Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വലിയതുറ തീരപ്രദേശം കടല്‍ക്ഷോഭ ഭീതിയില്‍

കൊച്ചുതോപ്പ് മുതല്‍ ചെറിയതുറ വരെയുള്ള പ്രദേശങ്ങളാണ് കടല്‍ക്ഷോഭ ഭീതിയിലായിരിക്കുന്നത്. തിര ശക്തമായതോടെ തീരദേശ റോഡ് നഷ്ടമായി. കഴിഞ്ഞ കാലങ്ങളില്‍ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി കൊണ്ടിട്ട കരിങ്കല്ലുകള്‍ വരെ കടലെത്തു. ലിസി റോഡില്‍ രണ്ട് വീടുകള്‍ തകര്‍ച്ചയുടെ വക്കിലായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2020, 08:07 pm IST
in Thiruvananthapuram
വലിയതുറ എഫ്‌സിഐക്ക് സമീപം ലിസി റോഡില്‍ കടലാക്രമണ ത്തെ തുടര്‍ന്ന് തകര്‍ച്ച നേരിടുന്ന വീടുകള്‍

വലിയതുറ എഫ്‌സിഐക്ക് സമീപം ലിസി റോഡില്‍ കടലാക്രമണ ത്തെ തുടര്‍ന്ന് തകര്‍ച്ച നേരിടുന്ന വീടുകള്‍

ശംഖുംമുഖം: കാലവര്‍ഷം തുടങ്ങിയതോടെ വലിയതുറ  തീരപ്രദേശം കടല്‍ക്ഷോഭ ഭീതിയിലായി. ശക്തമായ തിരയില്‍ തീരത്തോടുള്ള വീടുകള്‍ ഏത് നിമിഷവും തകരുമെന്ന സ്ഥിതിയിലായിരിക്കുകയാണ്.  

 കൊച്ചുതോപ്പ് മുതല്‍ ചെറിയതുറ വരെയുള്ള പ്രദേശങ്ങളാണ് കടല്‍ക്ഷോഭ ഭീതിയിലായിരിക്കുന്നത്. തിര ശക്തമായതോടെ തീരദേശ റോഡ് നഷ്ടമായി. കഴിഞ്ഞ കാലങ്ങളില്‍ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി കൊണ്ടിട്ട കരിങ്കല്ലുകള്‍ വരെ കടലെത്തു.  ലിസി റോഡില്‍ രണ്ട് വീടുകള്‍ തകര്‍ച്ചയുടെ വക്കിലായി. കെട്ടിടത്തിന്റെ  അടിഭാഗത്തെ മണ്ണൊലിച്ചു പോയ നിലയിലാണ്.  ബിനു ജോസഫ്, അയോണ എന്നിവരുടെ കോണ്‍ക്രീറ്റ് വീടുകളാണ് അപകടാവസ്ഥയിലായിരിക്കുന്നത്. ഇപ്പോഴത്തെ സ്ഥിതിയില്‍ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ഈ വീടുകള്‍ തകരും.  

 കാലങ്ങളായുള്ള കടല്‍ക്ഷോഭത്തില്‍ തീരപ്രദേശത്തെ അഞ്ചാമത്തെ വരി വീടുകളാണ് തകര്‍ച്ചയിലേക്ക് മാറിയിരിക്കുന്നത്. ഇനിയും തീരപ്രദേശത്തെ സുരക്ഷ സര്‍ക്കാര്‍ വൈകിപ്പിച്ചാല്‍ നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ വഴിയാധാരമാകും. തീരത്ത് നിന്നും അഞ്ഞൂറ് മീറ്റര്‍ മാറി മാത്രമേ വീട് വെയ്‌ക്കാന്‍ പാടുള്ളൂവെന്ന സര്‍ക്കാര്‍ നിയമത്തിനുസ്സരിച്ച് വെച്ച വീടുകളാണ് ഇപ്പോള്‍ തകരുന്നത്.   നിയമം പാലിച്ച് വീടു വച്ചിട്ടും  തീരത്തെ വീടുകള്‍ സംരക്ഷിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. തീരശോഷണത്തെക്കുറിച്ച് പഠനങ്ങള്‍ അനവധി നടന്നെങ്കിലും ഇതുവരെ അതനുസരിച്ചുള്ള ഫലം ഉണ്ടായിട്ടില്ല. പഠനത്തിന് വേണ്ടി ചെലവിട്ട തുക മതി തീരം സംരക്ഷിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ തീരം സംരക്ഷിക്കുന്നതിനേക്കാള്‍ വലുതാണ് പഠനം നടത്തുകയെന്നതാണ് അധികൃതര്‍ കണ്ടത്. 

