Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മദ്യശാലകള്‍ തുറന്നതോടെ ബാറുകള്‍ക്ക് ചാകര, ബിവറേജിന് നഷ്ടകച്ചവടം. ആപ്പ് ബിവറേജിനെ പൂര്‍ണ്ണമായും ഒഴിവാക്കിയത് സ്വകാര്യ ബാറുകളെ സഹായിക്കാനാണെന്ന് ആക്ഷേപം

ബാറുകളില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നേരിട്ട് സന്ദര്‍ശനം നടത്തിയ ശേഷമാണ് തുറന്ന് കൊടുത്തത്. ഉദ്യോഗസ്ഥര്‍ എത്താന്‍ വൈകിയത് മൂലം കോട്ടയത്ത് ചില ബാറുകള്‍ തുറന്നത് ഉച്ചയ്‌ക്ക് 12 മണിയോട് കൂടിയാണ്. മൊബൈല്‍ സാങ്കേതിക തകരാര്‍ ഇപ്പോഴും പൂര്‍ണ്ണമായും പരിഹരിക്കാന്‍ സാധിക്കാത്തത് ഉപഭോക്താക്കളെയും ബാറ് ജീവനക്കാരെയും വലച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2020, 08:49 pm IST
in Kerala
കോട്ടയം നഗരത്തിലെ ബാറില്‍ മദ്യം വാങ്ങാന്‍ എത്തിയവരുടെ തിരക്ക്

കോട്ടയം നഗരത്തിലെ ബാറില്‍ മദ്യം വാങ്ങാന്‍ എത്തിയവരുടെ തിരക്ക്

കോട്ടയം: വിവാദങ്ങള്‍ക്കൊടുവില്‍ മദ്യശാലകള്‍ തുറന്നപ്പോള്‍ ബാറുകള്‍ക്ക് ചാകരയാണ്. ബാറുകള്‍ക്ക് മുന്നില്‍ നീണ്ട നിര രൂപപ്പെട്ടപ്പോള്‍ ബിവറേജുകള്‍ തിരക്കൊഴിഞ്ഞ് കിടന്നു. രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് മദ്യശാലകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി. ബാറുകളില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നേരിട്ട് സന്ദര്‍ശനം നടത്തിയ ശേഷമാണ് തുറന്ന് കൊടുത്തത്. 

ഉദ്യോഗസ്ഥര്‍ എത്താന്‍ വൈകിയത് മൂലം കോട്ടയത്ത് ചില ബാറുകള്‍ തുറന്നത് ഉച്ചയ്‌ക്ക് 12 മണിയോട് കൂടിയാണ്. മൊബൈല്‍ സാങ്കേതിക തകരാര്‍ ഇപ്പോഴും പൂര്‍ണ്ണമായും പരിഹരിക്കാന്‍ സാധിക്കാത്തത് ഉപഭോക്താക്കളെയും ബാറ് ജീവനക്കാരെയും വലച്ചു. രാവിലെ മുതല്‍ ക്യൂവില്‍ നിന്നവര്‍ക്ക് ഉച്ചയ്‌ക്ക് ശേഷവും മദ്യം ലഭിക്കാത്ത സാഹചര്യവും ഉണ്ടായി.

ഉപഭോക്താവ് മദ്യം ബുക്ക് ചെയ്യുമ്പോള്‍ ആപ്പ് നിര്‍ദേശിക്കുന്നത് സ്വകാര്യ ബാറുകളാണ്. ബിവറേജ് പാടെ ആപ്പ് ഒഴിവാക്കിയതോടെ സ്വകാര്യ ബാറുകളെ സഹായിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വലിയ ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ആപ്പ് ബിവറേജിനെ കൈവിട്ടതോടെ ലോക്ഡൗണിന് ശേഷം ബിവറേജിന് നഷ്ടകച്ചവടമായിരിക്കുകയാണ്. ആപ്പില്ലാതെ മദ്യം വാങ്ങാന്‍ ബാറുകളിലും ബിവറേജുകളിലും എത്തിയവരും കുറവല്ല. ഇവരെ പോലീസും ബാറ് ജീവനക്കാരും ചേര്‍ന്ന് പുറത്താക്കി. 

അതേസമയം കോട്ടയത്ത് നിന്ന് മദ്യത്തിനായി ആപ്പില്‍ ബുക്ക് ചെയ്താല്‍ കിലോമീറ്ററുകള്‍ക്ക് അകലെയുള്ള ബാറുകളില്‍ നിന്നാവും മദ്യം വാങ്ങാന്‍ അനുമതി കിട്ടുന്നത്. ഇത് ഉപഭോക്താക്കള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ആപ്പിന്റെ സാങ്കേതികമായിട്ടുള്ള പ്രശ്‌നങ്ങളാണ് ഇതിന് കാരണമെന്നാണ് എക്‌സൈസ് അധികൃതര്‍ പറയുന്നത്. ഉപഭോക്താവിന് ഫോണിലൂടെ ലഭിച്ച ക്യൂആര്‍ കോഡ് കൃത്യമായി പരിശോധിക്കുന്നതിനായി ബാറുടമകള്‍ക്ക് സര്‍ക്കാര്‍ പ്രത്യേകം ആപ്പ് നിര്‍മ്മിച്ച് നല്‍കിയിരുന്നു. ഇത് പലര്‍ക്കും ലഭിച്ചിരുന്നില്ല. ഇതിന്റെ യൂസര്‍നെയിം, പാസ് വേഡും ഒടിപിയും ലഭിക്കാതിരുന്നത് ബാറുകളില്‍ വലിയ അനിശ്ചിതത്വാണ് സൃഷ്ടിച്ചത്. ഒടുവില്‍ ഓരോരുത്തര്‍ക്കും പ്രത്യേകം സമയം നിശ്ചയിച്ച് ടോക്കണ്‍ നല്‍കിയാണ് മദ്യവില്‍പ്പന നടത്തിയത്. 

അതേസമയം ബാറുകളിലൂടെ വില്‍പ്പന നടത്തുന്ന മദ്യത്തിന്റെ കണക്കെടുപ്പിന് വലിയ പ്രതിസന്ധിയാകുമെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.  

Tags: liquorവാര്‍ത്തbar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യത്തിന് പേര് നിര്‍ദ്ദേശിക്കാനുളള മത്സരം ഉപേക്ഷിച്ചതായി മലബാര്‍ ഡിസ്റ്റിലറീസ്

Kerala

പാലക്കാട് ഡിവിഷനില്‍ ആര്‍പിഎഫ് -എക്‌സൈസ് ലഹരിവേട്ട: 30 ലക്ഷം രൂപയുടെ മയക്കുമരുന്നും മദ്യവും പിടികൂടി

Kerala

നാല്‍പത്ത‌ഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ആറ്റുകാലില്‍ അഴിമതിയില്ലാ പൊങ്കാല; പൊങ്കാല സമാധാനപരമായി നടക്കാന്‍ ജില്ല മുഴുവന്‍ മദ്യനിരോധനത്തിന് നീക്കം

Kerala

സര്‍ക്കാരിന്റെ പുതിയ ബ്രാന്‍ഡിയുടെ പേര് ‘മലബാര്‍ മിസ്റ്ററി’

Kerala

ബാറുകളുടെ സമയം വര്‍ദ്ധിപ്പിച്ചതില്‍ ഇടത് – വലത് മുന്നണികളുടെ അഴിമതി , തെരഞ്ഞെടുപ്പ് കാലത്ത് ഫണ്ട് സമാഹരണമാണ് ലക്ഷ്യം: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.