Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പാടാന്‍കവലയില്‍ കാട്ടാനശല്യം രൂക്ഷം; കൊട്ടിയൂരില്‍ പട്ടാപ്പകല്‍ കാട്ടാനയിറങ്ങിയത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്‌ത്തി

നാട്ടുകാര്‍ പാടാന്‍ കവലയിലുള്ള ഫോറസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റര്‍ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ആനയെ തിരികെ കാട്ടിലേക്ക് കയറ്റി വിടുകയുമായിരുന്നു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 14, 2020, 11:01 pm IST
in Kannur

പയ്യാവൂര്‍: പയ്യാവൂരിലെ പാടാന്‍കവലയില്‍ കാട്ടുമൃഗശല്യം നിമിത്തം ജനങ്ങള്‍ പൊറുതിമുട്ടുന്നു. കാട്ടുപന്നി, കുരങ്ങ്, ആന, മുള്ളന്‍പന്നി എന്നിവയുടെ ശല്യം മേഖലയില്‍ രൂക്ഷമാണ്. കഴിഞ്ഞ ദിവസം കാഞ്ഞിരക്കൊല്ലി ഫോറസ്റ്റില്‍ നിന്നും ഇറങ്ങി വന്ന ആന ജനവാസ മേഖലകളിലൂടെ ഇറങ്ങി പാടാന്‍കവലയില്‍ നിന്നു കുന്നത്തുര്‍ റോഡിലൂടെ രണ്ട് കിലോമീറ്ററോളം നടന്ന് റോഡരകിലുള്ള കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. പുതിയപുരയില്‍ ബാലകൃഷ്ണന്റെ കൃഷിസ്ഥലത്തെ വാഴ, തെങ്ങ്, കവുങ്ങ്, കശുമാവ്, റബ്ബര്‍ എന്നിവയും കയ്യാലകളും നശിപ്പിച്ച ശേഷമാണ് ആന കാട്ടിലേക്ക് മടങ്ങിയത്. ഇന്നലെ രാത്രിയോടെ വീണ്ടുമെത്തിയ കാട്ടാന ഈ പ്രദേശത്തുള്ള കൃഷികള്‍ നശിപ്പിച്ചു.  

നാട്ടുകാര്‍ പാടാന്‍ കവലയിലുള്ള ഫോറസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റര്‍ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ആനയെ തിരികെ കാട്ടിലേക്ക് കയറ്റി വിടുകയുമായിരുന്നു. രണ്ട് ദിവസം ജനവാസ കേന്ദ്രത്തോട് ചേര്‍ന്നുള്ള പ്രദേശത്ത് തമ്പടിച്ച ആനകളെ തിരികെ കാട്ടിലേക്ക് കയറ്റിവിടാന്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായെങ്കിലും ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിയാലോ എന്ന് ഭയന്ന് ശ്രമം വേണ്ടെന്ന് വെക്കുകയായിരുന്നു. 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മലയോര മേഖലയിലെ ജനങ്ങള്‍ ഭയന്നാണ് കഴിയുന്നത്. കാട്ടുപന്നികളും കൂട്ടമായി ഇറങ്ങുന്ന കുരങ്ങുകളും ഭക്ഷ്യവിളകള്‍ നശിപ്പിക്കുന്നത് പതിവാണ്. കൊറോണ രോഗ ഭീതിയില്‍ ജോലിയില്ലാതായ കര്‍ഷകന് ഇരുട്ടടിയാണ് കാട്ടുമുഗശല്യം.  ഇവയെ ഭയന്ന് കാര്‍ഷിക വൃത്തിയും നൂറ് കണക്കിന് ഏക്കര്‍ കൃഷിസ്ഥലവും ഉപേക്ഷിച്ച് ജനങ്ങള്‍ ടൗണിലേക്ക് ചേക്കേറുകയാണ്. കഴിഞ്ഞാഴ്ച പാടാന്‍ കവലയിലുള്ള സണ്ണി കിഴക്കേപുരയിടത്തില്‍, ശിവന്‍ പുളിക്കത്തടത്തില്‍, അനീഷ് പള്ളിക്കുന്നേല്‍ എന്നിവരുടെ കാര്‍ഷിക വിളകള്‍ വ്യാപകമായ തോതില്‍ കാട്ടാനകള്‍ നശിപ്പിച്ചിരുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തിര ഇടപെടലുണ്ടായി കാട്ടുമൃഗശല്യത്തിന് പരിഹാരമുണ്ടാക്കി ജീവനും സ്വത്തിനും സംരക്ഷണം നല്‍കമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.  

