Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

എം.കെ. ശശീന്ദ്രന്‍ മാസ്റ്റര്‍ കറകളഞ്ഞ വ്യക്തിത്വത്തിനുടമ; രാഷ്‌ട്രീയരംഗത്തും സേവനരംഗത്തും വഴികാട്ടി: രവീന്ദ്രനാഥ് ചേലേരി

എല്ലാ പ്രതിസന്ധികളെയും നേരിട്ട് സംഘടനയെ മുന്നോട്ട് നയിച്ച അദ്ദേഹം സേവനരംഗത്ത് നിസ്തുലമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്. 2004ല്‍ ആരംഭിച്ചത് മുതല്‍ ട്രസ്റ്റ് അംഗമായി പ്രവര്‍ത്തിച്ചുവന്ന അദ്ദേഹം ട്രസ്റ്റിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വഴികാട്ടിയായിരുന്നു.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
May 31, 2020, 10:42 am IST
in Parivar

കണ്ണൂര്‍: കഴിഞ്ഞദിവസം അന്തരിച്ച ബിജെപി മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റും സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് വൈസ് പ്രസിഡന്റു മായിരുന്ന എം.കെ. ശശീന്ദ്രന്‍ മാസ്റ്റര്‍ കറകളഞ്ഞ വ്യക്തിത്വത്തിനുടമയായിരുന്നുവെന്ന് സര്‍വ്വമംഗള ട്രസ്റ്റ് പ്രസിഡണ്ട് രവീന്ദ്രനാഥ് ചേലേരി അഭിപ്രായപ്പെട്ടു. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടന്ന ശശീന്ദ്രന്‍ മാസ്റ്റര്‍ അനുസ്മരണ പരിപാടിയില്‍ അധ്യക്ഷത വഹിച്ച് ട്രസ്റ്റ് അംഗങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധ്യാപകനായിരിക്കേ 1978 മുതല്‍ സംഘപ്രസ്ഥാനങ്ങളിലൂടെയാണ് ശശീന്ദ്രന്‍ മാസ്റ്റര്‍ പൊതുപ്രവര്‍ത്തനരംഗത്തെത്തിയത്. വാരത്തെ ആര്‍എസ്എസ് ശാഖയിലൂടെ വളര്‍ന്ന് ബിജെപി മണ്ഡലം പ്രസിഡന്റ്‌,​ ജില്ലാ പ്രസിഡന്റ്‌, ഏറ്റവുമൊടുവില്‍ സംസ്ഥാന സമിതിയംഗം തുടങ്ങി സംഘടനാപരമായ വിവിധ ചുമതലകള്‍ വഹിച്ചു. പൊതുപ്രവര്‍ത്തനരംഗത്ത് തന്റെതായ വ്യക്തിത്വം കാത്തുസൂക്ഷിച്ച അദ്ദേഹം ആദര്‍ശാലിയും ധൈര്യശാലിയുമായിരുന്നു. 

എല്ലാ പ്രതിസന്ധികളെയും നേരിട്ട് സംഘടനയെ മുന്നോട്ട് നയിച്ച അദ്ദേഹം സേവനരംഗത്ത് നിസ്തുലമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്. 2004ല്‍ ആരംഭിച്ചത് മുതല്‍ ട്രസ്റ്റ് അംഗമായി പ്രവര്‍ത്തിച്ചുവന്ന അദ്ദേഹം ട്രസ്റ്റിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വഴികാട്ടിയായിരുന്നു. ട്രസ്റ്റ് ഏറ്റെടുത്ത് നടത്തിയ പ്രവര്‍ത്തനങ്ങളിലെല്ലാം അദ്ദേഹത്തിന്റെ സജീവപങ്കാളിത്തമുണ്ടായിരുന്നു. രാഷ്‌ട്രീയരംഗത്തും സേവനരംഗത്തും പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കാകെ വഴികാട്ടിയായിരുന്നു അദ്ദേഹം.

 അദ്ദേഹത്തിന്റെ വിയോഗം നമ്മുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ഉത്തരവാദിത്തമാണ് നമ്മെ ഏല്‍പ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ സ്വപ്നസാഫല്യത്തിന് എല്ലാവരും കൂട്ടായി പ്രവര്‍ത്തിക്കണമെന്നും രവീന്ദ്രനാഥ് പറഞ്ഞു.

ആര്‍എസ്എസ് പ്രാന്തീയ ഗ്രാമസേവാ സഹപ്രമുഖ് സജീവന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. എം.വി. പ്രഭാകരന്‍, റോയല്‍ രാജീവന്‍, ഹരികൃഷ്ണന്‍, എം. രാജീവന്‍, എം.കെ. വിനോദ്, അഡ്വ. എം. രമേശ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി പി.ടി. രമേഷ് സ്വാഗതവും ശിവരാജന്‍ കക്കാടന്‍ നന്ദിയും പറഞ്ഞു.
 

Tags: bjpsaseendran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

Kerala

സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര: സര്‍ക്കാരിന്റെ വഞ്ചനയ്‌ക്കെതിരെ ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധ മാര്‍ച്ച് തിങ്കളാഴ്ച

Kerala

‘ഞാൻ ഇപ്പോഴും ബിജെപിയിൽ, എ കെ ജി സെന്ററിൽ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം’; മലക്കംമറച്ചിലുമായി സംവിധായകൻ രാജസേനൻ

India

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

Kerala

നേമം റെയിൽവേ ടെർമിനൽ വികസനം; പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.