Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ചെങ്ങോട്ടുമല: ഖനനാനുമതി നല്‍കാന്‍ പുതിയ റിപ്പോര്‍ട്ട്‌

പ്രകൃത്യാ ഉള്ള നീര്‍ച്ചാലുകള്‍ നിര്‍ദ്ദിഷ്ഠ ഖനന മേഖലയിലുണ്ടെന്ന് പഠനം കണ്ടെത്തുന്നുണ്ടെങ്കിലും ഖനനത്തിന് അനുകൂലമായ വാദഗതികളാണ് റിപ്പോര്‍ട്ടിലുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2020, 12:31 pm IST
in Kozhikode

കോഴിക്കോട്: ചെങ്ങോട്ടു മല ഖനനാനുമതിക്ക് നിയമപരമായി സാധുത നല്‍കാന്‍ നീക്കം. സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തല്‍ സമിതിയാണ് ഇതിനായി പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാന ഏക ജാലക സംവിധാനത്തിലൂടെ നിയമപരമായി ഖനനാനുമതി നല്‍കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ക്വാറി ഉടമയ്‌ക്ക് അനുകൂലമാകുന്നതാണ് പുതിയ റിപ്പോര്‍ട്ട്.

107 ഏക്രയോളം വിവിധ കമ്പനികളുടെ പേരില്‍ ക്വാറി ഉമടകളുടെ പേരിലുണ്ട്. ഇതില്‍ 12 ഏക്രയിലാണ് ഇപ്പോള്‍ ഖനനാനുമതി തേടിയിരിക്കുന്നത്. ഇതില്‍ 300 മീറ്ററിനിടയില്‍ വീടുകളോ മറ്റേതെങ്കിലും സംരംഭങ്ങളോ ഉള്ളതായി സബ് കമ്മിറ്റിക്ക് കാണാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.  ഡോ. പി.എസ്. ഈശ, കൃഷ്ണ പണിക്കര്‍ എന്നിവര്‍ അംഗങ്ങളായ ഉപസമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.  

പ്രദേശം വനനിബിഡമല്ലെന്നും പത്ത് കിലോമീറ്ററിനുള്ളില്‍ വന്യ മൃഗ സംരക്ഷണ കേന്ദ്രം ഉണ്ടെങ്കിലും അത്തരത്തിലുള്ള തടസ്സങ്ങള്‍ നീക്കാന്‍ വന്യ മൃഗ സംരക്ഷണ കേന്ദ്രത്തില്‍ അപേക്ഷിച്ച പ്രമാണ പത്രമുണ്ടെന്നുമാണ് കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ ഖനനത്തിന് അനുമതി നല്‍കാന്‍ തക്ക കാരണങ്ങള്‍ കണ്ടെത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് വ്യക്തമാകും.

പ്രകൃത്യാ ഉള്ള നീര്‍ച്ചാലുകള്‍ നിര്‍ദ്ദിഷ്ഠ ഖനന മേഖലയിലുണ്ടെന്ന് പഠനം കണ്ടെത്തുന്നുണ്ടെങ്കിലും ഖനനത്തിന് അനുകൂലമായ വാദഗതികളാണ് റിപ്പോര്‍ട്ടിലുള്ളത്. ചെങ്ങോട്ടുമലയില്‍ ഖനനം അനുവതിക്കരുതെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നാട്ടുകാരെയോ ഖനനാനുമതി നല്‍കുന്നത് പാരിസ്ഥിതി ആഘാതമുണ്ടാകുമെന്ന് റിപ്പോര്‍ട്ട് ചെയ്ത വിദഗ്ധ സംഘത്തെയോ  ഉപസമിതി അംഗങ്ങള്‍ കണ്ടിരുന്നില്ല. സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍, ജൈവ വൈവിധ്യ ബോര്‍ഡ്, ജില്ലാ കലക്ടര്‍, സിഡബ്ല്യു ആര്‍ഡിഎം വിദഗ്ധ സംഘം, ശാസ്ത്രസാഹിത്യ പരിഷത്ത് തുടങ്ങിയ സംഘടനകള്‍ ചെങ്കോട്ടുമലയിലെ ഖനന നീക്കത്തെ എതിര്‍ത്ത് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 

ഗ്രാമപഞ്ചായത്തിലെ ഏഴ് ഗ്രാമസഭകളും ഖനനം പാടില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇവരാരെയും ഉപസമിതി സമീപിച്ച് അഭിപ്രായം തേടിയില്ല. ഈമാസാവസാനം നടക്കുന്ന ഏകജാലക ബോര്‍ഡ് യോഗത്തില്‍ ഖനനത്തിന് അനുമതി നല്‍കാനാണ് നീക്കം നടക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇത്തരം അനധികൃത ഖനനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ ധൃതിപിടിച്ചുള്ള നീക്കം നടക്കുന്നുണ്ട്. വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിന് സാമ്പത്തിക നേട്ടം ഉണ്ടാക്കാനുള്ള നീക്കമാണ് നടക്കുന്നത്.  

Tags: MiningChengottumala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

World

സിന്ധു നദിയിൽ 80,000 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണശേഖരം; ഖനനം ചെയ്യാൻ പദ്ധതിയുമായി പാക്കിസ്ഥാൻ

Editorial

കടല്‍ അമ്മയാണ്, കരുതല്‍ വേണം

Business

ഏറ്റെടുക്കലും പുത്തന്‍ പദ്ധതികളും…അദാനി തിരക്കിലാണ്…കല്‍ക്കരി, ധാതു ഖനനക്കമ്പനിയുടെ 26 ശതമാനം ഓഹരി വാങ്ങി അദാനി

India

എച്ച് ഡി കുമാരസ്വാമിയെ അറസ്റ്റ് ചെയ്യുമെന്ന് സിദ്ധരാമയ്യ; അറസ്റ്റിനെ ഭയമില്ലെന്ന് കുമാരസ്വാമി;കര്‍ണ്ണാടകരാഷ്‌ട്രീയം തിളയ്‌ക്കുന്നു

പുതിയ വാര്‍ത്തകള്‍

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.