Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ശബരി റയില്‍ പാത അനിശ്ചിതത്വത്തില്‍, അങ്കമാലി മുതല്‍ എരുമേലി വരെ 470 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്കാവശ്യം

സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം രണ്ടു പതിറ്റാണ്ടു മുമ്പ് വിഭാവനം ചെയ്ത ശബരി റെയില്‍പാത ഉപേക്ഷിക്കാന്‍ സാധ്യത. 1997-98 കാലഘട്ടത്തില്‍ റെയില്‍വേ ഈ പദ്ധതിക്കായി 550 കോടി രൂപ വകയിരുത്തിയെങ്കിലും ഇന്നു 2,815 കോടിയായി ഉയര്‍ന്നു. പാത എരുമേലിയില്‍ നിന്നും പുനലൂരിലേക്ക് നീട്ടാനുള്ള ശിപാര്‍ശയും സജീവമായി പരിഗണിച്ചിരുന്നു. പ്രധാനമന്ത്രി നേരിട്ടു നിരീക്ഷിക്കുന്ന പദ്ധതിയായ ശബരിപാതക്കു രണ്ടു കാലഘട്ടങ്ങളിലായി 253 കോടി രൂപ റെയില്‍വേ ചെലവഴിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 12:00 am IST
in Ernakulam

കാക്കനാട്: സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം രണ്ടു പതിറ്റാണ്ടു മുമ്പ് വിഭാവനം ചെയ്ത ശബരി റെയില്‍പാത ഉപേക്ഷിക്കാന്‍ സാധ്യത. 1997-98 കാലഘട്ടത്തില്‍ റെയില്‍വേ ഈ പദ്ധതിക്കായി 550 കോടി രൂപ വകയിരുത്തിയെങ്കിലും ഇന്നു 2,815 കോടിയായി ഉയര്‍ന്നു. പാത എരുമേലിയില്‍ നിന്നും പുനലൂരിലേക്ക് നീട്ടാനുള്ള ശിപാര്‍ശയും സജീവമായി പരിഗണിച്ചിരുന്നു. പ്രധാനമന്ത്രി നേരിട്ടു നിരീക്ഷിക്കുന്ന പദ്ധതിയായ ശബരിപാതക്കു രണ്ടു കാലഘട്ടങ്ങളിലായി 253 കോടി രൂപ റെയില്‍വേ ചെലവഴിച്ചു.  

പദ്ധതി ചെലവിന്റെ 50 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കാമെന്നു റെയില്‍വേ റവന്യു ഗതാഗത വകുപ്പ് ഉദ്യോഗസ്ഥന്‍മാരുടെ യോഗത്തില്‍ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥന്‍മാര്‍ അറിയിച്ചതിനാലാണ് സ്ഥലമേറ്റെടുക്കുന്നതിനായി പെരുമ്പാവൂര്‍, മൂവാറ്റുപുഴ, പാല എന്നിവിടങ്ങളില്‍ ഓഫീസുകള്‍ തുറന്നത്.

എന്നാല്‍ 20 വര്‍ഷം പിന്നിട്ടിട്ടും കേന്ദ്ര സര്‍ക്കാരിനു ഒറ്റയ്‌ക്കു പദ്ധതി നടപ്പിലാക്കുവാന്‍ കഴിയില്ലെന്നു കേന്ദ്രമന്ത്രി മുഖ്യമന്ത്രിക്കു കത്തു നല്‍കി. അങ്കമാലി മുതല്‍ പെരുമ്പാവൂര്‍ വരെയുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി ആരംഭിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം മൂലം കഴിഞ്ഞ സെപ്റ്റംബറില്‍ പദ്ധതി റെയില്‍വേ മരിവിപ്പിച്ചത്. പദ്ധതിക്കായുള്ള സ്ഥലം റെയില്‍വേ മരവിപ്പിച്ചതോടെ ഒരുഞ്ചി ഭൂമി പോലും വില്‍ക്കാനോ വീടു നിര്‍മിക്കാനോ കഴിയാതെ ഭൂ ഉടമകള്‍ ദുരിതത്തിലാണ്. റെയില്‍വേ വികസനത്തോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത നിസ്സഹകരണമാണ് പദ്ധതി നിശ്ചലമാകാന്‍ കാരണം.  