അതേസമയം കൊട്ടിയൂരില്‍ പട്ടാപ്പകല്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം പരിഭ്രാന്തി പരത്തി. ഇന്നലെ പുലര്‍ച്ചെയാണ് കൊട്ടിയൂര്‍ പാല്‍ചുരത്ത് കാട്ടാനക്കൂട്ടം ഒരു വീട്ടുമുറ്റത്ത് തമ്പടിച്ചത്. കൃഷിയിടത്തിലിറങ്ങി കൃഷി വ്യാപകമായി നശിപ്പിച്ച കാട്ടാനക്കൂട്ടം അല്‍പ്പനേരം തമ്പടിച്ചതിനു ശേഷം റോഡിലേക്കിറങ്ങി. ഇതോടെ വീടുകളിലുണ്ടായിരുന്നവര്‍ പരിഭ്രാന്തരായി ബഹളം വെക്കുകയും ശബ്ദം കേട്ട് ഭയന്ന ആനക്കുട്ടം കൊട്ടിയൂര്‍ അമ്പായത്തോട് തലപ്പുഴ നാല്‍പത്തിനാലാം വഴി റോഡിലൂടെ നടന്നു പോവുകയുമായിരുന്നു. ഷിന്റോ ഒളാട്ടുപുറം എന്നയാളുടെ വീട്ടിനു മുമ്പിലാണ് കാട്ടാന തമ്പടിച്ചത്.  

പകല്‍നേരങ്ങളിലും കാട്ടാനയിറങ്ങുന്നത് കൊട്ടിയൂര്‍ അമ്പായത്തോട് നിവാസികളെ പരിഭ്രാന്തിയിലാഴ്‌ത്തിയിരിക്കുകയാണ്. ആറളം വന്യജീവി സങ്കേതത്തില്‍ നിന്നെത്തുന്ന കാട്ടാനകളാണ് ജനവാസ കേന്ദ്രത്തില്‍ വിഹരിക്കുന്നത്.  

Tags: aaകൊട്ടിയൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കൊട്ടിയൂര്‍ ദേവസ്വം എക്‌സിക്യ്ട്ടീവ് ഓഫീസര്‍ കെ. ഗോകുല്‍ ഓടപ്പൂ നല്‍കി സ്വീകരിക്കുന്നു
Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പമെത്തി കൊട്ടിയൂര്‍ പെരുമാളിനെ തൊഴുത് അമൃതാ ഉണ്ണികൃഷ്ണന്‍

Varadyam

ഒരവിചാരിത യാത്ര

ലോക ഗജദിനത്തില്‍ ആനകളെ ശ്രീവടക്കുന്നാഥ ക്ഷേത്ര പടിഞ്ഞാറെ നടയില്‍ പൊന്നാടയണിച്ച് ആദരിക്കുന്നു. _ ജന്മഭൂമി
Thrissur

ശ്രീവടക്കുന്നാഥ ക്ഷേത്രത്തില്‍ ലോക ഗജദിനം ആഘോഷിച്ചു

കാട്ടാനയുടെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തപ്പോള്‍
Thrissur

കാട്ടാനയെ കൊന്നു കുഴിച്ചുമൂടിയ സംഭവം: മൂന്ന് പേര്‍ കൂടി കീഴടങ്ങി

Kerala

വനം കുറഞ്ഞില്ല, ആനയും കടുവയും കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.