Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ശബരി റയില്‍ പാത അനിശ്ചിതത്വത്തില്‍, അങ്കമാലി മുതല്‍ എരുമേലി വരെ 470 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്കാവശ്യം

സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം രണ്ടു പതിറ്റാണ്ടു മുമ്പ് വിഭാവനം ചെയ്ത ശബരി റെയില്‍പാത ഉപേക്ഷിക്കാന്‍ സാധ്യത. 1997-98 കാലഘട്ടത്തില്‍ റെയില്‍വേ ഈ പദ്ധതിക്കായി 550 കോടി രൂപ വകയിരുത്തിയെങ്കിലും ഇന്നു 2,815 കോടിയായി ഉയര്‍ന്നു. പാത എരുമേലിയില്‍ നിന്നും പുനലൂരിലേക്ക് നീട്ടാനുള്ള ശിപാര്‍ശയും സജീവമായി പരിഗണിച്ചിരുന്നു. പ്രധാനമന്ത്രി നേരിട്ടു നിരീക്ഷിക്കുന്ന പദ്ധതിയായ ശബരിപാതക്കു രണ്ടു കാലഘട്ടങ്ങളിലായി 253 കോടി രൂപ റെയില്‍വേ ചെലവഴിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 12:00 am IST
inErnakulam

കാക്കനാട്: സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം രണ്ടു പതിറ്റാണ്ടു മുമ്പ് വിഭാവനം ചെയ്ത ശബരി റെയില്‍പാത ഉപേക്ഷിക്കാന്‍ സാധ്യത. 1997-98 കാലഘട്ടത്തില്‍ റെയില്‍വേ ഈ പദ്ധതിക്കായി 550 കോടി രൂപ വകയിരുത്തിയെങ്കിലും ഇന്നു 2,815 കോടിയായി ഉയര്‍ന്നു. പാത എരുമേലിയില്‍ നിന്നും പുനലൂരിലേക്ക് നീട്ടാനുള്ള ശിപാര്‍ശയും സജീവമായി പരിഗണിച്ചിരുന്നു. പ്രധാനമന്ത്രി നേരിട്ടു നിരീക്ഷിക്കുന്ന പദ്ധതിയായ ശബരിപാതക്കു രണ്ടു കാലഘട്ടങ്ങളിലായി 253 കോടി രൂപ റെയില്‍വേ ചെലവഴിച്ചു.  

പദ്ധതി ചെലവിന്റെ 50 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കാമെന്നു റെയില്‍വേ റവന്യു ഗതാഗത വകുപ്പ് ഉദ്യോഗസ്ഥന്‍മാരുടെ യോഗത്തില്‍ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥന്‍മാര്‍ അറിയിച്ചതിനാലാണ് സ്ഥലമേറ്റെടുക്കുന്നതിനായി പെരുമ്പാവൂര്‍, മൂവാറ്റുപുഴ, പാല എന്നിവിടങ്ങളില്‍ ഓഫീസുകള്‍ തുറന്നത്.

എന്നാല്‍ 20 വര്‍ഷം പിന്നിട്ടിട്ടും കേന്ദ്ര സര്‍ക്കാരിനു ഒറ്റയ്‌ക്കു പദ്ധതി നടപ്പിലാക്കുവാന്‍ കഴിയില്ലെന്നു കേന്ദ്രമന്ത്രി മുഖ്യമന്ത്രിക്കു കത്തു നല്‍കി. അങ്കമാലി മുതല്‍ പെരുമ്പാവൂര്‍ വരെയുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി ആരംഭിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം മൂലം കഴിഞ്ഞ സെപ്റ്റംബറില്‍ പദ്ധതി റെയില്‍വേ മരിവിപ്പിച്ചത്. പദ്ധതിക്കായുള്ള സ്ഥലം റെയില്‍വേ മരവിപ്പിച്ചതോടെ ഒരുഞ്ചി ഭൂമി പോലും വില്‍ക്കാനോ വീടു നിര്‍മിക്കാനോ കഴിയാതെ ഭൂ ഉടമകള്‍ ദുരിതത്തിലാണ്. റെയില്‍വേ വികസനത്തോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത നിസ്സഹകരണമാണ് പദ്ധതി നിശ്ചലമാകാന്‍ കാരണം.  

ഇതിനെതിരെ ശക്തമായ ജനരോഷം ആളിക്കത്തിക്കാനാണ് ഭൂ ഉടമകളുടെ ശ്രമം. അങ്കമാലി മുതല്‍ എരുമേലി വരെ 470 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്കാവശ്യം. എറണാകുളം ജില്ലയില്‍ മാത്രം 138 ഹെക്ടര്‍ ഭൂമി. ഇതുവരെ 24.40 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്. ആലുവ, കുന്നത്തുനാട്, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളില്‍ നിന്ന് 113.60 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കാനുള്ളത്.  

അങ്കമാലി, കാലടി, പെരുമ്പാവൂര്‍, ചേലാമറ്റം, ഓടക്കാലി, കോതമംഗലം, മൂവാറ്റാപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, പാലാ, കാഞ്ഞിരപ്പിള്ളി, എരുമേലി എന്നിവയാണ് ശബരിപാത സ്റ്റേഷനുകള്‍. 116 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ അങ്കമാലി, കാലടി വരെ ഏഴര കിലോമീറ്ററും പെരിയാറിനു കുറുകേ പുതിയ പാലവും നിര്‍മിച്ചതല്ലാതെ ഒന്നു നടന്നില്ല.

Tags: റെയില്‍വേതീവണ്ടി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശബരി പദ്ധതിയുടെ ഭാഗമായി കാലടിയില്‍ നിര്‍മ്മിച്ച റെയില്‍വേ സ്റ്റേഷന്‍ കാടുകയറിയ നിലയില്‍
Article

കേരളത്തിന്റെ റെയില്‍വെ വികസനം

Kerala

തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; ഉത്തരവിറക്കി റെയില്‍വേ

Kerala

കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെയുണ്ടായ കല്ലേറ് ആസൂത്രിതം; സംഭവത്തില്‍ കേസെടുത്ത് റെയിൽവേ പോലീസ്, ടൗണ്‍ പോലീസും അന്വേഷണമാരംഭിച്ചു

Kerala

ഓണക്കാലത്ത് സ്‌പെഷ്യല്‍ ട്രെയിന്‍; മലയാളികള്‍ക്ക് അമിത നിരക്ക് നല്‍കാതെ നാട്ടിലെത്താം

India

ഉപഭോക്താക്കളെ ശ്രദ്ധക്കു, ചതിയില്‍ വീഴരുത്; ഈ വ്യാജ ആന്‍ഡ്രോയിഡ് ആപ്പിനെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി ഐആര്‍സിടിസി

പുതിയ വാര്‍ത്തകള്‍

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.