലിക്കാരനാണ് പ്രവീണ്‍. ഒന്നരവര്‍ഷം മുന്‍പ് നാട്ടിലെത്തി തിരിച്ച് ഒമാനിലേക്ക് പോയ പ്രവീണ്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 14 മുതല്‍ യമനില്‍ കൊള്ളക്കാരുടെ തടങ്കലിലാണെന്ന് ഭാര്യ അമൃത പ്രവീണ്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2020, 11:00 am IST
in Kozhikode
കടല്‍ കൊള്ളക്കാര്‍ തടങ്കലിലാക്കിയ വടകര സ്വദേശി പ്രവീണ്‍

കടല്‍ കൊള്ളക്കാര്‍ തടങ്കലിലാക്കിയ വടകര സ്വദേശി പ്രവീണ്‍

വടകര: വടകര സ്വദേശിയായ കപ്പല്‍ ക്യാപ്റ്റന്‍ യമനില്‍ മാസങ്ങളായി കൊള്ളക്കാരുടെ തടങ്കലില്‍. വടകര കുരിയാടി സ്വദേശി തമ്മക്കാരന്റവിട ദേവപത്മത്തില്‍ ടി.കെ. പ്രവീണ്‍(45) ആണ് കൊള്ളക്കാരുടെ തടങ്കലിലുള്ളത്. 17 വര്‍ഷമായി ഒമാന്‍ ഐലന്‍ഡ് ബ്രിഡ്ജസ് ട്രേഡിങ്ങ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്പനിയിലെ ജോലിക്കാരനാണ് പ്രവീണ്‍. ഒന്നരവര്‍ഷം മുന്‍പ് നാട്ടിലെത്തി തിരിച്ച് ഒമാനിലേക്ക് പോയ പ്രവീണ്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 14 മുതല്‍ യമനില്‍ കൊള്ളക്കാരുടെ തടങ്കലിലാണെന്ന് ഭാര്യ അമൃത പ്രവീണ്‍ പറഞ്ഞു.  

ഐലന്‍ഡ് ബ്രിഡ്ജ് കമ്പനിയുടെ അല്‍ റാഹിയ എന്ന ചരക്ക് കപ്പലിന്റെ ക്യാപ്റ്റനാണ് പ്രവീണ്‍. ഒമാനില്‍ നിന്നും സൗദിയിലേക്ക് കോണ്‍ട്രാക്ട് ജോലിക്കായി പോകുകയായിരുന്ന ഇതേ കമ്പനിയുടെ ഫരീദ, ധന -6 എന്നീ കപ്പലുകളോടൊപ്പം ഫെബ്രുവരി 14 ന് യമനില്‍ വെച്ചാണ് അല്‍റഹിയ എന്ന കപ്പലും കൊള്ളക്കാര്‍ പിടികൂടിയത്. ധന-6 എന്ന കപ്പല്‍ കടലില്‍ മുങ്ങിയതോടെ ഇതിലുള്ള ജോലിക്കാരേയും മറ്റു രണ്ടു കപ്പലുകളും ഇതിലേയും ജോലിക്കാരെയും പിടികൂടി കസ്റ്റഡിയില്‍ വെച്ചു. യമനിലെ കോസ്റ്റ് ഗാര്‍ഡാണ് കപ്പല്‍ പിടികൂടിയതെന്നായിരുന്നു ആദ്യ വിവരം. എന്നാല്‍ പിന്നീട് പ്രവീണ്‍ ഭാര്യയെ ഫോണില്‍ വിളിച്ചപ്പോള്‍ കൊള്ളക്കാരും തീവ്രവാദികളും ചേര്‍ന്നാണ് 15 ഇന്ത്യക്കാരടക്കമുള്ള 23 പേരെ തടങ്കലില്‍ ആക്കിയിരിക്കുന്നതെന്ന് വിവരം ലഭിക്കുന്നത്. ഇപ്പോള്‍ ഒരു ഹോട്ടലിന്റെ ഇടുങ്ങിയ മുറിയിലാണ് മുഴുവന്‍ പേരെയും താമസിപ്പിച്ചിരിക്കുന്നത്. ബന്ധുക്കളുമായി ഫോണില്‍ സംസാരിക്കാന്‍ 23 പേര്‍ക്കുമായി അര മണിക്കൂര്‍ സമയം അനുവദിച്ചിരുന്നു.  

മെയ് ഏഴിന് ഇന്ത്യക്കാരായ ജീവനക്കാരെ വിട്ടയക്കാമെന്ന് കൊള്ളക്കാര്‍ ഒമാന്‍ സര്‍ക്കാരിന് വാക്കുനല്‍കിയിരുന്നു. കപ്പല്‍ വിട്ടുകിട്ടണമെന്ന് ഒമാന്‍ കമ്പനി ആവശ്യപ്പെട്ടതോടെ കൊള്ളക്കാര്‍ മോചന ദ്രവ്യം ആവശ്യപ്പെടുകയും 23 പേരുടെ മോചനം സാധ്യമാകാതെ വരികയായിരുന്നെന്നും പ്രവീണ്‍ അറിയിച്ചതായി ഭാര്യ പറഞ്ഞു. എപ്പോള്‍ ഇവര്‍ക്ക് മോചനം ലഭിക്കുമെന്ന് അറിയില്ലെന്നും കേന്ദ്ര വിദേശകാര്യ  സഹമന്ത്രി വി. മുരളീധരനെ കാര്യങ്ങള്‍ അറിയിച്ചതായും ബന്ധുക്കള്‍ പറയുന്നു. പ്രവീണ്‍ എന്ന് തിരിച്ചു വരും എന്ന ആശങ്കയിലാണ് ഭാര്യ അമൃതയും മക്കളായ പ്രണവും വൈഗാ പ്രവീണും കുടുംബവും.

Tags: കുടുംബംShip
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

India

ക്രൂഡ് ഓയില്‍ വഹിച്ചുള്ള റഷ്യന്‍ എണ്ണ ടാങ്കറായ അക്വാ ടൈറ്റാന്‍ മംഗലാപുരം തീരത്ത് നങ്കൂരമിട്ടു

Kerala

മത്സ്യബന്ധന ബോട്ട്, കപ്പലുമായി കൂട്ടിയിടിച്ച് 2 തൊഴിലാളികളെ കാണാതായി, 9 പേരെ രക്ഷപ്പെടുത്തി,അപകടത്തില്‍ പെട്ടത് ശക്തികുളങ്ങരയില്‍ നിന്നുളള ബോട്ട്

Kerala

ഇറാൻ യുദ്ധക്കപ്പൽ IRIS ലവാന്റെ ചിത്രമെടുത്തു; കൊച്ചിയിൽ രണ്ട് മാധ്യമ പ്രവർത്തകർ അറസ്റ്റിൽ, ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന് പോലീസ്

World

ഒമാന്‍ തീരത്തെ കപ്പലാക്രമണം: ഒരു ഇന്ത്യാക്കാരന്‍ മരിച്ചു, രണ്ട് ഇന്ത്യക്കാരെ കാണാതായി

പുതിയ വാര്‍ത്തകള്‍

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.