സര്‍ക്കാര്‍ ഫണ്ട് പോക്കറ്റിലാക്കാനും മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ കണ്ണില്‍ പൊടിയിടാനുമാണ് പഠനമെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഓരോ ഭരണകാലത്തും തീരദേശവാസികളുടെ സുരക്ഷയ്‌ക്കായി പുലിമുട്ടുകള്‍ സ്ഥാപിക്കും, കരിങ്കല്‍ ഭിത്തി നിര്‍മിക്കും എന്നുള്ള വാഗ്ദാനങ്ങളായിരുന്നു ഭരണകര്‍ത്താക്കള്‍ നല്‍കിയത്. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും വലിയതുറ  മുതല്‍ ശംഖുംമുഖം വരെയുള്ള തീരമേഖലയിലെ വീടുകള്‍ക്ക്  സുരക്ഷ ഉറപ്പാക്കാന്‍  കഴിഞ്ഞിട്ടില്ല.  ഓരോ പ്രതിസന്ധിഘട്ടങ്ങളിലും തീരപ്രദേശം സന്ദര്‍ശിക്കുന്ന നേതാക്കള്‍ വാഗ്ദാനങ്ങളുമായി എത്തുന്നത് മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടി മാത്രമായിരുന്നുവെന്നു മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.  

Tags: കടൽValiyathura
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞത്തിൽ എതിർപ്പ് പറഞ്ഞവർ വലിയതുറയിൽ സ്വകാര്യ പങ്കാളിത്തവികസനത്തിന്‌

ബിഎംഎസ് വലിയതുറ യൂണിറ്റിലെ മത്സ്യത്തൊഴിലാളികളുടെയും എയര്‍പോര്‍ട്ട് കാര്‍ഗോ ജീവനക്കാരുടെയും യോഗത്തില്‍ പങ്കെടുക്കാനെത്തിയ തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനോട് പ്രദേശവാസികള്‍ വിവിധ പ്രശ്‌നങ്ങളെക്കുറിച്ചു സംസാരിക്കുന്നു
Thiruvananthapuram

ആദ്യ തീരുമാനം വലിയതുറ പാലത്തിന്റെ നവീകരണം

Kerala

ശക്തമായ തിരതള്ളലിനെ തുടർന്ന് തിരുവനന്തപുരം വലിയതുറ കടൽപ്പാലം രണ്ടായി വേർപെട്ടു

വലിയതുറ മിനി ഫിഷിങ് ഹാര്‍ബര്‍, ഫിഷ് ലാന്‍ഡിങ് സെന്റര്‍ പദ്ധതി എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ സമിതി അംഗം കൃഷ്ണകുമാര്‍ കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പര്‍ഷോത്തം രൂപാലയെ സന്ദര്‍ശിച്ച് നിവേദനം കൈമാറുന്നു
India

വലിയതുറ മിനി ഫിഷിങ് ഹാര്‍ബര്‍: പര്‍ഷോത്തം രൂപാലയെ സന്ദര്‍ശിച്ച് കൃഷ്ണകുമാര്‍

Thiruvananthapuram

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; കടലില്‍ വീണ മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി, രണ്ടു പേരുടെ നില ഗുരുതരം, അപകടം രാവിലെ ഏഴരയോടെ

പുതിയ വാര്‍ത്തകള്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.