Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മത്സ്യബന്ധന മേഖലയിലെ ആശങ്കകള്‍

നിശ്ചിത നീളത്തിന് മുകളിലുള്ള ബോട്ടുകളെ ലോക്ക്ഡൗണ്‍ കാലത്ത് മത്സ്യബന്ധനത്തിന് അനുവദിക്കാതിരുന്നതു മൂലം വന്‍ തുക വായ്‌പ എടുത്ത് ബോട്ടു വാങ്ങിയ മത്സ്യബന്ധനക്കാര്‍ക്ക് ഉണ്ടായ നഷ്ടം ചെറുതല്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2020, 03:00 am IST
in Article

മത്സ്യബന്ധന മേഖലയില്‍ ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനം 10-ാം തീയതി മുതല്‍ ആരംഭിച്ചു. 52 ദിവസത്തേക്കാണ് നിരോധനം. കൊറോണ മൂലം തകര്‍ന്നടിഞ്ഞിരുന്ന മത്സ്യബന്ധന മേഖലക്ക് ഇത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. വിനോദസഞ്ചാര മേഖല കഴിഞ്ഞാല്‍ കേരളത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ മുഖ്യ പങ്കും സംഭവന ചെയ്യുന്നത് മത്സ്യബന്ധന മേഖലയാണ്. ആഭ്യന്തര ഉത്പാദനത്തിന്റെ 8 ശതമാനം വരും ഇത്. കൊറോണാ ഭീതിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്നതും തിരിച്ചുവരവിന് കൂടുതല്‍ സമയം എടുക്കുന്നതുമായ വിനോദസഞ്ചാര മേഖലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വേഗത്തില്‍ തിരിച്ചു വരവ് സാദ്ധ്യമായതും വികസിപ്പിക്കുവാന്‍ സാധിക്കുന്നതും പ്രകൃതിദത്തമായ അനുകൂല ഘടകങ്ങള്‍ ധാരാളമുള്ളതുമായ വ്യവസായം മത്സ്യബന്ധനമാണ്. എന്നാല്‍ സാമ്പത്തികമായി തകര്‍ന്നടിഞ്ഞിരിക്കുന്ന സംസ്ഥാനത്തിന്റെ, വികലമായ പല  നയങ്ങളും ഈ വ്യവസായത്തെ കൂടുതല്‍ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളി വീട്ടുകൊണ്ടിരിക്കുന്നു .  

നിശ്ചിത നീളത്തിന് മുകളിലുള്ള ബോട്ടുകളെ ലോക്ക്ഡൗണ്‍ കാലത്ത് മത്സ്യബന്ധനത്തിന് അനുവദിക്കാതിരുന്നതു മൂലം വന്‍ തുക വായ്‌പ എടുത്ത് ബോട്ടു വാങ്ങിയ മത്സ്യബന്ധനക്കാര്‍ക്ക് ഉണ്ടായ നഷ്ടം ചെറുതല്ല. തുടര്‍ന്നു വന്ന ട്രോളിംഗ് നിരോധനം ഇത് അധികമാക്കി. കേരളത്തില്‍ ഏകദേശം 4500 യന്ത്രവത്കൃത ബോട്ടുകളാണ് ഈ മേഖലയിലുള്ളത്.

അതുപോലെ തന്നെ ഇടനിലക്കാരെ ഒഴിവാക്കാനെന്ന പേരില്‍ നിര്‍ത്തലാക്കിയ മീന്‍ ലേലം ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കിയത്. ലേലം ഒഴിവാക്കി മത്സ്യഫെഡ് മുഖാന്തിരം നടത്തിയ കച്ചവടം ബോട്ടുകാര്‍ക്ക് അര്‍ഹമായ വില കിട്ടാത്ത സാഹചര്യമുണ്ടാക്കി. ഈ സമ്പ്രദായം തുടരും എന്ന സര്‍ക്കാര്‍ നിലപാട് ആശങ്ക ഉയര്‍ത്തുന്നു. ഇത് ഉദ്യോഗസ്ഥ അഴിമതിക്കും സ്വജന പക്ഷപാതത്തിനും വഴിയൊരുക്കും ചൂഷണത്തിന്റെ പുതിയ തലങ്ങളാണ് സര്‍ക്കാര്‍ ഇതില്‍ കൂടി തുറന്നിടുന്നത്. കൃത്രിമമായി ഡിമാന്റ് കുറയ്‌ക്കുവാനും തന്മൂലം അര്‍ഹമായ വില മത്സ്യബന്ധനം നടത്തുന്നവര്‍ക്ക് കിട്ടാത്ത സാഹചര്യം ഉണ്ടാക്കുകയും ചെയ്യും. ഇടനിലക്കാര്‍ വന്‍ ലാഭം ഉണ്ടാക്കുവാനും  ഇത് ഇടയാക്കും.

മത്സ്യഫെഡ് നേരിട്ട് വാങ്ങുകയോ സംഭരിക്കുകയോ ചെയ്‌തെങ്കില്‍ മാത്രമേ ചഷണം ഒഴിവാക്കാനാകൂ. എന്നാല്‍ ഇപ്പോഴത്തെ സംവിധാനം മത്സ്യഫെഡ് ഒരു ലേല ഏജന്റായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ ഫിഷിംഗ് ഹാര്‍ബറുകളിലും പ്രവര്‍ത്തനക്ഷമമല്ലാത്ത ശീതീകരണികള്‍ പ്രവര്‍ത്തന സജ്ജമാക്കുകയാണ് ആദ്യം വേണ്ടത്. കേരളത്തിന്റെ പ്രകൃതിദത്തമായ ഈ വ്യവസായത്തിന്റെ പ്രതിസന്ധികളെ കുറിച്ച് ശാസ്ത്രീയമായി പഠിക്കുകയും അടിയന്തിരമായി നടപ്പാക്കുകയും ചെയ്യുവാനുള്ള രാഷ്‌ട്രീയ ഇച്ഛാശക്തി സംസ്ഥാന സര്‍ക്കാര്‍ കാണിക്കണം.  

അഡ്വ. ഷൈന്‍. പി. ശശീധര്‍

ഫോണ്‍: 9582260851

Tags: keralaമത്സ്യത്തൊഴിലാളികള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാളിലും ബക്രീദ് 28ന്; അവധി, മുൻ ദിവസങ്ങളിലെ അവധികൾ റദ്ദാക്കി, കേരളത്തിൽ അവധി കൂട്ടി

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിലേക്കുള്ള സ്പെഷ്യല്‍ ട്രെയിനുകള്‍ ജൂണിലേക്ക് നീട്ടി

Kerala

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ ‘രണ്ടുവർഷക്കാർക്ക്’ ഇനിമുതൽ പെൻഷനില്ല

Kerala

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

Kerala

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ സ്വന്തം നാട്ടിൽ തൊഴിലവസരങ്ങൾ , വോട്ട് ചെയ്യാൻ പോയ ബംഗാളികൾ മടങ്ങിവരാത്തത് കേരളത്തിന് തിരിച്ചടി

പുതിയ വാര്‍ത്തകള്‍

ആൾക്കൂട്ട ആക്രമണത്തിൽ അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയെ വെറുതെവിട്ടു; ശിക്ഷാവിധി ഉടൻ

വ​നി​ത-​ശി​ശു​ക്ഷേ​മ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച സം​ഭ​വം; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി​ടി​യി​ൽ

ബലിപെരുന്നാളുമായി ബന്ധപ്പെട്ട് നൽകുന്ന ബലികർമങ്ങളിൽ പശുവിനെ ഉപയോഗിക്കരുതെന്ന് ഉലമ ബോർഡ്

കേജ്‌രിവാൾ അത് ചെയ്തില്ല, ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത അവർക്ക് വെളിച്ചം കൊടുത്തു, നേരിട്ടിടപെട്ട്

ദുരൂഹതയൊഴിയാതെ ട്വിഷ ശർമ്മയുടെമരണം; രണ്ടാം പോസ്റ്റ്‌മോർട്ടത്തിന് പിന്നാലെ മൃതദേഹം സംസ്കരിച്ചു

‘പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ തയ്യാർ, ജനറൽ സെക്രട്ടറി ‘അമ്മ ഓഫീസിൽ നടക്കുന്ന ഒരു കാര്യവും അറിയിക്കാറില്ല’- കുക്കുവിനെതിരെ ശ്വേത

സിബിഎസ്ഇ ഉത്തര പേപ്പറിന്റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി

മെയ് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ: 3000 രൂപ ഇല്ലെന്ന് സൂചന, ആകാംക്ഷയോടെ ജനങ്ങൾ

47 ദിവസം മുമ്പ് ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ മെഡിക്കൽ വിദ്യാർത്ഥിയെ അഴുക്കു പുരണ്ട വേഷത്തില്‍ റോഡരികില്‍ ഭിക്ഷക്കാരുടെയൊപ്പം കണ്ടെത്തി

സ്വപ്‌നങ്ങള്‍ക്ക് ചിറകുമുളക്കുമ്പോള്‍; പ്രാദേശിക സാമ്പത്തിക വികസനവും വനിതാ സംരംഭകത്വവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.