Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണക്കിടയിലും സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ ശ്രമം; പിഎസ്‌സി നിയമനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു

ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലെ നിയമനത്തിനുള്ള ചുരുക്കപ്പട്ടിക വെട്ടിക്കുറച്ചു. പുതിയ മുഖ്യപട്ടികയില്‍ വെറും 400 പേരെ മാത്രമാണ് പിഎസ്‌സി ഉള്‍പ്പെടുത്തിയത്. ലിസ്റ്റിലുള്ളവരുടെ നിയമനം കഴിയുന്നതോടെ നിരവധി ഒഴിവുകള്‍ അവശേഷിക്കും. ഇവയില്‍, റാങ്ക് ലിസ്റ്റ് നിലവിലില്ലെന്ന കാരണം പറഞ്ഞ് മറ്റുള്ളവരെ നിയമിക്കും. ഈ നീക്കത്തില്‍ ഉദ്യോഗാര്‍ഥികള്‍ ആശങ്കയിലാണ്. പുറത്തുനിന്ന് നിയമനം നടത്തി ശേഷിക്കുന്ന ഒഴിവുകള്‍ പൂര്‍ണമായും നികത്തിയാല്‍ പിന്നെ സമീപകാലത്തെങ്ങത്തും വീണ്ടും പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കില്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 13, 2020, 02:16 pm IST
in Kerala

തിരുവനന്തപുരം: സഹകരണ വകുപ്പിലെ ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ തസ്തികകളില്‍ സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും തിരുകിക്കയറ്റാന്‍ നീക്കം. ഈ തസ്തികയില്‍ നൂറു കണക്കിന് ഒഴിവുകളുണ്ട്. ഈ നീക്കത്തിനു പിന്നില്‍ എന്‍ജിഒ യൂണിയന്റെ സമ്മര്‍ദമെന്ന് സൂചന.

ഇതിന്റെ ഭാഗമായി ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലെ നിയമനത്തിനുള്ള ചുരുക്കപ്പട്ടിക വെട്ടിക്കുറച്ചു. പുതിയ മുഖ്യപട്ടികയില്‍ വെറും 400 പേരെ മാത്രമാണ് പിഎസ്‌സി ഉള്‍പ്പെടുത്തിയത്. ലിസ്റ്റിലുള്ളവരുടെ നിയമനം കഴിയുന്നതോടെ നിരവധി ഒഴിവുകള്‍ അവശേഷിക്കും. ഇവയില്‍, റാങ്ക് ലിസ്റ്റ് നിലവിലില്ലെന്ന കാരണം പറഞ്ഞ് മറ്റുള്ളവരെ നിയമിക്കും. ഈ നീക്കത്തില്‍ ഉദ്യോഗാര്‍ഥികള്‍ ആശങ്കയിലാണ്. പുറത്തുനിന്ന് നിയമനം നടത്തി ശേഷിക്കുന്ന ഒഴിവുകള്‍ പൂര്‍ണമായും നികത്തിയാല്‍ പിന്നെ സമീപകാലത്തെങ്ങത്തും വീണ്ടും പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കില്ല.

ഇതിനു മുമ്പ് നിലവില്‍ വന്ന റാങ്ക് ലിസ്റ്റില്‍ മുഖ്യപട്ടികയിലെ 992 പേരും ഉപപട്ടികയിലുള്ളവരുമടക്കം രണ്ടായിരത്തോളം പേരുണ്ടായിരുന്നു. ഈ പട്ടികയുടെ കാലാവധി 2018 ആഗസ്ത് 16ന്  അവസാനിച്ചപ്പോള്‍ 935 പേര്‍ക്ക് നിയമനം ലഭിച്ചു. എന്നാല്‍, ഇനി വരാന്‍ പോകുന്ന ലിസ്റ്റ് വെട്ടിക്കുറച്ചതോടെ  നൂറുകണക്കിന് ഉദ്യോഗാര്‍ഥികളുടെ ഭാവി ഇരുട്ടിലായി. നിലവില്‍ ജൂനിയര്‍ കോ-ഓപ്പറേറ്റീവ് തസ്തികയില്‍ 115 ഒഴിവുകള്‍ പിഎസ്‌സിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ധാരാളം ഒഴിവുകള്‍ ഇനി റിപ്പോര്‍ട്ട് ചെയ്യാനുമുണ്ട്. പുറമേ വിരമിക്കല്‍, സ്ഥാനക്കയറ്റം എന്നിവ വഴിയും ഒഴിവുകള്‍ വരും.

അന്തിമപട്ടിക പ്രസീദ്ധീകരിച്ച് ഈ വര്‍ഷം തന്നെ നിയമനം ആരംഭിച്ചാലും അതുവരെയുള്ള ഒഴിവുകളും ഇനിയുള്ള മൂന്നു വര്‍ഷം വരുന്ന ഒഴിവുകളും ഈ റാങ്ക് ലിസ്റ്റില്‍ നിന്നാണ് നികത്തേണ്ടത്. അങ്ങനെ വന്നാല്‍ ആയിരത്തിലേറെ പേര്‍ക്കെങ്കിലും പട്ടികയില്‍ നിന്ന് ജോലി ലഭിക്കാം. ഇതു മുന്‍കൂട്ടി കണ്ടാണ് ചുരുക്കപ്പട്ടിക വെട്ടിക്കുറിച്ച് നാനൂറില്‍ ഒതുക്കിയത്. നിയമനം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ 400 പേര്‍ക്ക് നിയമനം ലഭിക്കും. അതോടെ റാങ്ക് ലിസ്റ്റ് തീരും.

പിന്നെ അടിയന്തരാവശ്യം പറഞ്ഞ്, പുറത്തു നിന്ന് നിയമിക്കും. അതോടെ പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാം. ആയിരത്തിലധികം പേരെ മുഖ്യപട്ടികയില്‍ ഉള്‍പ്പെടുത്തി അതിന് ആനുപാതികമായി ഉപപട്ടികയും തയാറാക്കി വിപുലമായ ലിസ്റ്റ് പ്രസിദ്ധീകരിച്ചാല്‍ മാത്രമേ മൂന്ന് വര്‍ഷ കാലാവധിക്കുള്ളില്‍ ഉണ്ടാകുന്ന മുഴുവന്‍ ഒഴിവുകളിലേക്കും പട്ടികയില്‍ നിന്ന് നിയമനം നടത്താനാകൂ.

Tags: കേരള സര്‍ക്കാര്‍പിഎസ് സി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.