Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കുടിയേറ്റക്കാര്‍ ‘അതിഥികള്‍’, പ്രവാസികള്‍ ‘രോഗികള്‍’: ആദ്യം നിര്‍ത്തേണ്ടത് മുഖ്യമന്ത്രിയുടെ കണക്ക് പറച്ചില്‍

തബ്ലീഗികളാണ് കോവിഡ് പരത്തിയതെന്ന പ്രചരണം ഉണ്ടായപ്പോള്‍, 'കോറോണയക്ക് ജാതിയും മതവും ഇല്ല' എന്ന് പ്രഖ്യാപിച്ച് പ്രചരണത്തിന് തടയിട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതൃക നമുക്കു മുന്നിലുണ്ട്.

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Jun 27, 2020, 05:05 pm IST
in Article

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന കോവിഡ് പത്ര സമ്മേളനത്തിലെ തുടക്ക വാചകങ്ങള്‍ കുറെ നാളുകളായി ഇങ്ങനെയാണ്.  ‘ഇന്ന് 152 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 81 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരില്‍ 98 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 46 പേര്‍. സമ്പര്‍ക്കം 8’.

കുറച്ചു നാള്‍ എന്നു പറഞ്ഞാല്‍, കോവിഡ് ലോക്ഡൗണ്‍ ഇളവ് വരുത്തി, പ്രവാസികള്‍ക്ക് കേരളത്തിലേയക്ക് വരാന്‍ അനുമതി ലഭിച്ചതുമുതല്‍. അക്കങ്ങളില്‍  വ്യത്യാസം വരുമെങ്കിലും പാറ്റേണ്‍ ഒരു പോലെയാണ്.  രോഗികള്‍ കൂടുന്നു അതില്‍ 95 ശതമാനവും വിദേശത്തുനിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇവിടെ എല്ലാം ശരിയായിരുന്നു. പ്രവാസികള്‍ എത്തിയതോടെ എല്ലാം കൈവിട്ടു. എന്നു സ്ഥാപിക്കാനാണ് ഈ കണക്ക് നിരത്തല്‍. റോഡു മാര്‍ഗ്ഗമോ ട്രയിന്‍ പിടിച്ചോ വിമാനത്തിലോ നാട്ടിലേയ്‌ക്ക് എത്താനാഗ്രഹിക്കുന്ന വരെ തടയാനെന്തെല്ലാം ചെയ്യാം എന്നതിലായിരുന്നു കേരള സര്‍ക്കാറിനു ശ്രദ്ധ. തിരിച്ചു വരുന്നവര്‍ ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക നിരത്തിയും സാധ്യമല്ലാത്ത കാര്യങ്ങള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടും മറുനാടന്‍ മലയാളികള്‍ മലയാള മണ്ണില്‍ കാലുകുത്തുന്നതിന് വിലങ്ങുണ്ടാക്കി.എന്നിട്ടും പോരാഞ്ഞിട്ടാണ് പ്രവാസികളെല്ലാം കോവിഡ് രോഗികളാണെന്ന പ്രചരണം.

ഇവിടെ എത്തിയ കുടിയേറ്റ തൊഴിലാളികളെ അതിഥികള്‍ എന്നു വിളിച്ച് വീമ്പിളക്കിയവരാണ്  പ്രവാസി തൊഴിലാളികളെ രോഗികള്‍ എന്നു വിളിച്ച് ആക്ഷേപിക്കുന്നത്. കേരളത്തിനു പുറത്തുനിന്നും വിദേശത്തുനിന്നും വരുന്നവരാണ് കേരളത്തിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്ന സമീപനം മാസ് ഹിസ്റ്റീരിയയുടെ തലത്തിലേക്കു മാറി. കേരളത്തില്‍ ജനിച്ചു വളര്‍ന്ന്, തൊഴില്‍പരമായ കാരണങ്ങളാല്‍ ഇതര നാടുകളിലേക്കു പോയവര്‍ മടങ്ങിവരുന്നതിനെ അസഹിഷ്ണുത കാണുന്ന അവസ്ഥയിലേയക്ക് മലയാളി മനസ്സ് രൂപപ്പെടുകയാണ്. തിരിച്ചുവരുന്നവരെല്ലാം കോവിഡ് രോഗവും കൊണ്ടാണു വരുന്നതെന്ന മനോഭാവം പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു.മുഖ്യമന്ത്രി പത്രസമ്മേളനത്തിലൂടെ അത് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നു. രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമാണ് അകറ്റി നിര്‍ത്തല്‍ എന്ന ഭാഷ്യമാണ് സര്‍ക്കാര്‍ അനുകൂലികള്‍ ചമയ്‌കക്കുന്നത്. മുന്‍കരുതലും അകറ്റിനിര്‍ത്തലും രണ്ടാണ്. പോരാട്ടം രോഗത്തോടാണ് രോഗികളോടല്ല എന്നത് പറച്ചിലില്‍ മാത്രം പോര. നാട്ടിലേക്കു വരുന്നവരെല്ലാം രോഗികളാണെന്നും അവര്‍ രോഗം തരാന്‍ വരുന്നവരുമാണെന്ന തോന്നലുപോലും ഒഴിവാക്കാനുള്ള മനസ്സാണ് ഉണ്ടാകേണ്ടത്. അതിന് ആദ്യം ചെയ്യേണ്ടത് പത്രസമ്മേളനത്തിലെ ആ കണക്കു പറച്ചില്‍ നിര്‍ത്തുകയാണ്. കാവിഡ് ബാധിച്ചത് ഇന്ന രാജ്യത്തു നിന്ന് വന്നവര്‍ ഇത്ര പേര്‍, ഇന്ന സംസ്ഥാനത്തു നിന്ന് വന്നവര്‍ ഇത്രപേര്‍ എന്ന് നാട്ടുകാര്‍ അറിഞ്ഞിട്ട എന്തുകാര്യം. മാനസിക അകലമുണ്ടാക്കാന്‍ മാത്രം സഹായിക്കുന്ന വിവരമാണിത്. നാടും വീടും നല്‍കുന്ന സുരക്ഷിതത്വത്തെക്കുറിച്ചുള്ള പ്രതീക്ഷയോടെ തിരിച്ചുവരുന്നവരെ കുഴപ്പക്കാരാണെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത്  മര്യാദകേടു മാത്രമല്ല മഹാപാപം കൂടിയാണ്.