ഇതിനെതിരെ ശക്തമായ ജനരോഷം ആളിക്കത്തിക്കാനാണ് ഭൂ ഉടമകളുടെ ശ്രമം. അങ്കമാലി മുതല്‍ എരുമേലി വരെ 470 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്കാവശ്യം. എറണാകുളം ജില്ലയില്‍ മാത്രം 138 ഹെക്ടര്‍ ഭൂമി. ഇതുവരെ 24.40 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്. ആലുവ, കുന്നത്തുനാട്, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളില്‍ നിന്ന് 113.60 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കാനുള്ളത്.  

അങ്കമാലി, കാലടി, പെരുമ്പാവൂര്‍, ചേലാമറ്റം, ഓടക്കാലി, കോതമംഗലം, മൂവാറ്റാപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, പാലാ, കാഞ്ഞിരപ്പിള്ളി, എരുമേലി എന്നിവയാണ് ശബരിപാത സ്റ്റേഷനുകള്‍. 116 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ അങ്കമാലി, കാലടി വരെ ഏഴര കിലോമീറ്ററും പെരിയാറിനു കുറുകേ പുതിയ പാലവും നിര്‍മിച്ചതല്ലാതെ ഒന്നു നടന്നില്ല.

Tags: റെയില്‍വേതീവണ്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശബരി പദ്ധതിയുടെ ഭാഗമായി കാലടിയില്‍ നിര്‍മ്മിച്ച റെയില്‍വേ സ്റ്റേഷന്‍ കാടുകയറിയ നിലയില്‍
Article

കേരളത്തിന്റെ റെയില്‍വെ വികസനം

Kerala

തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; ഉത്തരവിറക്കി റെയില്‍വേ

Kerala

കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെയുണ്ടായ കല്ലേറ് ആസൂത്രിതം; സംഭവത്തില്‍ കേസെടുത്ത് റെയിൽവേ പോലീസ്, ടൗണ്‍ പോലീസും അന്വേഷണമാരംഭിച്ചു

Kerala

ഓണക്കാലത്ത് സ്‌പെഷ്യല്‍ ട്രെയിന്‍; മലയാളികള്‍ക്ക് അമിത നിരക്ക് നല്‍കാതെ നാട്ടിലെത്താം

India

ഉപഭോക്താക്കളെ ശ്രദ്ധക്കു, ചതിയില്‍ വീഴരുത്; ഈ വ്യാജ ആന്‍ഡ്രോയിഡ് ആപ്പിനെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി ഐആര്‍സിടിസി

പുതിയ വാര്‍ത്തകള്‍

ഉത്തിഷ്ഠത, ജാഗ്രത!

നിലയ്‌ക്കാതെ നോവല്‍ മോഷണ വിവാദം; പങ്കു ചേര്‍ന്ന് ജോഷി ജോസഫും, എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്

കുവൈത്തിന് നേരെ ഇറാന്റെ ആക്രണം: പരുക്കേറ്റവരിൽ മൂന്ന് മലയാളികളുമെന്ന് റിപ്പോർട്ട്

നവീൻ ബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണത്തിന് മന്ത്രിസഭ അനുമതി, മകൾക്ക് ആശ്രിതനിയമനം

കാലവർഷം ഇന്ന് കേരളത്തിലെത്തും; വരും ദിവസങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യത

ദല്‍ഹി ഹോട്ടല്‍ അഗ്നിബാധ; വെന്തുമരിച്ചത് ഒരു കുടുംബത്തിലെ എട്ടുപേര്‍, ഹോ​ട്ട​ൽ ഉ​ട​മ അ​റ​സ്റ്റി​ൽ

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

ബിഹാറിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം; 10 മരണം, നിരവധി പേര്‍ക്ക് പരിക്ക്‌

ഇനി ഇവര്‍ സമുദ്രാധിപര്‍; നാവികസേനക്ക് കരുത്തായി അഞ്ച് യുദ്ധക്കപ്പലുകള്‍ എത്തും

ലക്ഷദ്വീപ് കടമത്തിന് സമീപം കണ്ടെത്തിയ പവിഴപ്പുറ്റ് കോളനി ഗവേഷക സംഘം അളന്നു തിട്ടപ്പെടുത്തുന്ന ദൃശ്യം

1800 വര്‍ഷം പഴക്കം: ലക്ഷദ്വീപില്‍ ഭീമന്‍ പവിഴപ്പുറ്റ് കോളനി കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.