Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കന്യാസ്ത്രീ വിദ്യാർത്ഥിനിയുടെ ദുരൂഹമരണത്തിൽ അവ്യക്തത; വീണ്ടും മൊഴിയെടുക്കും, ബന്ധുക്കളുടെ പരാതി മുക്കി

പോലീസിൽ വിവരമറിയിക്കാനെടുത്ത കാലതാമസം നേരിട്ടതും ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.കുട്ടിയുടെ മൃതശരീരവുമായി മഠത്തിന്റെ പ്രധാന കവാടത്തിൽ എത്തിയപ്പോഴാണ് പോലീസ് എത്തുന്നതെന്നാണ് എഫ്ഐആറിൽ പറയുന്നത്.

അഭിജിത്ത് എസ്. പേരകത്ത് by അഭിജിത്ത് എസ്. പേരകത്ത്
May 28, 2020, 09:43 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവല്ല: പാലിയക്കരയിലെ കന്യാസ്ത്രീ മഠത്തിൽ വിദ്യാർഥിനി ദിവ്യാ പി. ജോൺ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സാക്ഷിമൊഴികളിൽ അവ്യക്തത. സംഭവത്തിൽ മുപ്പത്തിനാലു പേരെയാണ് ലോക്കൽ പോലീസ് ചോദ്യം ചെയ്തത്. എന്നാൽ ഇവരുടെ മൊഴികളിൽ അവ്യക്തതയും ദുരൂഹതയും ഉണ്ടായിട്ടും തുടർ അന്വേഷണം നടന്നില്ല. തുടർന്ന് വന്ന ആദ്യ ഘട്ട ക്രൈബ്രാഞ്ച് സംഘത്തിന്റെ റിപ്പോർട്ടിലും ഈ മൊഴിപ്പകർപ്പ് തന്നെ വിഴുങ്ങുകയായിരുന്നു. ദിവ്യ കിണറ്റിൽ ചാടിയെന്ന് പറയുന്ന സമയം സംബന്ധിച്ചും മരണസമയം സംബന്ധിച്ചുമാണ് പ്രധാന ആശയക്കുഴപ്പം. കേസിൽ മദർ സുപ്പീരിയർ,തിരുവല്ല സിഐ,ഫയർ ഓഫീസർ അട്ടമുള്ളവരുടെ വിശദമായ മൊഴി ഒരുവട്ടം കൂടി ക്രൈബ്രാഞ്ച് അന്വേഷണ സംഘം രേഖപ്പെടുത്തും.

അടിമുടി ദുരൂഹത

മെയ് ഏഴാം തീയതിയാണ് ചുങ്കപ്പാറ സ്വദേശിനി ദിവ്യ പി ജോണിനെ കന്യാസ്ത്രീ മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ പതിനൊന്നരയോടെ മഠത്തിലെ അന്തേവാസികൾ ശബ്ദം കേട്ട് തിരച്ചിൽ നടത്തിയപ്പോഴാണ് ദിവ്യയെ കിണറ്റിൽ കണ്ടെത്തിയതെന്നാണ് മദർ സുപ്പീരിയറുടെ മൊഴി. ഫയർ ഫോഴ്സിന്റെ മൊഴിപ്രകാരം 11.55നാണ് മൃതദേഹം പുറത്തെടുക്കുന്നത്. അതായത് ദിവ്യയുടെ ശരീരം 25 മിനിറ്റിനിടയിൽ മരണം സംഭവിച്ചു വെന്നാണ് നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണസമയം ഏകദേശം 1 മണിക്ക് അടുത്തെന്നാണ്. എന്നാൽ ഇതിൽ വ്യക്തതയില്ല. എന്നാൽ മഠത്തിലെ അഞ്ച് ദൈനംദിന പ്രാർത്ഥനാ ചടങ്ങുകളിൽ ദിവ്യ പങ്കെടുത്തിരുന്നുവെന്നാണ് അന്തേവാസികളിൽ ഒരാളുടെ മൊഴി. ഇവരാണ് ദിവ്യ കിണറ്റിലേക്ക് ചാടുന്നത് ആദ്യം കണ്ടുവെന്ന് പറയപ്പെടുന്ന വ്യക്തി. എന്നാൽ സാധാരണ ഗതിയിൽ അഞ്ച് നേരത്തെ ചടങ്ങുകൾ പൂർത്തിയാകണമെങ്കിൽ ഉച്ചയ്‌ക്ക് 12 കഴിയും എന്നകാര്യത്തിൽ അന്വേഷണം നടക്കേണ്ടിയിരിക്കുന്നു.

ബന്ധുക്കളുടെ പരാതി മുക്കി

ദിവ്യയുടെ വീട്ടുകാരുടെ മൊഴിപകർപ്പ് പോലീസ് മുക്കുകയാണ് ചെയ്തത്. ദുരൂഹതയുടെ അടിസ്ഥാനത്തിൽ സത്യം പുറത്ത് വരണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വിഷയത്തിൽ പാതി നൽകിയതായും പറയപ്പെടുന്നു. സംഭവം 12 മണിയോടെ ബന്ധുവഴി അറിഞ്ഞെന്നാണ് വീട്ടുകാരുടെ മൊഴി.