തബ്ലീഗികളാണ് കോവിഡ് പരത്തിയതെന്ന പ്രചരണം ഉണ്ടായപ്പോള്‍, ‘കോറോണയക്ക് ജാതിയും മതവും ഇല്ല’ എന്ന്  പ്രഖ്യാപിച്ച് പ്രചരണത്തിന് തടയിട്ട പ്രധാനമന്ത്രി  നരേന്ദ്രമോദിയുടെ മാതൃക നമുക്കു മുന്നിലുണ്ട്.

Tags: keralaPinarayi Vijayanകേരള സര്‍ക്കാര്‍pinarayicpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടാൻ…..കാരണഭൂതൻ വാഴ്‌ത്തു പാട്ടിന്റെ സൃഷ്ടാവിനെ പുറത്താക്കി സർക്കാർ, വിരമിച്ചിട്ടും സർവീസിൽ തുടർന്നു

Kerala

’56 കാറുകളും 560 പോലീസുകാരും’ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

Kerala

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

Kerala

വിജയന്റെയും ഗോവിന്ദന്റെയും വീഴ്ച സംസ്ഥാന കമ്മിറ്റിയുടെ തലയിലേക്ക്; വെള്ളാപ്പള്ളിയെ തള്ളി മുസ്ലിം വര്‍ഗീയതക്ക് പിന്നാലെ സിപിഎം

Kerala

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

പുതിയ വാര്‍ത്തകള്‍

സ്വര്‍ണ്ണക്കൊള്ളക്കേസിലും ഇവര്‍ ഒറ്റക്കെട്ട്

ഭാരതത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന്റെ കാലഘട്ടം; നാഗരിക മഹിമയുടെ പുനരുജ്ജീവനം

മലപ്പുറത്ത് രണ്ട് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു

സംഘശതാബ്ദിയുടെ ഭാഗമായി തൃശൂര്‍ ഹയാത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ സഭയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. ഉത്തര കേരളം പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബലറാം, തൃശൂര്‍ വിഭാഗ് സംഘചാലക് കെ.എസ്. പത്മനാഭന്‍ സമീപം

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കള്‍: ഡോ. മോഹന്‍ ഭാഗവത്

ആര്‍എസ്എസ് 100 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു; പുതുതായി ഒരു രജിസ്‌്രേടഷനും ആവശ്യമില്ല

സമ്പൂർണ്ണ മിഥുനമാസ ഫലം 2026: അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഗണപതി ഭഗവാന് ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

കീമോ തെറാപ്പി തുടങ്ങുകയാണ്….: എല്ലാം കൈവിട്ട് അര്‍ബുദബാധിതയായ രേണു സുധി

ഇന്ത്യന്‍ സേനയുടെ വസ്ത്രധാരണ രീതികളില്‍ മാറ്റം, ഭാവിവെല്ലുവിളികള്‍ നേരിടാൻ സൈന്യത്തെ ഒരുക്കുന്ന സൈനിക യൂണിഫോമിലെ മാറ്റങ്ങള്‍

പ്രിയ സലീമേട്ടാ അമ്മയോട് 75 വയസ്സ് എന്ന് പറയാമായിരുന്നില്ലേ? എങ്കില്‍ അമ്മ 75 വയസ്സ് വരെ ആയുസ്സ് തന്നേനെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.