Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ചെന്നൈയില്‍ നിന്നെത്തിയ യുവാവ് കിടന്നത് കടത്തിണ്ണയില്‍, കൗണ്‍സിലര്‍ ഉള്‍പ്പെടെ ക്വാറന്റൈനില്‍

പനി അനുഭവപ്പെട്ട നരിപ്പറ്റ സ്വദേശി വടകര ആലക്കല്‍ റെസിഡന്‍സിയിലെ കോവിഡ് കെയര്‍ സെന്ററില്‍ പോയെങ്കിലും ഇവിടെ താമസ സൗകര്യം ലഭിച്ചില്ല. രാത്രി മുഴുവന്‍ ഇയാള്‍ കോവിഡ് കെയര്‍ സെന്ററിനടുത്തുള്ള കട വരാന്തയില്‍ കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2020, 10:54 am IST
in Kozhikode

വടകര: ചെന്നൈയില്‍ നിന്നെത്തിയ നരിപ്പറ്റ സ്വദേശിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനാല്‍ ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ വടകര നഗരസഭാ കൗണ്‍സിലര്‍ അടക്കം മൂന്നു പേരെ ക്വാറന്റൈനിലാക്കി. ചെന്നൈയില്‍ നിന്നും വാളയാര്‍ ചെക്ക് പോസ്റ്റ്  വഴി മെയ് 10 ന് രാത്രി 12 മണിയോടെ കാറിലാണ് ഇയാള്‍ മറ്റു മൂന്നുപേരോടൊപ്പം വടകര ടൗണില്‍ എത്തിയത്.  

പനി അനുഭവപ്പെട്ട നരിപ്പറ്റ സ്വദേശി വടകര ആലക്കല്‍ റെസിഡന്‍സിയിലെ കോവിഡ് കെയര്‍ സെന്ററില്‍ പോയെങ്കിലും  ഇവിടെ താമസ സൗകര്യം ലഭിച്ചില്ല. രാത്രി മുഴുവന്‍ ഇയാള്‍ കോവിഡ് കെയര്‍ സെന്ററിനടുത്തുള്ള കട വരാന്തയില്‍ കഴിഞ്ഞു. പാലോളി പാലത്തെ നഗരസഭയുടെ ആയുര്‍വേദ ആശുപത്രിയില്‍ ക്വാറന്റൈന്‍ സൗകര്യം ഉണ്ടെന്നറിഞ്ഞ് ബസ്  സ്റ്റാന്റിന് മുന്‍വശത്തെ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും അവിടേക്കുള്ള വഴി ചോദിക്കുകയും ഓട്ടോറിക്ഷയില്‍ അവിടെ എത്തുകയും ചെയ്തു. എന്നാല്‍ അവിടെയും താമസസൗകര്യം ഇല്ലായിരുന്നു. തുടര്‍ന്ന് തൊട്ടടുത്ത കടയില്‍ നിന്ന് ചായയും കുടിച്ചു. ഇദ്ദേഹത്തെ കണ്ട നാട്ടുകാര്‍ കൗണ്‍സിലറുമായും നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റുമായും ബന്ധപ്പെടുകയും ഇയാളുടെ സഹോദരന്റെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ പോലീസ് സൗകര്യം ഒരുക്കുകയായിരുന്നു.

അതിര്‍ത്തി കടന്ന് എത്തുന്നവര്‍ക്ക് താമസിക്കാനുള്ള കൊറോണ കെയര്‍ സെന്റര്‍ ഏതെന്നു കൃത്യമായി അറിയിക്കാത്തതാണ് ഇയാളെ വലച്ചതും കൗണ്‍സിലര്‍ അടക്കമുള്ളവരുമായുള്ള സമ്പര്‍ക്കത്തിന് കാരണമായതും. പുതുപ്പണത്തു എത്തിയപ്പോള്‍ ഇയാളുമായി കൗണ്‍സിലര്‍ക്ക് സമ്പര്‍ക്കമുണ്ടായത്. ചായക്കടക്കാരന്‍, സിവില്‍ പോലീസ് ഓഫീസര്‍, കൂട്ടിക്കൊണ്ടുവന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ എന്നിവരാണ് ക്വാറന്റൈനില്‍പോയ മറ്റുള്ളവര്‍.  

പലപ്പോഴും ഉള്‍പ്രദേശങ്ങളിലേക്ക് പോകേണ്ട ഇതരസംസ്ഥാനത്തു നിന്നും വരുന്നവരെ  വടകര പുതിയ സ്റ്റാന്‍ഡില്‍ ഇറക്കിവിടുന്നതായി ആക്ഷേപമുണ്ട്. ഇവരെ പോലീസ് ഇടപെട്ടാണ് പിന്നീട് വീടുകളിലേക്ക് എത്തിക്കുന്നത്. നരിപ്പറ്റ സ്വദേശിക്ക് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നു  13 ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരെ ക്വാറന്റൈന്‍ ചെയ്യാന്‍ എല്ലാവിധ സൗകര്യം ഉണ്ടെന്നു അധികൃതര്‍ അവകാശപ്പെടുമ്പോളാണ് രോഗലക്ഷണങ്ങള്‍ സഹിതം എത്തിയ യാള്‍ക്ക് ക്വാറന്റൈന്‍ കേന്ദ്രം തേടി അലയേണ്ടിവന്നത്.

Tags: ചെന്നൈcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.