മദർസുപ്പീരിയറുമായി എന്ത് പ്രശ്നം

മദർസുപ്പീരിയറുമായി പ്രശ്നം ഉണ്ടെന്ന മൊഴിയും മഠത്തിലെ ഒരു അന്തേവാസിയുടെതാണ്. ദിവ്യയെ തനിച്ച് ഇവർ വിളിപ്പിക്കാറുണ്ടായിരുന്നുവെന്നും ഈസന്ദർഭത്തിൽ ദിവ്യയ്‌ക്ക് മാനസിക സംഘർഷം ഉണ്ടായിരുന്നെന്നും ഇവരുടെ മൊഴിയിലുണ്ട്. എന്നാൽ ഈ വസ്തുതയും തുടർ അന്വേഷണത്തിൽ ഉണ്ടായില്ല.

പോലീസ്,ഫയർഫോഴ്സ് ഭാഷ്യം: പരസ്പര വിരുദ്ധം

പോലീസിൽ വിവരമറിയിക്കാനെടുത്ത കാലതാമസം നേരിട്ടതും ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. കുട്ടിയുടെ മൃതശരീരവുമായി മഠത്തിന്റെ പ്രധാന കവാടത്തിൽ എത്തിയപ്പോഴാണ് പോലീസ് എത്തുന്നതെന്നാണ് എഫ്ഐആറിൽ പറയുന്നത്. അതായത്  ഏകദേശം പന്ത്രണ്ടെകാലിനാണ് പോലീസ് എത്തുന്നത്. എന്തിനാണ് ഈ കാലതാമസം. പോലീസും ഫയർ ഫോഴസും് എത്തുന്നതിന് മുമ്പ് സജ്ജമായിരുന്ന ആമ്പുലൻസും സംശയം ഉണർത്തുന്നു. ദിവ്യയ്‌ക്ക് ജീവനില്ലെന്ന് ഉറപ്പായിട്ടും സംഭവ സ്ഥലത്ത് വെച്ച് ഇൻക്വസ്റ്റ് നടത്താതെ സ്വകാര്യ ആശുപത്രിലേക്ക് കൊണ്ടുപോയതിൽ പരസ്പരം പഴിചാരുന്ന മൊഴിയാണ് ഇരു സേനാ തലവന്മാരുടെയും മൊഴി.

Tags: deathദിവ്യ പി. ജോൺ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

Kerala

ബിജെപി നേതാവ് കെ രാമൻപിള്ളയുടെ ഭാര്യ പ്രസന്നകുമാരി അമ്മ അന്തരിച്ചു

Entertainment

42ാം വയസിൽ ഹൃദയാഘാതം : നടിയും മോഡലുമായ ഷെഫാലി ജരിവാല അന്തരിച്ചു

Entertainment

നിര്‍ഭാഗ്യം പോലെ അതേ നമ്പര്‍ റൂമില്‍ കിടന്നാണ് കല്‍പ്പന മരിച്ചത്: നടിയെക്കുറിച്ച് നന്ദു

Entertainment

സുഹൃത്തിനൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ച് പീഡനം;മറ്റ് സ്ത്രീകളുമായി അവിഹിതബന്ധം,ഏറെ ചര്‍ച്ചയായ കരിഷ്മ-സഞ്ജയ് വിവാഹമോചനം

പുതിയ വാര്‍ത്തകള്‍

പള്ളിയുടെ മേല്‍ക്കൂരയില്‍ നിന്ന് വീണ് കൈക്കാരന്‍ മരിച്ചു, സംഭവം മണ്ണാറപ്പാറ സെന്‌റ് സേവ്യേഴ്‌സ് പള്ളിയില്‍

ഭീകരർക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല ; ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

അറിഞ്ഞില്ല, ആരും പറഞ്ഞില്ല! ചാരവനിത ജ്യോതി മല്‍ഹോത്രയെ ക്ഷണിച്ചുവരുത്തിയതിനെ ന്യായീകരിച്ച് മന്ത്രി റിയാസ്

സൊഹ്റാന്‍ മംദാനിയുടെ ബിരിയാണി തീറ്റയ്‌ക്കെതിരെ അമേരിക്കയില്‍ കടുത്ത എതിര്‍പ്പ്

ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)

ഉദ്ധവ് താക്കറെ ശിവസേനയുടെ ഹിന്ദി വിരോധം മുതലെടുക്കാന്‍ ചെന്ന സ്റ്റാലിന് കണക്കിന് കൊടുത്ത് ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും

ബിലാവൽ ഭൂട്ടോയ്‌ക്കെതിരെ ലഷ്‌കർ-ഇ-ത്വയ്ബ ; ഹാഫിസ് സയീദ് ഇതുവരെ ചെയ്തതെല്ലാം പാകിസ്ഥാനു വേണ്ടി

അസിം മുനീറും ട്രംപും തമ്മിലുള്ള ബന്ധത്തിന് പിന്നില്‍ രണ്ടു പേര്‍ക്കുമുള്ള സ്വാര്‍ത്ഥമോഹങ്ങള്‍

മുഹറം പരിപാടിക്കിടെ നടന്ന വിരുന്നിൽ ഭക്ഷ്യവിഷബാധ ; ഒരു മരണം ; 150 ഓളം പേർ ആശുപത്രികളിൽ

ബിലാവല്‍ ഭൂട്ടോയുടെ മസൂദ് അസറിനെ വിട്ടുതരാമെന്ന പ്രസ്താവന മറ്റൊരു ചതി; സിന്ദൂനദീജലം ചര്‍ച്ച ചെയ്യാനുള്ള തന്ത്രം

യുപി പൊലീസിനെ ആക്രമിച്ച കേസിൽ ഇസ്ലാമിസ്റ്റുകൾ അറസ്റ്റിൽ ; പിടിയിലായതിനു പിന്നാലെ മാപ്പ് പറഞ്ഞ് രക്ഷപെടാൻ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies