Wednesday, May 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാക്കിസ്ഥാനെ രുക്ഷമായി വിമർശിച്ച് ഇന്ത്യ; സർക്കാരിന്റെ ഒത്താശയോടെ കൂട്ടക്കൊലകള്‍ നടത്തുന്ന രാജ്യം മനുഷ്യാവകാശത്തെക്കുറിച്ച് മിണ്ടരുത്

അന്താരാഷ്‌ട്ര വേദിയെ ദുരുപയോഗിക്കുന്ന നടപടിയാണ് പാക്കിസ്ഥാന്റേത്. മറ്റുള്ളവര്‍ ആവശ്യപ്പെടാതെ ഉപദേശങ്ങള്‍ കൊടുക്കുന്നതിനു മുമ്പ് സ്വന്തം രാജ്യത്തെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച്‌ ആത്മപരിശോധന നടത്തണമെന്ന് സെന്തില്‍ കുമാര്‍ പാകിസ്ഥാനെ ഉപദേശിച്ചു.

Janmabhumi Online by Janmabhumi Online
Jun 16, 2020, 12:17 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ജനീവ: ഐക്യരാഷ്‌ട്ര മനുഷ്യാവകാശ സമിതിയിൽ (യുഎൻ‌എച്ച്‌ആർ‌സി) കശ്മീർ പ്രശ്‌നം ഉന്നയിച്ച പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. ദക്ഷിണേഷ്യയില്‍ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കൂട്ടക്കൊലകള്‍ നടക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍. അവര്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് ശരിയല്ലെന്ന് ഇന്ത്യയുടെ പെര്‍മനന്റ് മിഷന്‍ സെക്രട്ടറി സെന്തില്‍ കുമാര്‍ വിമർശിച്ചു.

 അന്താരാഷ്‌ട്ര വേദിയെ ദുരുപയോഗിക്കുന്ന നടപടിയാണ്  പാക്കിസ്ഥാന്റേത്. മറ്റുള്ളവര്‍ ആവശ്യപ്പെടാതെ ഉപദേശങ്ങള്‍ കൊടുക്കുന്നതിനു മുമ്പ്  സ്വന്തം രാജ്യത്തെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച്‌ ആത്മപരിശോധന നടത്തണമെന്ന് സെന്തില്‍ കുമാര്‍ പാകിസ്ഥാനെ ഉപദേശിച്ചു. ജമ്മു കാ‌ശ്‌മീരില്‍ അനുച്ഛേദം 370 റദ്ദാക്കിയതിനെ തുടര്‍ന്നുള്ള സംഭവങ്ങള്‍ഉന്നയിച്ച പാക്കിസ്ഥാന്റെ നടപടി ഗൗരവതരമായി കാണുന്നതെന്നും  ഇന്ത്യ വ്യക്തമാക്കി. 

മനുഷ്യാവകാശ കൗണ്‍സിലിനെയും അതിന്റെ സംവിധാനങ്ങളെയും ദുരുപയോഗം ചെയ്യുന്ന നടപടി പാകിസ്ഥാന്‍ തുടരുന്നത് ദൗര്‍ഭാഗ്യകരമാണ്. തീര്‍ത്തും വിശ്വാസ്യത ഇല്ലാത്ത ഒരു രാജ്യമാണ് മനുഷ്യാവകാശത്തെക്കുറിച്ച്‌ പറയുന്നത്. മതമൗലികവാദത്തിലൂടെയും രക്തച്ചൊരിച്ചിലിലൂടെയും രൂപംകൊണ്ട രാജ്യമാണതെന്നും ഇന്ത്യ പാക്കിസ്ഥാനെ വിമര്‍ശിച്ചു. ജമ്മു കാശ്‌മീരില്‍ അനുച്ഛേദം 370 റദ്ദാക്കിയതിനെ തുടര്‍ന്ന് അവിടെ ഒരുവിധത്തിലുമുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടില്ല. മേഖലയിലെ സമാധാനം നശിപ്പിക്കാന്‍ പാക്കിസ്ഥാന്‍ നടത്തിയ ശ്രമങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.  

