Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കന്യാസ്ത്രീ വിദ്യാർത്ഥിനിയുടെ ദുരൂഹമരണത്തിൽ അവ്യക്തത; വീണ്ടും മൊഴിയെടുക്കും, ബന്ധുക്കളുടെ പരാതി മുക്കി

പോലീസിൽ വിവരമറിയിക്കാനെടുത്ത കാലതാമസം നേരിട്ടതും ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.കുട്ടിയുടെ മൃതശരീരവുമായി മഠത്തിന്റെ പ്രധാന കവാടത്തിൽ എത്തിയപ്പോഴാണ് പോലീസ് എത്തുന്നതെന്നാണ് എഫ്ഐആറിൽ പറയുന്നത്.

അഭിജിത്ത് എസ്. പേരകത്ത് by അഭിജിത്ത് എസ്. പേരകത്ത്
May 28, 2020, 09:43 am IST
in Kerala

തിരുവല്ല: പാലിയക്കരയിലെ കന്യാസ്ത്രീ മഠത്തിൽ വിദ്യാർഥിനി ദിവ്യാ പി. ജോൺ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സാക്ഷിമൊഴികളിൽ അവ്യക്തത. സംഭവത്തിൽ മുപ്പത്തിനാലു പേരെയാണ് ലോക്കൽ പോലീസ് ചോദ്യം ചെയ്തത്. എന്നാൽ ഇവരുടെ മൊഴികളിൽ അവ്യക്തതയും ദുരൂഹതയും ഉണ്ടായിട്ടും തുടർ അന്വേഷണം നടന്നില്ല. തുടർന്ന് വന്ന ആദ്യ ഘട്ട ക്രൈബ്രാഞ്ച് സംഘത്തിന്റെ റിപ്പോർട്ടിലും ഈ മൊഴിപ്പകർപ്പ് തന്നെ വിഴുങ്ങുകയായിരുന്നു. ദിവ്യ കിണറ്റിൽ ചാടിയെന്ന് പറയുന്ന സമയം സംബന്ധിച്ചും മരണസമയം സംബന്ധിച്ചുമാണ് പ്രധാന ആശയക്കുഴപ്പം. കേസിൽ മദർ സുപ്പീരിയർ,തിരുവല്ല സിഐ,ഫയർ ഓഫീസർ അട്ടമുള്ളവരുടെ വിശദമായ മൊഴി ഒരുവട്ടം കൂടി ക്രൈബ്രാഞ്ച് അന്വേഷണ സംഘം രേഖപ്പെടുത്തും.

അടിമുടി ദുരൂഹത

മെയ് ഏഴാം തീയതിയാണ് ചുങ്കപ്പാറ സ്വദേശിനി ദിവ്യ പി ജോണിനെ കന്യാസ്ത്രീ മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ പതിനൊന്നരയോടെ മഠത്തിലെ അന്തേവാസികൾ ശബ്ദം കേട്ട് തിരച്ചിൽ നടത്തിയപ്പോഴാണ് ദിവ്യയെ കിണറ്റിൽ കണ്ടെത്തിയതെന്നാണ് മദർ സുപ്പീരിയറുടെ മൊഴി. ഫയർ ഫോഴ്സിന്റെ മൊഴിപ്രകാരം 11.55നാണ് മൃതദേഹം പുറത്തെടുക്കുന്നത്. അതായത് ദിവ്യയുടെ ശരീരം 25 മിനിറ്റിനിടയിൽ മരണം സംഭവിച്ചു വെന്നാണ് നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണസമയം ഏകദേശം 1 മണിക്ക് അടുത്തെന്നാണ്. എന്നാൽ ഇതിൽ വ്യക്തതയില്ല. എന്നാൽ മഠത്തിലെ അഞ്ച് ദൈനംദിന പ്രാർത്ഥനാ ചടങ്ങുകളിൽ ദിവ്യ പങ്കെടുത്തിരുന്നുവെന്നാണ് അന്തേവാസികളിൽ ഒരാളുടെ മൊഴി. ഇവരാണ് ദിവ്യ കിണറ്റിലേക്ക് ചാടുന്നത് ആദ്യം കണ്ടുവെന്ന് പറയപ്പെടുന്ന വ്യക്തി. എന്നാൽ സാധാരണ ഗതിയിൽ അഞ്ച് നേരത്തെ ചടങ്ങുകൾ പൂർത്തിയാകണമെങ്കിൽ ഉച്ചയ്‌ക്ക് 12 കഴിയും എന്നകാര്യത്തിൽ അന്വേഷണം നടക്കേണ്ടിയിരിക്കുന്നു.

