Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

43,000 ചതുരശ്ര കിലോമീറ്റര്‍ ഏത് സാഹചര്യത്തിലാണ് അടിയറ വച്ചതെന്ന് രാജ്യത്തിനറിയാം; പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വളച്ചൊടിച്ചവര്‍ക്ക് ചുട്ടമറുപടി

യഥാര്‍ത്ഥ നിയന്ത്രണരേഖയിലെ ലംഘനങ്ങള്‍ സംബന്ധിച്ചാണെങ്കില്‍ ചൈന യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ചില നിര്‍മ്മാണങ്ങള്‍ നടത്താന്‍ ശ്രമിച്ചുവെന്ന് വ്യക്തമായി അറിയിച്ചിരുന്നു, അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിയാന്‍ തയ്യാറാകാതിരുന്നതാണ് ജൂണ്‍ 15ല്‍ ഗാല്‍വാനില്‍ അക്രമം ഉണ്ടായതിന്റെ കാരണമെന്നും വ്യക്തമാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 08:17 pm IST
in India

ന്യൂദല്‍ഹി: സര്‍വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയെ ദോഷകരമായി വളച്ചൊടിക്കുന്നതിനെ  വിമര്‍ശിച്ച് കേന്ദ്രം. ഇക്കുറി യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ വലിയതോതില്‍ ചൈനീസ് സൈന്യം വരികയും ഇന്ത്യയും അതേ നാണയത്തില്‍ തിരിച്ചടിക്കുകയും ചെയ്തുവെന്നും സര്‍വകക്ഷിയോഗത്തെ പ്രധാനമന്ത്രി അറിയിച്ചിരുന്നതായി കേന്ദ്ര സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ചൈന യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ചില നിര്‍മ്മാണങ്ങള്‍ നടത്താന്‍ ശ്രമിച്ചുവെന്നും അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിയാന്‍ തയ്യാറാകാതിരുന്നതാണ് ജൂണ്‍ 15ല്‍ ഗാല്‍വാനില്‍ അക്രമം ഉണ്ടായതിന്റെ കാരണമെന്നും യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രധാനമന്തരിയുടെ പ്രസ്താവനയെവളച്ചൊടിക്കുന്നതിന് ചില കോണുകളില്‍ നിന്നും ശ്രമം നടക്കുന്നു.നമ്മുടെ ധീര സൈനികര്‍ രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുന്ന ഈ സമയത്ത് അവരുടെ മനോനില തകര്‍ക്കുന്നതിനായി ഇത്തരം  വിവാദം ഉണ്ടാക്കിയത് നിര്‍ഭാഗ്യകരമാണ്

യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ അതിരുകടക്കാന്‍ എന്തെങ്കിലും ശ്രമമുണ്ടായാല്‍ ഇന്ത്യ ശക്തമായി തന്നെ നേരിടുമെന്ന്  പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുണ്ടായ വെല്ലുവിളികളില്‍ മുന്‍കാലത്തുണ്ടായ വീഴ്ചയ്‌ക്ക് വിരുദ്ധമായി നിയന്ത്രണരേഖയില്‍ എന്തെങ്കിലും ലംഘനമുണ്ടായാല്‍ ഇന്ത്യന്‍ സൈന്യം ശക്തമായി തന്നെ അതിനെ നേരിടുമെന്നാണ് നരേന്ദ്രമോദി വ്യക്തമാക്കിയത്.

ഇക്കുറി യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ വലിയതോതില്‍ ചൈനീസ് സൈന്യം വരികയും ഇന്ത്യയും അതേ നാണയത്തില്‍ തിരിച്ചടിക്കുകയും ചെയ്തുവെന്നും സര്‍വകക്ഷിയോഗത്തെ അറിയിച്ചിരുന്നു. യഥാര്‍ത്ഥ നിയന്ത്രണരേഖയിലെ ലംഘനങ്ങള്‍ സംബന്ധിച്ചാണെങ്കില്‍ ചൈന യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ചില നിര്‍മ്മാണങ്ങള്‍ നടത്താന്‍ ശ്രമിച്ചുവെന്ന് വ്യക്തമായി അറിയിച്ചിരുന്നു, അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിയാന്‍ തയ്യാറാകാതിരുന്നതാണ് ജൂണ്‍ 15ല്‍ ഗാല്‍വാനില്‍ അക്രമം ഉണ്ടായതിന്റെ കാരണമെന്നും വ്യക്തമാക്കിയിരുന്നു.