ഭരണകൂടം നടപ്പിലാക്കുന്ന നിയമങ്ങളെ കാറ്റില്‍പ്പറത്തിയുള്ള കൊലപാതകങ്ങള്‍, ഭരണകൂട ഭീകരത, ബലപ്രയോഗത്തിലൂടെയുള്ള കുടിയൊഴിക്കല്‍, സൈനിക നടപടികള്‍, പീഡന ക്യാമ്ബുകള്‍, തടങ്കല്‍ പാളയങ്ങള്‍ തുടങ്ങിയവ ബലൂചിസ്ഥാനില്‍ സാധാരണ സംഭവങ്ങളാണെന്ന് സെന്തില്‍ കുമാര്‍ വ്യക്തമാക്കി.

Tags: indiapakistanയുഎന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മക്കളെ കാണാൻ പോലും അനുവദിക്കുന്നില്ല : പാകിസ്ഥാനിലെ പാവ സർക്കാരുമായി ചർച്ച നടത്തിയിട്ട് കാര്യമില്ല : ഇമ്രാൻ ഖാൻ

India

പാകിസ്ഥാൻ സൈന്യത്തിന്റെ 72 പോസ്റ്റുകൾ തകർത്ത് ബിഎസ്എഫ് ; ജീവൻ രക്ഷിക്കാൻ ഓടിയൊളിച്ച് പാകിസ്ഥാൻ റേഞ്ചർമാർ

India

ഇന്ത്യയിലേയ്‌ക്ക് കടക്കാനെത്തി 742 ബംഗ്ലാദേശികൾ ; ഓപ്പറേഷൻ പുഷ്-ബാക്ക് പ്രകാരം വിരട്ടിയോടിച്ച് സൈന്യം

World

ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തലിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ട്രംപിന് യാതൊരു അടിസ്ഥാനവുമില്ല ; യുഎസ് എംപിയുടെ പ്രസ്താവന ട്രംപിനൊട്ടുള്ള കൊട്ട്

India

“ആരെങ്കിലും നമ്മളെ ആക്രമിച്ചാൽ, ‘ബുള്ളറ്റിന്’ ‘ഷെൽ’ ഉപയോഗിച്ച് മറുപടി നൽകും”: പാകിസ്ഥാന് വിണ്ടും മുന്നറിയിപ്പ് നൽകി അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണം കണ്ട് പാകിസ്ഥാന്‍ പട്ടാളക്കാര്‍ പേടിച്ചോടുന്ന വീഡിയോ പുറത്തുവിട്ട് അതിര്‍ത്തി രക്ഷാസേന

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ മരം വീണ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

ജമാ അത്ത് ഇസ്ലാമി ഹിന്ദ് ൻ്റെ വിദ്യാർത്ഥി വിഭാഗമായ ഫ്രറ്റേണിറ്റി എന്ന സംഘടനയ്ക്ക് വേണ്ടി വേടന്‍റെ സപ്പോര്‍ട്ട് (വലത്ത്) വേടന്‍ ബോഡി ഗാര്‍ഡുകളുടെ നടുവില്‍ (ഇടത്ത്)

വേടന്‍ 2.0 എന്ന കലാകാരന്‍ മരിയ്‌ക്കുമ്പോള്‍….

കൊട്ടിയൂര്‍ പാല്‍ച്ചുരം – ബോയ്‌സ് ടൗണ്‍ റോഡില്‍ ഗതാഗതം നിരോധിച്ചു

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: പ്രതി അഫാനെതിരെ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍ പരാജയമാണെന്ന് ഉദ്ധവ് ശിവസേന നേതാവ് സഞ്ജയ് റാവത്ത്; കുറച്ചെങ്കിലും ഉളുപ്പുണ്ടോ എന്ന് സോഷ്യല്‍ മീഡിയ

നെല്ലിയാമ്പതിയില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പുലി ചത്തു

ഡോ. സിസ തോമസിന്റെ പെന്‍ഷന്‍ ആനുകൂല്യം തടഞ്ഞ നടപടി അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി

യുദ്ധത്തിലെ ഇന്ത്യയുടെ നഷ്ടക്കണക്കുകള്‍ ചോദിക്കുന്ന പ്രതിപക്ഷ നേതാവ്;രാജ്യതന്ത്രത്തിന്റെ അടിത്തറപോലും അറിയാതെ രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies