Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സീവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്; കരാര്‍ 178.27 കോടി രൂപക്ക് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷം

നേരത്തെ 179 കോടിയിലേറെയായതിനെ തുടര്‍ന്ന് റീടെണ്ടര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ച പദ്ധതിയാണ് വീണ്ടും കൗണ്‍സിലിലേക്ക് എത്തിയത്. ബിജെപി അടക്കമുള്ള പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെതുടര്‍ന്ന് തീരുമാനം വോട്ടിനിട്ട് പാസ്സാക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2020, 11:42 am IST
in Kozhikode

കോഴിക്കോട്: അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് കോര്‍പറേഷനില്‍ നിര്‍മിക്കുന്ന സീവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്  178.27 കോടി രൂപക്ക് കരാര്‍ നല്‍കാന്‍ തീരുമാനം. 116.5 കോടിയുടെ പദ്ധതിയാണ് 52 ശതമാനത്തിലേറെ വര്‍ദ്ധനയോടെ കരാര്‍ നല്‍കാന്‍ തീരുമാനിച്ചത്. നേരത്തെ 179 കോടിയിലേറെയായതിനെ തുടര്‍ന്ന് റീടെണ്ടര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ച പദ്ധതിയാണ് വീണ്ടും കൗണ്‍സിലിലേക്ക് എത്തിയത്. ബിജെപി അടക്കമുള്ള പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെതുടര്‍ന്ന് തീരുമാനം വോട്ടിനിട്ട് പാസ്സാക്കുകയായിരുന്നു. കോവിഡ് മുന്‍ കരുതലുകളോടെ ടാഗോര്‍ സെന്ററിനറി ഹാളില്‍ ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശകിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. ആദ്യം മുന്നോട്ടുവന്ന മിഡ്—ലാന്‍ഡ് എഞ്ചിനീയറിംഗ് ആന്റ് കണ്‍സ്ട്രക്ടിങ് കമ്പനിക്ക് തന്നെയാണ് ഇപ്പോഴും കരാര്‍. അമൃത് പ്രവൃത്തികള്‍ക്ക് അനുമതി നല്‍കുന്ന സംസ്ഥാനതല ടെക്‌നിക്കല്‍ കമ്മറ്റിയും തുടര്‍ന്ന് ചീഫ് സെക്രട്ട റിയുടെ നേതൃത്വത്തിലുള്ള സമിതിയും കരാറിന് അനുമതി നല്‍കണം.  

പദ്ധതിക്ക് ഫെബ്രുവരിയില്‍ കരാര്‍ നല്‍കാന്‍ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കിയിരുന്നു. വിവാദമായ പദ്ധതിക്ക് നേരത്തേ തയ്യാറാക്കിയ വിശദമായ പദ്ധതിരേഖയേക്കാള്‍ 50 ശതമാനത്തിലേറെ വര്‍ദ്ധനവുള്ളതിനാല്‍ വീണ്ടും ടെണ്ടര്‍ ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല ഉന്നതാധികാര സമിതി നിര്‍ദ്ദേശിച്ചതിന്റെയ അടിസ്ഥാനത്തിലാണ് വീണ്ടും കൗണ്‍സില്‍ നടപടി. വീണ്ടും ടെണ്ടര്‍ ചെയ്ത് അതേ കരാറുകാരെ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.  

സംസ്ഥാനത്തിന് പുറത്തു നിന്നൊന്നും കമ്പനികള്‍ വരാതിരിക്കുന്നതില്‍ അപാകതയുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പദ്ധതിയുടെ സാങ്കേതികത ഫലപ്രദമാണോയെന്നതില്‍ സംശയമുണ്ടെന്നും കഴിഞ്ഞതവണയും പ്രതിപക്ഷം എതിര്‍ത്തിട്ടും ഭരണകക്ഷിയുടെ താത്പര്യത്തില്‍ കൗണ്‍സില്‍ അംഗീകാരം നേടുകയായിരുന്നുവെന്നും ആരോപിച്ചു. സാങ്കേതികമായി കമ്പനിക്ക് യോഗ്യതയില്ലെന്നും ഇത്രയേറെ ഉയര്‍ന്ന തുക അംഗീകരിക്കാനാവില്ലെന്നും പ്രതി പക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്‍, കൗണ്‍സിലര്‍ ഇ. പ്രശാന്ത്കുമാര്‍, യുഡിഎഫ് കൗണ്‍സിലര്‍മാരായ അഡ്വ.പി.എം. നിയാസ്, അഡ്വ. വിദ്യാ ബാലകൃഷ്ണന്‍, എസ്.വി. മുഹമ്മദ് ഷമീല്‍ തങ്ങള്‍ തുടങ്ങിയവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇത്രയും ഉയര്‍ന്ന നിരക്ക് ഉചിതമായിരിക്കില്ലെന്ന് എല്‍ഡിഎഫഅ കൗണ്‍സിലര്‍ പി. കിഷന്‍ചന്ദ് ചൂണ്ടിക്കാട്ടിയെങ്കിലും വോട്ടിനിട്ടപ്പോള്‍ അജണ്ടയെ പിന്‍തുണക്കുകയായിരുന്നു. 23 നെതിരെ 46 വോട്ടിന് തീരുമാനം അംഗീകരിക്കുകയായിരുന്നു.  

ബീച്ചില്‍ കോതിയിലും ആവിക്കലിലുമായാണ് സീവറേജ് പ്ലാന്റ് ഒരുക്കുന്നത്. 59.77 കോടിയുടേയും 56.38 കോടിയുടേതുമാണ് പദ്ധതി. ഇത് അഞ്ച് വര്‍ഷത്തെ പരിപാലനമുള്‍പ്പെടെ 91.36 കോടി, 86.91 കോടി എന്നിങ്ങനെയാണ് ടെന്‍ഡറായത്. നിര്‍മാണ മേഖലയില്‍ മാത്രം പരിചയമുള്ള മിഡ് ലാന്‍ഡിനൊപ്പം മറ്റൊരു കമ്പനി കൂടി പങ്കാളിയാകും. തിരക്ക് കൂടിയതും വീതി കുറവുമായ നിരത്തില്‍ പണി എടുക്കുമ്പോള്‍ അധികചെലവ് വരുമെന്നും പല സ്ഥലങ്ങളിലും എസ്റ്റിമേറ്റിലുള്ളതിനേക്കാള്‍ ആഴം വേണ്ടി വരുമെന്നുമുള്‍പ്പെടെയുള്ള കാരണമാണ് തുക ഉയരാന്‍ കാരണമായി കമ്പനി ചൂണ്ടിക്കാട്ടിയത്.  

Tags: corporationSewage Treatment Plant
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

Kerala

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

Thiruvananthapuram

നഗരസഭയുടെ പിഎംബിവൈ പദ്ധതിയിലൂടെ സുള്‍ഫിയുടെ സ്വപ്‌നം പൂവണിയുന്നു; അരയ്‌ക്കു താഴെ തളര്‍ന്ന സുള്‍ഫിയുടെ യാത്ര വീൽചെയറിൽ

Kerala

എസ്എംവി സ്‌കൂളിലെ കൊള്ളപ്പിരവ് വിദ്യാഭ്യാസ വകുപ്പിന്റെ ഒത്താശയോടെ; സ്‌കുളിലെ തേക്കുമരവും മുറിച്ച് കടത്തി

Thiruvananthapuram

തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളം ലഭ്യമാകാത്തതിന് പിന്നിൽ ബോധപൂർവമായ വീഴ്ച; വകുപ്പ് മന്ത്രിക്ക് കത്തയച്ച് മേയർ വി.വി രാജേഷ്

പുതിയ വാര്‍ത്തകള്‍

ടെസ്റ്റ് റാങ്കിങ്: ഒന്നാമന്‍ ബുംറ തന്നെ

ആഞ്ചെലോട്ടി ഒഴിവാക്കിയ ഒന്നാന്തരം ബ്രസീലിയന്‍മാര്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ, ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍

ഐപിഎല്‍: മാറിമറിയുന്ന ആവേശക്കാഴ്‌ച്ച

ബെംഗളൂരുവില്‍ നടന്ന മെക്കോ മെറിറ്റസ് കപ്പ് ഒന്നാം റൗണ്ടിന് ശേഷം ട്രോഫികളുമായി റായോ റേസിങിന്റെ അഥര്‍വ, കിയാന്‍ ഷാ, ആരവ് എന്നിവര്‍

മെക്കോ മെറിറ്റസ് കപ്പ്: റയോ റേസിങിന് ഇരട്ട നേട്ടം

2026 ഫിബ അണ്ടര്‍-18 ഏഷ്യാ കപ്പ് അഹമ്മദാബാദില്‍; ഭാരതം വേദിയാകുന്നത് മൂന്നാം തവണ

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.