സര്‍വകക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനകള്‍ പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത് ജൂണ്‍ 15ല്‍ ഗാല്‍വാനിലുണ്ടായ സംഭവങ്ങള്‍ 20 ഇന്ത്യന്‍ സൈനികരുടെ ജീവന്‍ നഷ്ടപ്പെടുന്നതിനിടയാക്കിയെന്നതായിരുന്നു. അവിടെ ചൈനയുടെ ആസൂണ്രങ്ങളെ വിരട്ടിയോടിച്ച നമ്മുടെ സായുധസേനയുടെ ധീരതയ്‌ക്കും ദേശഭക്തിക്കും പ്രധാനമന്ത്രി തിളങ്ങുന്ന ആദരാജ്ഞലികളാണ് അര്‍പ്പിച്ചത്.  

യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ നമ്മുടെ ഭാഗത്ത് ചൈനീസ് സാന്നിദ്ധ്യം ഉണ്ടായിരുന്നില്ലെന്ന പ്രധാനമന്ത്രിയുടെ നിരീക്ഷണം നമ്മുടെ സായുധസേനയുടെ ധീരതയുടെ ഫലമായുണ്ടായ സാഹചര്യം എന്ന നിലയിലായിരുന്നു. നമ്മുടെ 16 ബീഹാര്‍ റിജിമെന്റിലെ സൈനികരുടെ ത്യാഗം നിര്‍മ്മാണങ്ങള്‍ നടത്താനുള്ള ചൈനയുടെ ശ്രമങ്ങളെ പരാജയപ്പെടുത്തുകയും യഥാര്‍ത്ഥ നിയന്ത്രണരേഖ ലംഘിക്കാനുള്ള ശ്രമത്തെ തടയുകയും ചെയ്തു.

”നമ്മുടെ ഭൂമിയില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുന്നവരെ ശരിയായ പാഠം പഠിപ്പിക്കുമെന്ന” പ്രധാനമന്ത്രിയുടെ വാക്കുകള്‍ നമ്മുടെ സായുധസേനയുടെ ധാര്‍മ്മികതയും മൂല്യവും സംക്ഷിപ്തമായി വിവരിക്കുന്നതാണ്. ”നമ്മുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതില്‍ നമ്മുടെ സായുധസേനകള്‍ ഒരു അമാന്തവും വരുത്തില്ല” എന്നുകൂടി പ്രധാനമന്ത്രി ഉറപ്പുനല്‍കി.

ഇന്ത്യയുടെ ഭൂപ്രദേശം ഏതാണെന്ന് ഇന്ത്യയുടെ ഭൂപടത്തിലൂടെ വ്യക്തമാണ്. ഗവണ്‍മെന്റ് ശക്തമായും ദൃഢമായും അതില്‍ പ്രതിജ്ഞാബദ്ധവുമാണ്. അവിടെ ഇതിന് മുമ്പ് ചില നിയമലംഘിത കൈയേറ്റങ്ങള്‍ ഉണ്ടായിരുന്നു, കഴിഞ്ഞ 60 വര്‍ഷം കൊണ്ട് 43,000 ചതുരശ്ര കിലോമീറ്റര്‍ ഏത് സാഹചര്യത്തിലാണ് അടിയറ വച്ചതെന്ന് രാജ്യത്തിന് വ്യക്തമായ ബോദ്ധ്യമുണ്ടെന്നും സര്‍വകക്ഷിയോഗത്തില്‍ വിവരിച്ചു. യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഏകപക്ഷീയമായ മാറ്റത്തിന് ഈ ഗവണ്‍മെന്റ് ഒരു കാരണവശാലും അനുവദിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

നമ്മുടെ ധീര സൈനികര്‍ രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുന്ന ഈ സമയത്ത് അവരുടെ മനോനില തകര്‍ക്കുന്നതിനായി ഇത്തരം ഒരു വിവാദം ഉണ്ടാക്കിയത് നിര്‍ഭാഗ്യകരമാണ്. എന്തായാലും ദേശീയ പ്രതിസന്ധിഘട്ടത്തില്‍ ഗവണ്‍മെന്റിനും സായുധസേനയ്‌ക്കും അസന്നിഗ്ധമായ പിന്തുണ എന്നതായിരുന്നു സര്‍വകക്ഷിയോഗത്തിന്റെ മുഖ്യവികാരം. ഇന്ത്യയിലെ ജനങ്ങളുടെ ഐക്യം ഇത്തരം ചില ഉദ്ദേശങ്ങളോടെയുള്ള ഉപജാപങ്ങളെ വകവയ്‌ക്കില്ലെന്ന് ഉറപ്പുണ്ട്. കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു.വളച്ചൊടിക്കുന്നതിന് ചില കോണുകളില്‍ നിന്നും ശ്രമം നടക്കുന്നുണ്ട്.

Tags: chinaഅതിര്‍ത്തി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.