Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സീവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്; കരാര്‍ 178.27 കോടി രൂപക്ക് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷം

നേരത്തെ 179 കോടിയിലേറെയായതിനെ തുടര്‍ന്ന് റീടെണ്ടര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ച പദ്ധതിയാണ് വീണ്ടും കൗണ്‍സിലിലേക്ക് എത്തിയത്. ബിജെപി അടക്കമുള്ള പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെതുടര്‍ന്ന് തീരുമാനം വോട്ടിനിട്ട് പാസ്സാക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2020, 11:42 am IST
in Kozhikode

കോഴിക്കോട്: അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് കോര്‍പറേഷനില്‍ നിര്‍മിക്കുന്ന സീവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്  178.27 കോടി രൂപക്ക് കരാര്‍ നല്‍കാന്‍ തീരുമാനം. 116.5 കോടിയുടെ പദ്ധതിയാണ് 52 ശതമാനത്തിലേറെ വര്‍ദ്ധനയോടെ കരാര്‍ നല്‍കാന്‍ തീരുമാനിച്ചത്. നേരത്തെ 179 കോടിയിലേറെയായതിനെ തുടര്‍ന്ന് റീടെണ്ടര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ച പദ്ധതിയാണ് വീണ്ടും കൗണ്‍സിലിലേക്ക് എത്തിയത്. ബിജെപി അടക്കമുള്ള പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെതുടര്‍ന്ന് തീരുമാനം വോട്ടിനിട്ട് പാസ്സാക്കുകയായിരുന്നു. കോവിഡ് മുന്‍ കരുതലുകളോടെ ടാഗോര്‍ സെന്ററിനറി ഹാളില്‍ ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശകിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. ആദ്യം മുന്നോട്ടുവന്ന മിഡ്—ലാന്‍ഡ് എഞ്ചിനീയറിംഗ് ആന്റ് കണ്‍സ്ട്രക്ടിങ് കമ്പനിക്ക് തന്നെയാണ് ഇപ്പോഴും കരാര്‍. അമൃത് പ്രവൃത്തികള്‍ക്ക് അനുമതി നല്‍കുന്ന സംസ്ഥാനതല ടെക്‌നിക്കല്‍ കമ്മറ്റിയും തുടര്‍ന്ന് ചീഫ് സെക്രട്ട റിയുടെ നേതൃത്വത്തിലുള്ള സമിതിയും കരാറിന് അനുമതി നല്‍കണം.  

പദ്ധതിക്ക് ഫെബ്രുവരിയില്‍ കരാര്‍ നല്‍കാന്‍ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കിയിരുന്നു. വിവാദമായ പദ്ധതിക്ക് നേരത്തേ തയ്യാറാക്കിയ വിശദമായ പദ്ധതിരേഖയേക്കാള്‍ 50 ശതമാനത്തിലേറെ വര്‍ദ്ധനവുള്ളതിനാല്‍ വീണ്ടും ടെണ്ടര്‍ ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല ഉന്നതാധികാര സമിതി നിര്‍ദ്ദേശിച്ചതിന്റെയ അടിസ്ഥാനത്തിലാണ് വീണ്ടും കൗണ്‍സില്‍ നടപടി. വീണ്ടും ടെണ്ടര്‍ ചെയ്ത് അതേ കരാറുകാരെ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.  

സംസ്ഥാനത്തിന് പുറത്തു നിന്നൊന്നും കമ്പനികള്‍ വരാതിരിക്കുന്നതില്‍ അപാകതയുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പദ്ധതിയുടെ സാങ്കേതികത ഫലപ്രദമാണോയെന്നതില്‍ സംശയമുണ്ടെന്നും കഴിഞ്ഞതവണയും പ്രതിപക്ഷം എതിര്‍ത്തിട്ടും ഭരണകക്ഷിയുടെ താത്പര്യത്തില്‍ കൗണ്‍സില്‍ അംഗീകാരം നേടുകയായിരുന്നുവെന്നും ആരോപിച്ചു. സാങ്കേതികമായി കമ്പനിക്ക് യോഗ്യതയില്ലെന്നും ഇത്രയേറെ ഉയര്‍ന്ന തുക അംഗീകരിക്കാനാവില്ലെന്നും പ്രതി പക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്‍, കൗണ്‍സിലര്‍ ഇ. പ്രശാന്ത്കുമാര്‍, യുഡിഎഫ് കൗണ്‍സിലര്‍മാരായ അഡ്വ.പി.എം. നിയാസ്, അഡ്വ. വിദ്യാ ബാലകൃഷ്ണന്‍, എസ്.വി. മുഹമ്മദ് ഷമീല്‍ തങ്ങള്‍ തുടങ്ങിയവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇത്രയും ഉയര്‍ന്ന നിരക്ക് ഉചിതമായിരിക്കില്ലെന്ന് എല്‍ഡിഎഫഅ കൗണ്‍സിലര്‍ പി. കിഷന്‍ചന്ദ് ചൂണ്ടിക്കാട്ടിയെങ്കിലും വോട്ടിനിട്ടപ്പോള്‍ അജണ്ടയെ പിന്‍തുണക്കുകയായിരുന്നു. 23 നെതിരെ 46 വോട്ടിന് തീരുമാനം അംഗീകരിക്കുകയായിരുന്നു.  

ബീച്ചില്‍ കോതിയിലും ആവിക്കലിലുമായാണ് സീവറേജ് പ്ലാന്റ് ഒരുക്കുന്നത്. 59.77 കോടിയുടേയും 56.38 കോടിയുടേതുമാണ് പദ്ധതി. ഇത് അഞ്ച് വര്‍ഷത്തെ പരിപാലനമുള്‍പ്പെടെ 91.36 കോടി, 86.91 കോടി എന്നിങ്ങനെയാണ് ടെന്‍ഡറായത്. നിര്‍മാണ മേഖലയില്‍ മാത്രം പരിചയമുള്ള മിഡ് ലാന്‍ഡിനൊപ്പം മറ്റൊരു കമ്പനി കൂടി പങ്കാളിയാകും. തിരക്ക് കൂടിയതും വീതി കുറവുമായ നിരത്തില്‍ പണി എടുക്കുമ്പോള്‍ അധികചെലവ് വരുമെന്നും പല സ്ഥലങ്ങളിലും എസ്റ്റിമേറ്റിലുള്ളതിനേക്കാള്‍ ആഴം വേണ്ടി വരുമെന്നുമുള്‍പ്പെടെയുള്ള കാരണമാണ് തുക ഉയരാന്‍ കാരണമായി കമ്പനി ചൂണ്ടിക്കാട്ടിയത്.  

Tags: corporationSewage Treatment Plant
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Kerala

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

Kerala

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala

തിരു.കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം: ഉത്തരവിട്ട് ഹൈക്കോടതി

Kerala

ഹോട്ടലുകളില്‍ പരിശോധന, വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്, വന്ധീകരിക്കുന്ന നായകളെ തുറന്നു വിടില്ല: മേയര്‍ വിവി രാജേഷ്

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.