ബന്ധുക്കളുടെ പരാതി മുക്കി

ദിവ്യയുടെ വീട്ടുകാരുടെ മൊഴിപകർപ്പ് പോലീസ് മുക്കുകയാണ് ചെയ്തത്. ദുരൂഹതയുടെ അടിസ്ഥാനത്തിൽ സത്യം പുറത്ത് വരണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വിഷയത്തിൽ പാതി നൽകിയതായും പറയപ്പെടുന്നു. സംഭവം 12 മണിയോടെ ബന്ധുവഴി അറിഞ്ഞെന്നാണ് വീട്ടുകാരുടെ മൊഴി.

മദർസുപ്പീരിയറുമായി എന്ത് പ്രശ്നം

മദർസുപ്പീരിയറുമായി പ്രശ്നം ഉണ്ടെന്ന മൊഴിയും മഠത്തിലെ ഒരു അന്തേവാസിയുടെതാണ്. ദിവ്യയെ തനിച്ച് ഇവർ വിളിപ്പിക്കാറുണ്ടായിരുന്നുവെന്നും ഈസന്ദർഭത്തിൽ ദിവ്യയ്‌ക്ക് മാനസിക സംഘർഷം ഉണ്ടായിരുന്നെന്നും ഇവരുടെ മൊഴിയിലുണ്ട്. എന്നാൽ ഈ വസ്തുതയും തുടർ അന്വേഷണത്തിൽ ഉണ്ടായില്ല.

പോലീസ്,ഫയർഫോഴ്സ് ഭാഷ്യം: പരസ്പര വിരുദ്ധം

പോലീസിൽ വിവരമറിയിക്കാനെടുത്ത കാലതാമസം നേരിട്ടതും ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. കുട്ടിയുടെ മൃതശരീരവുമായി മഠത്തിന്റെ പ്രധാന കവാടത്തിൽ എത്തിയപ്പോഴാണ് പോലീസ് എത്തുന്നതെന്നാണ് എഫ്ഐആറിൽ പറയുന്നത്. അതായത്  ഏകദേശം പന്ത്രണ്ടെകാലിനാണ് പോലീസ് എത്തുന്നത്. എന്തിനാണ് ഈ കാലതാമസം. പോലീസും ഫയർ ഫോഴസും് എത്തുന്നതിന് മുമ്പ് സജ്ജമായിരുന്ന ആമ്പുലൻസും സംശയം ഉണർത്തുന്നു. ദിവ്യയ്‌ക്ക് ജീവനില്ലെന്ന് ഉറപ്പായിട്ടും സംഭവ സ്ഥലത്ത് വെച്ച് ഇൻക്വസ്റ്റ് നടത്താതെ സ്വകാര്യ ആശുപത്രിലേക്ക് കൊണ്ടുപോയതിൽ പരസ്പരം പഴിചാരുന്ന മൊഴിയാണ് ഇരു സേനാ തലവന്മാരുടെയും മൊഴി.

Tags: deathദിവ്യ പി. ജോൺ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെംഗളൂരുവിൽ ഫോൺ തട്ടിപ്പറിച്ച് ഓടിയ കള്ളൻ റോഡിൽ കുഴഞ്ഞുവീണ് മരിച്ചു

India

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

India

ജയദേവ ആശുപത്രിയിൽ കൂട്ടമരണം; 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികൾ, അസ്വഭാവികത ഇല്ലെന്ന് അധികൃതർ

Entertainment

ഭാരതിരാജയുടെ ഭാര്യയോടും മകളോടും ദേഷ്യപ്പെട്ട് ​ഗം​ഗൈഅമരൻ;അവസാന കാലത്ത് ഉപേക്ഷിച്ചു, ഇപ്പോഴെന്തിന് വന്നു?

Entertainment

മരണവീടായാൽ അവർക്ക് ഏറെ സന്തോഷം;എന്റെ സംസ്‍കാരത്തിനും ഈ സാഡിസ്റ്റുകള്‍ വരും, അന്ന് പറ‍യാനുള്ളത് ഇപ്പോ പറയുന്നു”; ശ്രീകുമാരൻ തമ്പി

പുതിയ വാര്‍ത്തകള്‍

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

എഐ വികസിക്കട്ടെ, നീതിനിര്‍വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം: ജസ്റ്റിസ് സൂര്യകാന്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.