Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സംസ്‌കൃതം പഠാമ

(സംസ്‌കൃതം പഠിക്കൂ)54

ഡോ. പി.കെ.ശങ്കരനാരായണന്‍ by ഡോ. പി.കെ.ശങ്കരനാരായണന്‍
Jun 1, 2020, 04:15 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

വൃദ്ധകുമാരീവാക്യന്ന്യായഃ

അന്ധാ നിര്‍ദ്ധനാ കന്യകാ ച കാചിത് വൃദ്ധാ ആസീത്. തസ്യാഃ ഏകം ഇഷ്ടം ആസിത. സാ തപഃ കൃത്വാ ഇന്ദ്രദേവം പ്രാര്‍ത്ഥിതവതീ. തദാ പ്രവൃത്തം സംഭാഷണം പഠാമഃ (കണ്ണുകാണാത്ത, പാവപ്പെട്ട, കന്യകയായൊരു വൃദ്ധയുണ്ടായിരുന്നു. അവര്‍ക്കൊരാഗ്രഹം. തപസ്സു ചെയ്ത് ദേവേന്ദ്രനോട് പ്രാര്‍ത്ഥിച്ചു. അപ്പോള്‍ നടന്ന സംഭാഷണം വായിക്കാം)

വ്യദ്ധ- ഇന്ദ്രായ നമഃ ഇന്ദ്രായ നമഃ! ഹേ! ഇന്ദ്ര! പ്രത്യക്ഷഃ ഭവതു…(ഇന്ദ്രന് നമസ്‌കാരം ഇന്ദ്രന് നമസ്‌കാരം. ഇന്ദ്രന്‍ പ്രത്യക്ഷനായാലും.)

ദേവേന്ദ്രഃ-അയി ഭഗിനി! അഹം പ്രത്യക്ഷഃ അസ്മി. കിം? കിമിച്ഛസി? വദതു (അല്ലയോ സഹോദരീ ഞാന്‍ പ്രത്യക്ഷനായിരിക്കുന്നു. എന്താണ് വേണ്ടത്? പറയൂ)

വൃദ്ധ-ഭാഗ്യം! ആശ്ചര്യമിദം! മമ പുണ്യ നിമിഷം! പ്രസീദതു മയി (എന്റെ ഭാഗ്യം. എന്റെ പുണ്യ നിമിഷം! എന്നില്‍ പ്രസാദിച്ചാലും)

ദേവേന്ദ്രഃ- കിമിദമാശ്ചര്യം. മമ ഭക്താം ഭവതീം അഹം വരം ദത്ത്വാ പ്രസാദയാമി. ഉച്യതാം ഭക്തേ! (എന്തിനിത്ര ആശ്ചര്യം. എന്റെ ഭക്തയായ ഭവതിയെ ഉചിതമായ വരം തന്ന് പ്രസാദിപ്പിക്കാം, സന്തോഷിപ്പിക്കാം. ചോദിച്ചാലും)

വൃദ്ധാ-ദേവ! അഹം നിര്‍ദ്ധനാ വൃദ്ധാ അസ്മി. ദര്‍ശനഭാഗ്യമപി നാസ്തി. അതഃ മമ ദൗഹിത്രാഃ സുവര്‍ണപാത്രേ ഘ്യതാന്നം ഖാദിതും ദ്രഷ്ടും ഇച്ഛാമി. ഏഷാ മമ പ്രാര്‍ത്ഥനാ. (ദേവ! ഞാന്‍ ദരിദ്രയായ വൃദ്ധയാണ്. കാഴ്ചക്കുള്ള ഭാഗ്യവുമില്ല. അതു കൊണ്ട്, എന്റെ പേരക്കുട്ടികള്‍ സ്വര്‍ണപാത്രത്തില്‍ നെയ്യ് കൂട്ടിയ ചോറ് കഴിക്കുന്നത് കാണാനിടയാവട്ടെ. ഇതാണെന്റെ പ്രാര്‍ത്ഥന)

ഇന്ദ്രഃ- നിശ്ചയേന. അസ്തു താവത്. ഭവതു തേ ഭാഗ്യം. (തീര്‍ച്ചയായും. അങ്ങനെയാവട്ടെ. ആ ഭാഗ്യം ഭവതിക്കുണ്ടാവട്ടെ)

സന്ദേശം

കദാചിത് കാവ്യകഥാ നാടകാദിസാഹിത്യേഷു ശാസ്ത്രചര്‍ച്ചായാം ച ഏകേന വാക്യേന വിഭിന്നാശയാന്‍ പ്രതിപാദയതി. സമാജ- ജീവനേ അപി ബഹുത്ര അനുഭവപഥം ആയാതി. അത്ര ന്യായമിദം അന്വയതി. ഏകേന വരപ്രസാദേന ബഹു കാര്യം സാധിതവതീ സാ (ചിലപ്പോള്‍ കാവ്യം കഥാ നാടകം മുതലായ സാഹിത്യ സന്ദര്‍ഭങ്ങളിലും ശാസ്ത്ര ചര്‍ച്ചകൡും ഒരു വാക്യപ്രയോഗം വ്യത്യസ്തമായ അര്‍ത്ഥം തരും. സാമൂഹിക ജീവിതത്തിലും ഇതു ഉണ്ടാവുന്നു. ഇവിടെ ഈ ന്യായം പ്രയോഗിക്കുന്നു. ഒറ്റ വരപ്രസാദത്താല്‍ പലതും നേടിയല്ലോ. ‘ഒരു വെടിക്ക് രണ്ടു പക്ഷി’, ‘ഉമ്മറപ്പടിയില്‍ കത്തിച്ച വിളക്ക്’ (ദേഹലീദീപന്യായഃ) എന്നൊക്കെ പ്രയോഗിക്കാറുണ്ടല്ലൊ. അതുപോലെ വൃദ്ധകുമാരീവരന്യായഃ എന്നും പ്രയോഗിക്കാം)

Tags: സംസ്‌കൃതം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നിഗൂഢ മന്ത്രാര്‍ത്ഥങ്ങളോടെ ആദ്യനിഘണ്ടു

വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ സംസ്ഥാന സമ്മേളനം സ്വാമി തുരിയാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം: അജ്ഞാനത്തെ അകറ്റാന്‍ സംസ്‌കൃത ഭാഷയെ അറിയണമെന്ന് സ്വാമി തുരിയാമൃതാനന്ദപുരി

Entertainment

‘തയാ’ കൂടുതല്‍ വിദേശ ഫെസ്റ്റിവലുകളിലേക്ക്

Kerala

ഹാജര്‍ രേഖപ്പെടുത്തി ഗവര്‍ണര്‍ക്കെതിരെ പന്തല്‍ കെട്ടി സമരം; രാജ്ഭവന്‍ റിപ്പോര്‍ട്ട് ചോദിച്ചു; സമരം അവസാനിപ്പിച്ച് മുങ്ങി സുനില്‍ പി. ഇളയിടവും സംഘവും

Kerala

ശ്യാമ സുന്ദര പുഷ്പമേ എന്നാല്‍ കവിതയാണ് കറുത്ത ചന്തമുള്ള പുവേ എന്ന് പറഞ്ഞാല്‍ അത് കവിതയല്ല എന്ന് മലയാളി ചിന്തിക്കുന്നു: ജയമോഹന്‍

പുതിയ വാര്‍ത്തകള്‍

ഇസ്ലാം ഭീകരരുടെ ക്രൂരതയുടെ കഥ പറയുന്ന ‘ഉദയ്പൂർ ഫയൽസിന്റെ’ പ്രദർശനം തടയണം : വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് പരാതി നൽകി മൗലാന അർഷാദ് മദനി

കീം റാങ്ക് പട്ടിക: തടസഹര്‍ജി സമര്‍പ്പിച്ച് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍, ഹര്‍ജി ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സക്രിയമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന നിരുത്തരവാദപമായ പ്രസ്താവനയുമായി കെ.സി. വേണുഗോപാല്‍

സി.പി.എം ക്രിമിനല്‍ ഭീഷണി ഉയര്‍ത്തുന്നു,പി.കെ.ശശിയുടെ കാല്‍ വെട്ടുമെന്നാണ് പി.എം.ആര്‍ഷോ പറഞ്ഞത്: വി ഡി സതീശന്‍

ആംബുലന്‍സിന്റെ വഴി മുടക്കിയ ബൈക്ക് യാത്രികന് പിഴ ചുമത്തി പൊലീസ്

ഭൂമി തരംമാറ്റല്‍ സുഗമമാക്കാന്‍ മാര്‍ഗരേഖയുമായി സര്‍ക്കാര്‍

കേരള സര്‍വകലാശാലയെ ചില ആളുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് വി സി ഡോ .മോഹന്‍ കുന്നുമ്മല്‍, ഗവര്‍ണറെ കാര്യങ്ങള്‍ ധരിപ്പിച്ചു

പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് പി കെ ശശിക്ക് നിര്‍ദ്ദേശം നല്‍കി സിപിഎം

ഫെയ്സ് ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റ ഉടമ സക്കര്‍ബര്‍ഗ് (ഇടത്ത്) ട്രപിറ്റ് ബന്‍സല്‍ (വലത്ത്)

യുഎസിലെ സിലിക്കണ്‍ വാലിയില്‍ എഐ മിടുക്കരോട് ഭ്രമം…ട്രപിറ്റ് ബന്‍സാലിനെ ജോലിക്കെടുത്തത് 800 കോടി രൂപ ശമ്പളത്തില്‍; ഐടി എന്നാല്‍ ഇനി എഐ

സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന്‍ രാജുവിന്റെ മരണം : സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies